ഇന്‍റൽ സ്ഥാപകൻ ഗോർഡൻ മൂർ അന്തരിച്ചു
ഇന്‍റൽ സ്ഥാപകൻ  ഗോർഡൻ മൂർ അന്തരിച്ചു
Sunday, March 26, 2023 1:25 AM IST
സാൻ ഫ്രാൻസിസ്കോ: ഐടി മേഖലയുടെ തലതൊട്ടപ്പന്മാരിൽ ഒരാളും ജീവകാരുണ്യ പ്രവർത്തകനുമായ ഗോർഡൻ മൂർ (94) അന്തരിച്ചു. കംപ്യൂട്ടർ പ്രോസസറുകൾ ഉത്പാദിപ്പിക്കുന്ന ഇന്‍റൽ കന്പനിയുടെ സ്ഥാപകരിലൊരാളായ അദ്ദേഹത്തിന്‍റെ അന്ത്യം ഹവായിയിൽ ആയിരുന്നുവെന്നു ബന്ധുക്കൾ അറിയിച്ചു.

കംപ്യൂട്ടർ വിപ്ലവം തുടങ്ങുന്നതിന് രണ്ടു പതിറ്റാണ്ടിനു മുന്പ് 1965ൽ ഒരു പത്രത്തിലെഴുതിയ ലേഖനത്തിൽ, ഹോം കംപ്യൂട്ടറുകളും കൊണ്ടുനടക്കാവുന്ന ആശയവിനിയമ ഉപകരണങ്ങളും സാധ്യമാക്കാൻ ഐസി (ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്) ചിപ്പുകൾക്കു കഴിയുമെന്നു മൂർ പ്രവചിച്ചിരുന്നു.

കംപ്യൂട്ടറുകളുടെ പ്രവർത്തനശേഷി ഓരോ വർഷം പിന്നിടുന്പോഴും ഇരട്ടിയായി വർധിക്കുന്ന കണ്ടുപിടിത്തങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷമെന്നതു പിന്നീട് രണ്ടു വർഷമായി അദ്ദേഹം തിരുത്തി. ടെക് ലോകം ഇതിനെ മൂർസ് നിയമം എന്നാണു വിളിക്കുന്നത്.


മൂറിന്‍റെ വാക്കുകൾ ഐസി ഉത്പാദകർക്കു വൻ പ്രചോദനമായിത്തീരുകയും മെമ്മറി ചിപ്പുകളുടെ ശേഷി വർധിപ്പിക്കുന്നതും വില കുറയ്ക്കുന്നതുമായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുകയും ചെയ്തു.

മൂർ പ്രവർത്തിച്ചിരുന്ന ഫെയർചൈൽഡ് സെമികണ്ടക്ടേഴ്സ് ലബോറട്ടറി എന്ന സ്ഥാപനത്തിന്‍റെ വളർച്ചയാണു കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയുടെ തെക്കുള്ള പ്രദേശത്തെ സിലിക്കൽവാലിയാക്കുന്നതിന് അടിത്തറ പാകിയത്. മൂർ ഈ സ്ഥാപനത്തിലെ റോബർട്ട് നോയ്സുമായി ചേർന്ന് 1968ലാണ് ഇന്‍റൽ കന്പനി സ്ഥാപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.