‘ഗോൾഡൻ’ ജോക്കർ?
‘ഗോൾഡൻ’ ജോക്കർ?
Wednesday, July 21, 2021 1:09 AM IST
ഭൂഗോളത്തിലെ കായികോത്സവമായ ഒളിന്പിക്സ് പടിവാതിലിൽ എത്തിനിൽക്കുന്പോൾ ടെന്നീസ് ലോകത്തിൽ ഒരു ചോദ്യം മാത്രം. ദ ജോക്കർ, സെർബിനേറ്റർ, നോൾ എന്നെല്ലാമറിയപ്പെടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടുമോ...? ചോദ്യത്തിനുള്ള ഉത്തരത്തിനായി ഏവരുടെയും കണ്ണുകൾ ജോക്കറിലേക്കു നീളുന്നു. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ജോക്കോവിച്ച് ഒളിന്പിക്സ് സ്വർണം നേടാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെയെങ്കിൽ ഗോൾഡൻ സ്‌ലാം എന്ന അത്യപൂർവ ചരിത്രത്തിലേക്കുള്ള യാത്രയിലാകും ജോക്കോവിച്ച്. ഒരു വർഷംതന്നെ നാല് ഗ്രാൻസ്‌ലാം കിരീടങ്ങളും (ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍) ഒളിന്പിക്സ് സ്വർണവും നേടുന്നതിനാണു ഗോൾഡൻ സ്‌ലാം എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

ഒളിന്പിക്സ് ഔദ്യോഗികമായി ‘ടോക്കിയോ 2020’ എന്നാണ് അറിയപ്പെടുന്നതെങ്കിലും 2021ലാണ് നടക്കുന്നതെന്നതാണു ജോക്കോവിച്ചിനെ ഗോൾഡൻ സ്‌ലാമിലേക്കുള്ള വഴിയിൽ എത്തിച്ചത്. കാരണം, 2021 ഗ്രാൻസ്‌ലാം സീസണിൽ ഇതിനോടകം നടന്ന ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍ സിംഗിൾസ് കിരീടങ്ങൾ ജോക്കോവിച്ച് സ്വന്തമാക്കി.


ടോക്കിയോയിൽ സ്വർണം നേടുകയും സീസണിലെ അവസാന ഗ്രാൻസ്‌ലാമായ യുഎസ് ഓപ്പണിൽ വിജയിക്കാനുമായാൽ ജോക്കോവിച്ച് ഗോൾഡൻ സ്‌ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷതാരം എന്ന ചരിത്രം കുറിക്കും. ഈ വർഷം ഫ്രഞ്ച് ഓപ്പണിൽ വെന്നിക്കൊടി പാറിച്ചതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ഡബിൾ കരിയർ സ്‌ലാം (നാല് ഗ്രാൻസ്‌ലാം കിരീടങ്ങളും രണ്ട് തവണ വീതം) നേടുന്ന ആദ്യതാരമെന്ന നേട്ടം ജോക്കോ സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ യുഎസ് ഓപ്പണ്‍ ഇതുവരെ നടന്നിട്ടില്ല. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണു യുഎസ് ഓപ്പണ്‍ അരങ്ങേറുക.

ഗ്രാൻസ്‌ലാം നേട്ട റിക്കാർഡിൽ പുരുഷ സിംഗിൾസിൽ 20 കിരീടങ്ങളുമായി സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ, സ്പെയ്നിന്‍റെ റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് ജോക്കോവിച്ച് ഇപ്പോൾ. വിംബിൾഡണ്‍ നേട്ടത്തോടെയാണു ജോക്കോവിച്ച് ഫെഡററിനും നദാലിനും ഒപ്പമെത്തിയത്. ടോക്കിയോ ഒളിന്പിക്സിൽ ഫെഡററും നദാലും പങ്കടുക്കുന്നില്ലെന്നതും ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.