അഞ്ചു ഗോളടിച്ച് ഹാലണ്ട് മൂന്നു റിക്കാർഡിൽ
അഞ്ചു ഗോളടിച്ച് ഹാലണ്ട് മൂന്നു റിക്കാർഡിൽ
Thursday, March 16, 2023 12:27 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ടിന്‍റെ ഗോളുത്സവം. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ ജർമൻ ക്ലബ്ബായ ലൈപ്സിഗിനെതിരേ അഞ്ചു ഗോളടിച്ച എർലിംഗ് ഹാലണ്ട് ഒറ്റ മത്സരത്തിലൂടെ സ്വന്തമാക്കിയതു മൂന്നു റിക്കാർഡുകൾ. 22 (പെനാൽറ്റി), 24, 45+2, 53, 57 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്‍റെ ഗോളുകൾ.

സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 7-0ന്‍റെ ജയം സ്വന്തമാക്കി. ഐകി ഗുണ്ടോഗൻ (49’), കെവിൻ ഡി ബ്രൂയിൻ (90+2’) എന്നിവരായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾക്ക് ഉടമകൾ. ലൈപ്സിഗിന്‍റെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 8-1ന്‍റെ ഏകപക്ഷീയ ജയം നേടി മാഞ്ചസ്റ്റർ സിറ്റി ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചു.

7-0: സിറ്റിയുടെ ഏഴാം സ്വർഗം

ലൈപ്സിഗിനെതിരേ നേടിയ 7-0ന്‍റെ ജയം മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ്. 2019 മാർച്ചിൽ എഫ്സി ഷാൽ‌ക്കെയ്ക്കെതിരേയും മാഞ്ചസ്റ്റർ സിറ്റി 7-0ന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

1928-29: സിറ്റിയിൽ ഹാലണ്ട്

ഒരു സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്നതാണു ലൈപ്സിഗിനെതിരായ അഞ്ചു ഗോൾ നേട്ടത്തിലൂടെ എർലിംഗ് ഹാലണ്ട് സ്വന്തമാക്കിയ റിക്കാർഡുകളിൽ ഒന്ന്. 1928-29 സീസണിൽ ടോമി ജോണ്‍സണ്‍ നേടിയ 38 ഗോൾ എന്ന റിക്കാർഡാണ് 94 വർഷത്തിനുശേഷം ഹാലണ്ട് തകർത്തത്. ഈ സീസണിൽ ഹാലണ്ടിന്‍റെ ഗോൾനേട്ടം 39 ആയി.


33: ചാന്പ്യൻസ് ലീഗ് ഗോൾ

യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ അതിവേഗം 30 ഗോൾ തികയ്ക്കുന്ന കളിക്കാരൻ എന്ന റിക്കാർഡും എർലിംഗ് ഹാലണ്ട് സ്വന്തമാക്കി. ലൈപ്സിഗിനെതിരായ അഞ്ചു ഗോൾ നേട്ടത്തോടെ ചാന്പ്യൻസ് ലീഗിൽ ഹാലണ്ടിന്‍റെ സന്പാദ്യം 33 ഗോളായി. 25 മത്സരങ്ങളിൽനിന്നാണിത്.
ഈ സീസണിൽ ഹാലണ്ടിന്‍റെ അഞ്ചാം ഹാട്രിക്കാണ്. സീസണിൽ യൂറോപ്പിലെ അഞ്ചു മുൻനിര ലീഗുകളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കിനുടമയാണു ഹാലണ്ട്.

22: പ്രായത്തിൽ റിക്കാർഡ്

യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 30 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡും ഹാലണ്ടിനു സ്വന്തം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയുടെ 22 വയസും 352 ദിനവും എന്ന റിക്കാർഡ് ഹാലണ്ട് 22 വയസും 236 ദിനവുമായി തിരുത്തി.

യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു മത്സരത്തിൽ അഞ്ചു ഗോൾ നേടുന്ന മൂന്നാമത് മാത്രം താരമാണ് ഹാലണ്ട്. ലയണൽ മെസി (2012), ലൂയിസ് അഡ്രിയാനോ (2014) എന്നിവർ മാത്രമാണു മുന്പ് ഈ നേട്ടത്തിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.