Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും കണ്ടുമുട്ടി. പരസ്പരം പ്രേമിച്ചു. പരസ്പരം വിവാഹിതരായി. വിവാഹാഘോഷം അവർ മുൻകൂട്ടി വാങ്ങിയ വീട്ടിൽവച്ചു നടന്നു. ആഘോഷം രാത്രി വൈകുന്നതുവരെ നീണ്ടു. ബന്ധുക്കളും സ്നേഹിതരും അവരെ സമ്മാനങ്ങൾകൊണ്ടു മൂടി.
ആഘോഷത്തിനു വന്നവരൊക്കെ ഭക്ഷിച്ചും പാനംചെയ്തും സന്തോഷമായി മടങ്ങി. അപ്പോഴേക്കും നവദന്പതികൾ ക്ഷീണിച്ചവശരായിരുന്നു. അവർ രണ്ടുപേരും ലിവിംഗ്റൂമിലെ ഇരുവശങ്ങളിലുമുള്ള സോഫകളിലേക്കു വീണു. അപ്പോഴാണു വീടിന്റെ മുൻവാതിലടച്ചു കുറ്റിയിട്ടില്ലെന്ന വിവരം അയാൾ ശ്രദ്ധിച്ചത്.
‘എന്റെ പൊന്നേ,’ അയാൾ പറഞ്ഞു. ‘നീ പോയി മുൻവശത്തെ വാതിലൊന്നടച്ചേക്കൂ.’ ഉടനെ അവൾ പറഞ്ഞു. ‘ഞാൻ എന്തിനു വാതിലടയ്ക്കണം? ദിവസം മുഴുവൻ എനിക്കൊന്നിരിക്കാൻ പറ്റിയിട്ടില്ല. നിങ്ങൾതന്നെ പോയി വാതിലടച്ചേക്കൂ.’
‘അപ്പോൾ അങ്ങനെയാണു കാര്യങ്ങൾ പോകാൻ പോകുന്നത്! ’ അയാൾ തിരിച്ചടിച്ചു. ‘കൈയിൽ വിവാഹമോതിരം കിട്ടിയപ്പോഴേക്കും ഒന്നിനും കൊള്ളാത്ത അലസയായി നീ മാറി.’
‘നിങ്ങൾക്കെങ്ങനെ ധൈര്യം തോന്നി’ അവൾ ക്ഷുഭിതയായി ചോദിച്ചു. ‘നമ്മൾ വിവാഹിതരായിട്ട് ഒരു ദിവസം പൂർത്തിയായില്ല. അപ്പോഴേക്കും എന്നെ നിങ്ങൾ ചീത്തവിളിക്കാനും എന്നോട് ആജ്ഞാപിക്കാനും തുടങ്ങി.’
‘പരാതി, പരാതി’ അയാൾ മുരണ്ടു. ‘ജീവിതകാലം മുഴുവൻ ഞാൻ നിന്റെ പരാതി കേൾക്കണോ?’ ഉടനെ അവൾ ചോദിച്ചു: ‘അതുപോലെ, ഞാൻ നിങ്ങളുടെ ആവലാതികളും കുറ്റപ്പെടുത്തലുകളും കേൾക്കണോ?’
അയാൾ അപ്പോൾ മറുപടി പറഞ്ഞില്ല. വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അവളും മൗനിയായി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: ‘മൈ ഡിയർ, നമുക്കു രണ്ടാൾക്കും എഴുന്നേറ്റുപോയി വാതിലടയ്ക്കാൻ മനസുവരുന്നില്ല. ഞാൻ ഒരു മത്സരം നിർദേശിക്കാം. ആര് ആദ്യം സംസാരിക്കുന്നുവോ ആ ആൾ പോയി വാതിലടയ്ക്കണം.’
ഉടനെ ആയാൾ പറഞ്ഞു: ‘ഇന്നു ഞാൻ ആദ്യമായി കേട്ട ഒരു നല്ലകാര്യം. ശരി, ഈ നിമിഷം നമുക്കു തുടങ്ങാം.’ അവർ രണ്ടു പേരും ഉടനെ തങ്ങളുടെ സോഫകളിൽ നിവർന്നിരുന്നു. ഒന്നും ഉരിയാടാതെ പരസ്പരം നോക്കിയിരിക്കാൻ തുടങ്ങി.
നേരം അർധരാത്രി കഴിഞ്ഞു. ആ വഴിയെ പോയ രണ്ടു കള്ളന്മാർ വാതിൽ തുറന്നുകിടന്ന വീട് ശ്രദ്ധിച്ചു. അവർ പാത്തും പതുങ്ങിയും ഉള്ളിൽ കടന്നപ്പോൾ അനങ്ങാതിരിക്കുന്ന രണ്ടു പ്രതിമകളെയാണു അവർ കണ്ടത്. വാക്സിൽ നിർമിച്ചുവച്ചിരിക്കുന്ന പ്രതിമകളാണു അവയെന്നു കരുതി മോഷ്ടാക്കൾ അവിടെ കണ്ട സമ്മാനങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും എടുക്കാൻ തുടങ്ങി.
