ജോക്കോ, ബാർട്ടി ക്വാർട്ടറിൽ
ജോക്കോ, ബാർട്ടി ക്വാർട്ടറിൽ
Monday, July 5, 2021 11:55 PM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ച് 6-2, 6-4, 6-2ന് ക്രിസ്റ്റിയന്‍ ഗാറിനെ തോല്‍പ്പിച്ചു.

അഞ്ചാം സീഡ് ആന്ദ്രെ റൂബ്‌ലെവിനെ മാര്‍ട്ടിന്‍ ഫുസോവിച്ച് 6-3, 4-6, 4-6, 6-0, 6-3ന് അട്ടിമറിച്ചു. ഡെനിസ് ഷാപോവ്‌ലോവ് 6-1, 6-3, 7-5ന് റോബര്‍ട്ടോ ബൗറ്റിസ്റ്റ് അഗ്ടിനെ തോല്‍പ്പിച്ചു. കറന്‍ ഖാചനോവ് ക്വാര്‍ട്ടറിലെത്തി. ഇറ്റലിയുടെ മാത്തിയോ ബെറേട്ടിനി 6-4, 6-3, 6-1ന് ഇലിയ ഇവാഷ്‌കയെ തോല്‍പ്പിച്ചു ക്വാര്‍ട്ടറിലെത്തി.

വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി 7-5, 6-3ന് ബാര്‍ബൊറ ക്രെജികോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡ് അര്യാന സാബലെങ്ക 6-3, 4-6, 6-3ന് എലേന റെയ്ബാകിനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഏഴാം സീഡ് ഇഗ ഷ്യാങ്‌ടെക്കിനെ അട്ടിമറിച്ച് തുര്‍ക്കിയുടെ ഓണ്‍സ് ജെബ്യൂര്‍ ക്വാര്‍ട്ടറിലെത്തി. 5-7, 6-1, 6-1നായിരുന്നു തുര്‍ക്കിഷ് താരത്തിന്‍റെ ജയം. എട്ടാം സീഡ് കരോളിന പ്ലീഷ്‌കോവ 6-2, 6-3ന് ലുഡ്മില സാംസോനോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. കരോളിന മച്ചോവയും ക്വാര്‍ട്ടറിലേക്കു മുന്നേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.