ഹാട്രിക് ഹാലണ്ട്
ഹാട്രിക് ഹാലണ്ട്
Monday, January 23, 2023 12:24 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോളടിച്ചുകൂട്ടി നോർവീജിയൻ താരം എർലിംഗ് ഹാലണ്ട്. വൂൾവ്സിനെതിരായ ഹോം മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയതോടെ ഹാലണ്ട് പുതിയ റിക്കാർഡ് കുറിച്ചു. ഈ സീസണിൽ ഹാലണ്ടിന്‍റെ നാലാം ഹാട്രിക്കാണ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഹാട്രിക് എന്നതിൽ അലൻ ഷീയററിന്‍റെ (അഞ്ച്) തൊട്ട് പിന്നിലെത്തി ഹാലണ്ട്. നാല് ഹാട്രിക്കിൽ അതിവേഗം (19 മത്സരങ്ങൾ) എത്തുന്ന റിക്കാർഡും ഹാലണ്ട് സ്വന്തമാക്കി.

എത്തിഹാദ് സ്റ്റേഡിയത്തിൽ ഈ സീസണിൽ പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ 18 ഗോൾ ഹാലണ്ട് തികച്ചതോടെയാണിത്. ഒരു സിംഗിൾ പ്രീമിയർ ലീഗ് സീസണിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡാണ് ഹാലണ്ട് കുറിച്ചത്. 2011-12 സീസണിൽ സെർജിയൊ അഗ്വേറൊ നേടിയ 11 ഗോൾ ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.


40, 50 (പെനാൽറ്റി), 54 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്‍റെ ഗോൾ. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-0ന് ജയം സ്വന്തമാക്കി. 20 മത്സരങ്ങളിൽനിന്ന് 45 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണൽ ആണ് ഒന്നാം സ്ഥാനത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.