പരന്പര റദ്ദാക്കി ന്യൂസിലൻഡ് വിമാനം കയറിയതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്തിൽ വീണ്ടും ഒറ്റപ്പെട്ടു. അടുത്ത മാസം ഇംഗ്ലണ്ടിന്‍റെ പുരുഷ, വനിതാ ടീമുകൾ പാക്കിസ്ഥാൻ പര്യടനത്തിന് ഒരുങ്ങിയിരിക്കേയാണ് ന്യൂസിലൻഡിന്‍റെ പിന്മാറ്റം.

അടുത്ത വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ടെസ്റ്റ്, ഏകദിന, ട്വന്‍റി-20 മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെത്തുമെന്ന് അറിയിച്ചിരുന്നു. ന്യൂസിലൻഡിന്‍റെ അപ്രതീക്ഷിത പിന്മാറ്റത്തിലൂടെ ഈ പരന്പരകളെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്.

പാക്കിസ്ഥാൻ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളിൽ നേരത്തേ പൂർണ സംതൃപ്തി പ്രകടിപ്പിച്ച ന്യൂസിലൻഡ് ക്രിക്കറ്റ് ടീം, ഒന്നാം ഏകദിനത്തിനു മിനിറ്റുകൾക്കു മുൻപ് പരന്പര റദ്ദാക്കിയതിനെതിരേ പിസിബി രംഗത്ത്. പാക് ക്രിക്കറ്റിനെ ന്യൂസിലൻഡ് കൊലപ്പെടുത്തിയെന്നായിരുന്നു മുൻ താരം ഷൊയ്ബ് അക്തറിന്‍റെ പ്രതികരണം.


2009 ഭീകരാക്രമണം

2009ൽ പാക് പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനു നേർക്ക് ഭീകരാക്രമണം നടന്നതു മുതലാണു ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാൻ ഒറ്റപ്പെട്ടു തുടങ്ങിയത്. അതിനുശേഷം പാക്കിസ്ഥാൻ മണ്ണ് സുരക്ഷിതമല്ലെന്നു വ്യക്തമാക്കി വിദേശ ടീമുകൾ ക്രിക്കറ്റ് പര്യടനങ്ങൾ നിർത്തി. അതോടെ പാക്കിസ്ഥാന്‍റെ ഹോം മത്സരങ്ങൾക്ക് യുഎഇ വേദിയായി.

സിംബാബ്‌വെയുടെ 2015ലെ സന്ദർശനത്തോടെ പാക്കിസ്ഥാനിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് പുനരാരംഭിച്ചു. 2017-18 മുതൽ വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ പാക്കിസ്ഥാനിലെത്തി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾ അകന്നുനിൽക്കുകയായിരുന്നു.