ന്യൂഡൽഹി: സിപിഎം നിലവിൽ ദേശീയ പാർട്ടിയാണെന്ന് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം എന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ജനകീയ വിഷങ്ങളല്ല ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നത്. മതവും വിശ്വാസവും മാത്രമാണ് അവർ പറയുന്നത്.

മത്സ്യസമ്പത്ത്‌ യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീൻ കഴിച്ചു എന്ന് പറഞ്ഞു തേജസ്വി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്‍റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ ശക്തി വർധിക്കേണ്ടത് അത്യാവശമാണ്. കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.