"കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു': ദിലീപ്
"കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു': ദിലീപ്
Monday, March 27, 2023 12:42 AM IST
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് നടൻ ദിലീപ്.

വാക്കുകൾ മുറിയുന്നു. കണ്ണുകളിൽ ഇരുട്ടു മൂടുന്നു. ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്. ആരായിരുന്നു ഇന്നസെന്‍റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നുവെന്ന് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്‍റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്‍റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നുവെന്നും ദിലീപ് സ്മരിച്ചു.


ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം.. ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവുമെന്ന് പറഞ്ഞാണ് ദിലീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<