മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്‍ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഭൂചലനത്തെതുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കി. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫിലീപ്പീന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത.

ഇന്ത്യയില്‍ ആശങ്കവേണ്ട. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുനാമിക്ക് സാധ്യതയുണ്ടെങ്കില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കി.