കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
Friday, December 8, 2023 6:46 PM IST
തിരുവനന്തപുരം: കാനം രാജേന്ദ്രൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയതെന്നും അദ്ദേഹത്തിന്‍റെ മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.

"കാനവുമായി അരനൂറ്റാണ്ട് കാലത്തെ വൈകാരിക ബന്ധമുണ്ട്. അദ്ദഹം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പോൾ ഞാൻ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അന്നുമുതൽ തുടങ്ങിയ വ്യക്തിബന്ധമാണ്. കാൽ മുറിച്ചശേഷം ഞാൻ പോയി കണ്ടിരുന്നു. അന്ന് അദേഹം ഉന്മേഷവാനായിരുന്നു. അദ്ദേഹം നമ്മളെ വിട്ടുപോകുമെന്ന് കരുതിയില്ല. നാളെ ആശുപത്രിയിൽ പോയി കണ്ട് സംസാരിക്കാൻ വന്ദേഭാരതിൽ ബുക്ക് ചെയ്തിരുന്നു. അദ്ദേഹം നമ്മളെക്കാൾ മുമ്പേ പോയി'.-പന്ന്യം രവീന്ദ്രൻ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കാനം രാജേന്ദ്രൻ മരിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്‍റെ കാൽപ്പാദം മുറിച്ചുമാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<