അജയ്യനായി അംബാനി; ഫോർബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2020 പ്രസിദ്ധീകരിച്ചു
അജയ്യനായി അംബാനി; ഫോർബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ്  2020 പ്രസിദ്ധീകരിച്ചു
Friday, October 9, 2020 12:30 AM IST
മുംബൈ: കോവിഡ് ദുരിതങ്ങൾക്കിടയിലും രാജ്യത്തെ അതിസന്പന്നരുടെ ആസ്തിയിൽ വൻ കുതിപ്പ്. ഫോർബ്സ് പ്രസിദ്ധീകരിച്ച 2020ലെ  100 ഇന്ത്യൻ സന്പന്നരുടെ പട്ടിക പ്രകാരം ഭൂരിഭാഗം അതിസന്പന്നർക്കും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആസ്തിയിൽ വർധനയാണുള്ളത്. പട്ടികയിലെ മുഴുവൻ സന്പന്നരുടെയും ആകെ സന്പത്തിൽ 14 ശതമാനമാണു വർധന.( 51750 കോടി ഡോളർ).

8870 കോടി ഡോളറിന്‍റെ സന്പത്തുമായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണു പതിവു പോലെ ഇക്കുറിയും പട്ടികയിൽ ഒന്നാമത്. ജിയോ പ്ലാറ്റ്ഫോംസിലെ വിദേശ നിക്ഷേപങ്ങളിലൂടെയുംമറ്റും അംബാനിയുടെ കീശയിൽ ഈ വർഷം അധികമായെത്തിയത് 3730 കോടി ഡോളറാണ്. 2520 കോടി ഡോളറുമായി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അദാനിയുടെ സന്പത്തിൽ 61 ശതമാനം വർധനയുണ്ടായി.


എച്ച്സിഎൽ ടെക്നോളജീസ് ചെയർമാനായിരുന്ന ശിവ് നാടാർ (2040 കോടി ഡോളർ) മൂന്നാം സ്ഥാനത്താണ്. മുത്തൂറ്റ് ഗ്രൂപ്പ് സാരഥി എം.ജി. ജോർജ് മുത്തൂറ്റ് (480 കോടി ഡോളർ) 26-ാം സ്ഥാനത്തും ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ, അധിപൻ എം.എ. യൂസഫലി (445 കോടി ഡോളർ) 29-ാം സ്ഥാനത്തുമാണ്. ബൈജൂസ് ലേണിംഗ് ആപ്പ് സിഇഒ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും(305 കോടി ഡോളർ) പട്ടികയിൽ 46ാം സ്ഥാനത്താണ്.

പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്പന്നരും ഇവർതന്നെ.
പട്ടികയിൽ 27-ാം സ്ഥാനത്തുള്ള, ബയോകോണ്‍ എംഡി കിരണ്‍ മജൂംദാർ ഷാ (460 കോടി ഡോളർ)ആണ് ഏറ്റവും സന്പന്നയായ ഇന്ത്യൻ വനിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.