എഫ്എംസിജി മേഖല മുരടിക്കും
Thursday, July 30, 2020 11:58 PM IST
മുംബൈ: ഈ വർഷം ഇന്ത്യയിലെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗത്തിന്(എഫ്എംസിജി) വളർച്ചയുണ്ടാകില്ലെന്നു വിപണിവിശകലന സ്ഥാപനമായ നിയൽസെൻ. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗണും അനുബന്ധ പ്രശ്നങ്ങളുംമൂലം എഫ്എംസിജി വിഭാഗത്തിന് -1 മുതൽ 1ശതമാനംവരെയുള്ള വളർച്ചയാണു നിയൽസെൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 6 ശതമാനം വളർച്ചയുണ്ടായിരുന്നു.

ജൂണിൽ എഫ്എംസിജി വിഭാഗം നേരിയ വളർച്ച കാണിച്ചിരുന്നെങ്കിലും ഏപ്രിൽ -ജൂണ്‍ പാദത്തിൽ 17 ശതമാനം തളർച്ചയാണുണ്ടായത്. ജനുവരി -ജൂണ്‍ കാലയളവിലെ കണക്കുകളും ഇടിവാണു കാണിക്കുന്നത്; ആറു ശതമാനം .


ഉത്സവ കാലമായതിനാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ വിപണി മെച്ചപ്പെടും. ജൂലൈ-സെപ്റ്റംബർ പാദവും മുൻത്രൈമാസത്തേക്കാൾ മികവ് കാണിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.