ആദായനികുതി നിയമത്തിൽ രണ്ടുതരം നിരക്കുകൾ
ആദായനികുതി നിയമത്തിൽ  രണ്ടുതരം നിരക്കുകൾ
Monday, January 25, 2021 12:20 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2020ലെ ബജറ്റ് അനുസരിച്ച് ആദായനികുതി നിയമത്തിൽ പുതുതായി 115 ബിഎസി എന്നൊരു വകുപ്പു കൂട്ടിച്ചേർത്ത്, വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ചില കിഴിവുകൾ ഉപയോഗപ്പെടുത്താതെ, 15 ലക്ഷം രൂപം വരെയുള്ള വരുമാനത്തിന് കുറഞ്ഞനിരക്ക് ഏർപ്പെടുത്തി.

ഇത് നികുതിദായകന്‍റെ ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാം. പഴയ നിരക്കിൽ ആനുകൂല്യങ്ങൾ എടുത്ത്, നികുതി അടയ്ക്കുന്നതിനു താത്പര്യമുള്ളവർക്ക് അതു തെരഞ്ഞെടുക്കാം. 2019 ൽ പാസാക്കിയ ഇടക്കാല ബജറ്റ് അനുസരിച്ച് 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് എല്ലാവർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകൾ 2020-21 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലാകും.

ഇതനുസരിച്ച് 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു കിഴിവും എടുക്കാതെ ആണെങ്കിൽ പുതിയ നികുതിനിരക്കിൽ 4% സെസ്‌ ഉൾപ്പെടെ വരുന്ന നികുതി 1,95,000 രൂപയാണെങ്കിൽ പഴയനിരക്കിൽ അത് 2,73,000 രൂപയാണ് എന്നു കാണാം.

പുതിയ നിരക്കെടുത്താൽ ഇല്ലാതാകുന്ന കിഴിവുകൾ

ആദായനികുതി നിയമത്തിൽ ആകെ നൂറിനടുത്ത് കിഴിവുകൾ വിവിധതരം നികുതിദായകർക്ക് അനുവദിച്ചിട്ടുണ്ട്. അവയിൽ 70 എണ്ണവും പുതിയനിരക്ക് എടുക്കുന്നവർക്ക് അപ്രാപ്യമാകും. അതനുസരിച്ച് അപ്രാപ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകൾ ഇവയാണ്.
1) സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ, പ്രൊഫഷണൽ ടാക്സ് (ശന്പളക്കാർക്ക്)
2) ഇൻഷുറൻസിനും ഹൗസിംഗ് ലോണിന്‍റെ തിരിച്ചടവിനും കുട്ടികളുടെ ട്യൂഷൻ ഫീസിനും മറ്റും 80 സി വകുപ്പനുസരിച്ച് ലഭിച്ചിരുന്ന കിഴിവ് (പരമാവധി 150000/- രൂപ)
3) ഹൗസിംഗ് ലോണിന്‍റെ പലിശ (പരമാവധി 2 ലക്ഷം രൂപ)
4) മെഡിക്ലെയിം പോളിസികൾ
5) വിദ്യാഭ്യാസ ലോണുകളുടെ വായ്പയുടെ പലിശ
6) മെഡിക്കൽ ചിലവുകൾ
7) ആശ്രിതരുടെ മെഡിക്കൽ ചിലവുകൾ
8) ചില നിർദിഷ്ട ഹൗസിംഗ് ലോണുകൾക്ക് അനുവദിച്ചിരിക്കുന്ന പലിശയുടെ കിഴിവ്.
9) ഇലക‌്ട്രിക് വാഹനം വാങ്ങുന്നതിന് എടുത്ത വായ്പയുടെ പലിശ

10) സംഭാവനകൾക്ക് ലഭിച്ചിരുന്ന കിഴിവുകൾ
11) വീട്ടുവാടകയ്ക്ക് ലഭിച്ചിരുന്ന കിഴിവുകൾ മുതലായവ അവയിൽ പ്രധാനപ്പെട്ടതാണ്.
ഏതാണ് ലാഭകരം?

പുതിയ നിരക്കുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പ്രായമനുസരിച്ചുള്ള അധിക കിഴിവുകൾ ലഭ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നിലവിൽ 60 വയ‌സുമുതൽ 80 വയസുവരെയുള്ളവർക്ക് അടിസ്ഥാനകിഴിവായി മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. 60 വയ‌സിൽ താഴെയുള്ളവർക്ക് 2.5 ലക്ഷം രൂപ ആയിരിക്കുന്നിടത്താണ് ഇത്. അതുപോലെതന്നെ 80 വയസിനു മുകളിൽ ഉള്ളവർക്ക് അടിസ്ഥാനകിഴിവായി നല്കുന്നത് അഞ്ചു ലക്ഷം രൂപ ആണ്. എന്നാൽ പുതിയ സ്കീമിലുള്ള നികുതിനിരക്കുകൾ സ്വീകരിക്കുന്നവർക്ക് എല്ലാവർക്കും അടിസ്ഥാന കിഴിവായി 2.5 ലക്ഷം രൂപ മാത്രമാണ് ലഭ്യമാകുന്നത്.

എന്നാൽ പുതിയ നിരക്ക് സ്വീകരിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയോ അതിൽ താഴെയോ ആണ് വരുമാനം ഉള്ളതെങ്കിൽ 87 എ അനുസരിച്ച് ലഭ്യമാകുന്ന റിബേറ്റ് എടുക്കാവുന്നതാണ്. അതായത് അഞ്ചു ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ലഭ്യമാകുന്ന കിഴിവുകൾ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്കും പഴയ സ്കീമിൽ നികുതി അടക്കുന്നവർക്കും ഒരുപോലെ ബാധകമാണ്. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ബാധകമാകുന്ന സർചാർജ് 2 സ്കീമിലും ഉള്ളവർക്ക് ബാധകമാണ്.

എന്നാൽ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് ചില ഇളവുകൾ ലഭ്യമാകും. അവ ഇതാണ്
(1). ട്രാൻസ്പോർട്ട് അലവൻസ്. (2). ജോലിസ്ഥലത്തേക്കുള്ള യാത്രക്കു നല്കുന്ന അലവൻസ്.
(3). 80 സിസിഡി -2 അനുസരിച്ച് പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്ന തുകകൾ. (4). 80 ജെജഐഎ അനുസരിച്ച് പുതിയ ജോലിക്കാരെ നിയമിക്കുന്പോൾ ലഭിക്കുന്ന ആനുകൂല്യം.
(5). സാധാരണ ലഭ്യമാകുന്ന തേയ്മാനച്ചെലവ്.

ശന്പളക്കാരായ നികുതിദായകർക്ക് 20-21 സാന്പത്തിക വർഷത്തിൽതന്നെ സ്കീം തെരഞ്ഞെടുത്തശേഷം സ്രോതസിൽ നികുതി പിടിക്കേണ്ടതിലേക്ക് തൊഴിലുടമയെ അറിയിക്കണം. ശന്പളക്കാർക്ക് ഈ സ്കീമിൽനിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം. പക്ഷേ ടിഡിഎസ്‌സിന് മാറ്റമുണ്ടാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.