തല താഴ്ത്താതെ എവർട്ടണ്‍
തല താഴ്ത്താതെ എവർട്ടണ്‍
Sunday, October 18, 2020 12:30 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കാർലൊ ആൻസിലോട്ടിയുടെ എവർട്ടണ്‍ തല താഴ്ത്താതെ മുന്നോട്ട്. സ്വന്തം മൈതാനമായ ഗുഡിസണ്‍ പാർക്കിൽ രണ്ട് തവണ പിന്നിലായെങ്കിലും തിരിച്ചുവരവ് നടത്തി ലിവർപൂളിനെ 2-2ന് എവർട്ടണ്‍ സമനിലയിൽ പിടിച്ചു. അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്‍റുമായി എവർട്ടണ്‍ ആണ് ലീഗിന്‍റെ തലപ്പത്ത്. 10 പോയിന്‍റുമായി ലിവർപൂൾ മൂന്നാമതാണ്.

സാദിയൊ മാനെ (മൂന്നാം മിനിറ്റ്), മുഹമ്മദ് സല (72-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. മൈക്കിൾ കീൻ (19-ാം മിനിറ്റ്), ഡൊമിനിക് ലെവിൻ (81-ാം മിനിറ്റ്) എന്നിവരായിരുന്നു എവർട്ടണിന്‍റെ ഗോൾ നേട്ടക്കാർ. 90-ാം മിനിറ്റിൽ റിച്ചാർലിസണ്‍ ചുവപ്പുകാർഡ് കണ്ടതോടെ ആതിഥേയർ പത്തു പേരായി ചുരുങ്ങി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകളാണ് എവർട്ടണും ആസ്റ്റണ്‍ വില്ലയും.


വാശിയേറിയ മറ്റൊരു പോരാട്ടത്തിൽ ചെൽസിയും സതാംപ്ടണും 3-3ന് സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ ടിമൊ വെർണറുടെ ഇട്ടഗോളിൽ 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ചെൽസി സമനിലയിൽ കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.