സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു
Wednesday, December 11, 2019 11:24 PM IST
തിരുവനന്തപുരം: സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.

അവാർഡുകളും പ്രശസ്തിപത്രവും ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ:

വൻകിട ഊർജ ഉപഭോക്താക്കൾ: അവാർഡ് അപ്പോളോ ടയേഴ്സ്, തൃശൂർ. പ്രശസ്തിപത്രം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ചവറ.

ഇടത്തരം ഊർജ ഉപഭോക്താക്കൾ: അവാർഡ് വാഗാവുറൈ ഫാക്ടറി, കണ്ണൻദേവൻ ഹിൽ പ്ളാന്‍റേഷൻസ് ലിമിറ്റഡ്, മൂന്നാർ.

ചെറുകിട ഊർജ ഉപഭോക്താക്കൾ: അവാർഡ് ബി.ഇ.എം.എൽ ലിമിറ്റഡ്, പാലക്കാട് കോംപ്ലക്സ്.


കെട്ടിടങ്ങൾ: അവാർഡ് അലയൻസ് ടെക്നോളജി, തിരുവനന്തപുരം. പ്രശസ്തിപത്രം: വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കേളജ്, കോട്ടക്കൽ.

വ്യക്തികൾ: അവാർഡ്. കെ. മധുകൃഷ്ണൻ, ഹെർബൽ ഹെറിറ്റേജ് ഹോം, പീരുമേട്. വി. ജയപ്രകാശ്, കാവ്യതീർഥം, കൊയിലാണ്ടി.

സംഘടനകൾ / സ്ഥാപനങ്ങൾ: അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല. പ്രശസ്തിപത്രം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി, തുരുത്തിക്കര.

ഡിസംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വൈദ്യുതമന്ത്രി എം.എം.മണി വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.