തിരുവനന്തപുരം: കീഴാറ്റി­ങ്ങലില്‍ യു­വാക്ക­ളെ കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ച സം­ഭ­വ­ത്തില്‍ ര­ണ്ട് പേര്‍ ക­സ്റ്റ­ഡി­യില്‍. മു­ഖ്യ­പ്ര­തി­യു­ടെ സു­ഹൃ­ത്തു­ക്ക­ളാ­ണ് പി­ടി­യി­ലാ­യത്.

ഇവ­രെ ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്. ഇ­വ­രി­ലൂ­ടെ മു­ഖ്യ­പ്ര­തി­ക­ളി­ലേ­യ്­ക്ക് എ­ത്താന്‍ ക­ഴി­യു­മെ­ന്നാ­ണ് പോ­ലീ­സി­­ന്‍റെ പ്ര­തീ­ക്ഷ. ശ­നി­യാഴ്ച വൈകുന്നേരം നാ­ലി­ന് വിളയില്‍മൂലയില്‍ വച്ചാ­ണ് അ­ഞ്ച് യു­വാ­ക്കള്‍­ക്ക് നേ­രേ ആക്രമണമുണ്ടാ­യത്.

കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇ­വ­രെ മെ­ഡി­ക്കല്‍ കോള­ജ് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യി­രു­ന്നു. ഇ­തില്‍ ര­ണ്ട് പേരുടെ നില ഗുരുതരമാണ്.

ക്രി­മി­നല്‍ കേ­സു­ക­ളില്‍ പ്ര­തിയാ­യ അ­ഞ്ചു­തെ­ങ്ങ് സ്വ­ദേ­ശി പ­വന്‍­കു­മാ­റിന്‍റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘ­മാ­ണ് അ­ക്ര­മം ന­ട­ത്തി­യ­തെ­ന്നാ­ണ് പോ­ലീ­സി­ന്‍റെ നി­ഗ­മനം. ഇ­യാ­ളു­ടെ സു­ഹൃ­ത്തു­ക്ക­ളാ­ണ് നി­ല­വില്‍ പി­ടി­യി­ലാ­യ­ത്. ആ­ക്ര­മ­ണ­ത്തി­ന്‍റെ കാര­ണം വ്യ­ക്തമല്ല.