കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്
കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍  ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്
Friday, March 24, 2023 1:07 AM IST
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ സംരംഭം കാക്കനാട് യാഥാർഥ്യമാകുന്നു. ഉന്നതനിലവാരത്തിലുള്ള കേരളത്തിലെ ആദ്യ സ്വകാര്യ വിവിധോദ്ദേശ പാര്‍ക്കായ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഏപ്രില്‍ രണ്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മൂന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്കും. 11 ഏക്കര്‍ സ്ഥലത്ത് 145 കോടി രൂപ മുതൽമുടക്കിലാണ് പുതിയ സംരംഭം തുടങ്ങുന്നത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനു കീഴില്‍ കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഭാരത് മാതാ കോളജിന് എതിര്‍വശത്താണ് വെല്‍നെസ് പാര്‍ക്കും ഇവന്‍റ് ഹബും ഉൾപ്പെടുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ നിർമിച്ചിട്ടുള്ളത്.

ആരോഗ്യസംരക്ഷണം, സാഹസികത, കായിക വിനോദം എന്നിവയാണ് പ്രധാനമായും വെല്‍നെസ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നത്. പൂന്തോട്ടങ്ങള്‍ക്കു ചുറ്റുമായി ആധുനികരീതിയിലുള്ള ഉപകരണങ്ങളോടുകൂടിയ ഓപ്പണ്‍ ജിം, നടക്കാനും ഓടാനും സൈക്ലിംഗിനും സൗകര്യമുള്ള ട്രാക്കുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.


നഗരത്തിരക്കുകളില്‍നിന്നും ദൈനംദിന ജീവിതത്തിലെ വിവിധ സമ്മര്‍ദങ്ങളില്‍നിന്നും മാറി പൊതുജനങ്ങള്‍ക്ക് എല്ലാം മറന്ന് ഒത്തുചേരാനും സന്തോഷിക്കാനുമായി വിഭാവനം ചെയ്തിരിക്കുന്ന വേദിയാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

രാവിലെ ആറു മുതല്‍ ഒന്പതു വരെയും 11 മുതല്‍ രാത്രി എട്ടു വരെയും രണ്ടു സെഷനുകളായാണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്‍റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ ഒന്പതു വരെ ഹെല്‍ത്ത് ആൻഡ് വെല്‍നെസ് പ്രവർത്തനങ്ങൾ ഉള്‍പ്പെടുന്ന പാര്‍ക്കിന്‍റെ ഭാഗം മാത്രമായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക. പ്രവേശന ഫീസ്, പാക്കേജുകള്‍, ബുക്കിംഗ് തുടങ്ങിയ വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 7558942424, വെബ്സൈറ്റ്: www.chittilappillysquare.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.