മത്സ്യ വിത്തുത്പാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആര്‍ഐ
മത്സ്യ വിത്തുത്പാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആര്‍ഐ
Thursday, March 4, 2021 11:55 PM IST
കൊച്ചി: ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍മത്സ്യം കറുത്ത ഏരിയുടെ വിത്തുത്‍പാദനം വിജയം. സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോത്‍പാദനം കൂട്ടാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മൂന്നുവര്‍ഷത്തെ പരിശ്രമങ്ങൾക്കൊടുവില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്(സിഎംഎഫ്ആര്‍ഐ) ഈ മത്സ്യത്തിന്‍റെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഈ മീനിന് ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് ഏകദേശം 450 രൂപ വിലയുണ്ട്. പെട്ടെന്നുള്ള വളര്‍ച്ചയും ഉയര്‍ന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും ഉ‍യർന്ന രോഗപ്രതിരോധ ശേഷിയുമുണ്ട്. സ്വാദിലും മുന്നിട്ടു നില്‍ക്കുന്ന ഈ മീന്‍ കൃഷി ചെയ്ത് ഉത്്‍പാദിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.


സിഎംഎഫ്ആര്‍ഐയുടെ കര്‍ണാടകയിലുള്ള കാര്‍വാര്‍ ഗവേഷണ കേന്ദ്രമാണ് വിത്തുത്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.