ഗവേഷകൻ ഗുഹയിൽ കുടുങ്ങിയ സംഭവം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഗവേഷകൻ ഗുഹയിൽ കുടുങ്ങിയ സംഭവം;  രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Monday, September 11, 2023 1:02 AM IST
തുർക്കി: ലോകത്തിലെ ഏറ്റവും ആഴമേറിയ മോർക്ക ഗുഹയിൽ കുടുങ്ങിയ അമേരിക്കൻ ഗവേഷകനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ.

കഴിഞ്ഞ രണ്ടിനാണ് ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അമേരിക്കൻ ഗവേഷകനായ മാർക്ക് ഡിക്കി ഗുഹയിൽ കുടുങ്ങിയത്. മൂന്നിനു തുടങ്ങിയ രക്ഷാപ്രവർത്തനം മാർക്കിനെ 3412 അടി താഴ്ചയിൽനിന്ന് 2296 അടിയിലേക്ക് എത്തിച്ചു.


അവശനിലയിലുള്ള മാർക്കിനെ ഗുഹയുടെ വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാന്പുകൾ തയാറാക്കിയാണു പുറത്തെത്തിക്കുന്നത്. ഇടുങ്ങിയ ഗുഹയിലുള്ള രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.

ഡോക്‌ടർമാർ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള 190 പേരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.