ആയിരം വിക്കറ്റുള്ള ആൻഡേഴ്സണ്‍
ആയിരം വിക്കറ്റുള്ള  ആൻഡേഴ്സണ്‍
Monday, July 5, 2021 11:55 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നേട്ടത്തിൽ. കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനായി കെന്‍റിനെതിരായ മത്സരത്തിലാണ് ആൻഡേഴ്സണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 24 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ്‍ കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്.

ഈ നൂറ്റാണ്ടിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന 14-ാമത് ക്രിക്കറ്റ് താരമാണ് മുപ്പത്തൊന്പതുകാരനായ ആൻഡേഴ്സണ്‍. 2005ൽ ആൻഡി കാഡിക്ക് ഈ നേട്ടം സ്വന്തമാക്കിയശേഷം 1,000 ക്ലബ്ബിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറുമാണ്. മാർട്ടിൻ ബിക്നെൽ (2004), ഡെവോണ്‍ മാൽക്കം (2002), വസിം അക്രം (2001) എന്നിവരാണ് ഈ നൂറ്റാണ്ടിൽ 1000 വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിച്ച മറ്റ് ഫാസ്റ്റ് ബൗളർമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.