ഇന്‍സ്റ്റഗ്രാം റേറ്റിംഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലോകത്തില്‍ രണ്ടാമത്
ഇന്‍സ്റ്റഗ്രാം റേറ്റിംഗില്‍ കേരള  ബ്ലാസ്റ്റേഴ്‌സ് ലോകത്തില്‍ രണ്ടാമത്
Wednesday, June 3, 2020 11:34 PM IST
കൊച്ചി: ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെയും ഏഷ്യയില്‍ അഞ്ചാമത്തേതുമായ ഫുട്‌ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏപ്രിലിലെ ഇന്‍സ്റ്റഗ്രാം എന്‍ഗേജ്‌മെന്‍റ്സ് റേറ്റിംഗില്‍ ലോകത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

3.68 ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റേറ്റിംഗ്. ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളായ എഫ് സി ബാഴ്‌സലോണ (0.97 ശതമാനം), ലിവര്‍പൂള്‍ എഫ് സി (0.88 ശതമാനം), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0.57 ശതമാനം) എന്നിവരൊക്കെതന്നെ ഇന്‍സ്റ്റഗ്രാം എന്‍ഗേജ്‌മെന്‍റില്‍ ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ പിന്നിലാണ്.

അത്‌ലറ്റുകള്‍, ക്ലബുകള്‍, ലീഗുകള്‍, ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ ഡിജിറ്റല്‍ ആശയവിനിമയ, വിപണന ആവശ്യങ്ങളില്‍ പ്രാവീണ്യമുള്ള ഏജന്‍സിയായ റിസള്‍ട്ട്‌സ് സ്‌പോര്‍ട്‌സ് നടത്തിയ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബെഞ്ച്മാര്‍ക്ക് എന്ന പഠനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1.4 ദശലക്ഷത്തിന്‍റെ ഇന്‍സ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലോകമെന്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള 58 ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.