ഭൂകന്പങ്ങളുടെ ചരിത്രം പേറുന്ന നാടാണ് അഫ്ഗാനിസ്ഥാൻ. ഹിന്ദുകുഷ് മലനിരകളോടു ചേർന്ന പ്രദേശങ്ങളാണ് മിക്കപ്പോഴും ദുരന്തത്തിനിരയായിട്ടുള്ളത്. 30 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ നേരിട്ട പ്രധാന ഭൂകന്പങ്ങൾ താഴെ

1991, ഹിന്ദുകുഷ്- ഹിന്ദുകുഷ് മലനിരകളിലുടനീളം അനുഭവപ്പെട്ട ഭൂകന്പത്തിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിലായി 848 പേർ മരിച്ചു.

1997, ഖയേൻ- അഫ്ഗാൻ-ഇറാൻ അതിർത്തിയിലുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ഇരു രാജ്യങ്ങളിലുമായി 1500 പേർ മരിച്ചു. 10,000 ഭവനങ്ങൾ തകർന്നു.

1998 ഫെബ്രുവരി, തഖർ- വടക്കുകിഴക്കൻ പ്രവിശ്യയായ തഖറിലുണ്ടായ ഭൂകന്പത്തിൽ കുറഞ്ഞത് 2,300 മരണം (ചില കണക്കുകളിൽ മരണം 4000 വരെ).


1998 മേയ്, തഖർ- തഖറിൽ വീണ്ടും ഭൂകന്പം, മരണം 4,700.

2002, ഹിന്ദുകുഷ്- മാർച്ച് മാസത്തിൽ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചത് 1100 പേർ.

2015, ഹിന്ദുകുഷ്- അഫ്ഗാനിസ്ഥാന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകന്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ദുരന്തത്തിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവടങ്ങളിലായി 399 മരണം.

2022 ജനുവരി, ബാദ്ഗിസ്- പടിഞ്ഞാറൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖ്വാദിൽ ഉണ്ടായ ലഘുചലനത്തിൽ 26 മരണം.