‘എനിക്കിതു വിശ്വസിക്കാൻ സാധിക്കുന്നില്ല,’ അയാൾ മനസിൽ പറഞ്ഞു. ‘കള്ളന്മാർ എല്ലാം എടുത്തുകൊണ്ടു പോകുന്നതു കണ്ടിട്ടും അവൾ ഒന്നും മിണ്ടുന്നില്ല. ആ നിമിഷം അവളുടെ ചിന്ത പോയതു ഇപ്രകാരമായിരുന്നു. ‘ഇയാൾ എന്തൊരു മനുഷ്യൻ? കള്ളന്മാർ സാധനങ്ങൾ മോഷ്ടിക്കുന്പോൾ അയാൾ വെറുതെയിരിക്കാൻ പോവുകയാണോ?’
കൈയിൽ കൊണ്ടുപോകാവുന്നതെല്ലാം കള്ളന്മാർ എടുത്തുകൊണ്ടു പോയി. എന്നാൽ, ഭാര്യയും ഭർത്താവും ഇരുന്നിടത്തുനിന്നു അനങ്ങുകയോ മിണ്ടുകയോ ചെയ്തില്ല. നേരം വെളുക്കുന്നതിനു മുന്‍പ് ഡ്യൂട്ടിക്കിറങ്ങിയ പോലീസുകാരൻ ആ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു ശ്രദ്ധിച്ചു. അയാൾ വാതിലിൽ മുട്ടിവിളിച്ചു. ആരും വിളി കേട്ടില്ല. അയാൾ അകത്തുകടന്നപ്പോൾ രണ്ടു പേർ അവിടെ ഇരിക്കുന്നതു കണ്ടു. ‘എന്തു സംഭവിച്ചു?’ പോലീസുകാരൻ ചോദിച്ചു. പക്ഷേ, രണ്ടു പേർക്കും മറുപടിയില്ല. അവർ അനങ്ങാതെ നിശബ്ദരായി ഇരുന്നു.
ഉടനെ പോലീസുകാരൻ ഭർത്താവിന്റെ ചെകിട്ടത്തടിക്കാൻ ആഞ്ഞു. ‘തൊട്ടുപോകരുത്?’ അവൾ അലറി. ‘ഇതെന്റെ ഭർത്താവാണ്. ’ അപ്പോൾ അയാൾ ചാടി എണീറ്റു കൈകൾ കൊട്ടിക്കൊണ്ടു പറഞ്ഞു ‘ഞാൻ വിജയിച്ചു. നീ പോയി വേഗം വാതിലടയ്ക്കൂ.’
ആരുടെയോ ഭാവന ജന്മം നൽകിയ ഒരു കഥയാണിത്. ഈ കഥയിൽ അതിശയോക്തി ഏറെ ഉണ്ടെന്നു നമുക്കു തോന്നാം. അതു ശരിയുമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ചിലരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതിലും അതിശയോക്തിപരമാകാം. അതിന്റെ കാരണമോ? കടുംപിടിത്തവും പിടിവാശിയും മാത്രം.
താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്നല്ലേ കടുംപിടിത്തക്കാരുടെയും പിടിവാശിക്കാരുടെയുമൊക്കെ മനഃസ്ഥിതി. ഏതെങ്കിലും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവരുടെ ദുർവാശി സമ്മതിക്കുമോ? വിജയം എന്നത് അവരെ സംബന്ധിച്ചിടത്തോളം അവർ വിചാരിക്കുന്നതുപോലെ നടക്കണം എന്നതല്ലേ.
മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. വെറുതെ ഓരോന്നു പറഞ്ഞ് അവർ കടുംപിടിത്തത്തിലേക്കും പിടിവാശിയിലേക്കും എത്തിയതല്ലേ? അങ്ങനെ ചെയ്യുന്നതുവഴി ജീവിതത്തിൽ വിജയിക്കാമെന്നല്ലേ അവർ കരുതിയത്. എന്നാൽ, അതുവഴി ഉണ്ടായ നഷ്ടം എത്രയോ ഭീകരമായിരുന്നു.
എപ്പോഴാണു നാം ജീവിതത്തിൽ വിജയിക്കുന്നത്? അത് നാം സഹകരിച്ചും പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ചകളും ത്യാഗങ്ങളും സഹിച്ചും ജീവിക്കുന്പോഴല്ലേ. പ്രത്യേകിച്ചു കുടുംബജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയുമൊക്ക കാര്യത്തിലായാലും സ്ഥിതി വിഭിന്നമല്ലല്ലോ. ശരിയായ വിജയത്തിനുള്ള വഴി കടുംപിടിത്തവും പിടിവാശിയുമല്ല എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
Latest News
ശ്രീധരന് ഊരാളുങ്കലിന്റെ അഴിമതി അറിയില്ലായിരിക്കാമെന്ന് കെ. സുരേന്ദ്രൻ
കുന്നത്തുനാട് സീറ്റ് വിറ്റത് സെക്രട്ടറിയോ, സെക്രട്ടേറിയറ്റോ?; സിപിഎമ്മിൽ തർക്കം രൂക്ഷമാകുന്നു
രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 17,407 പേർക്ക് രോഗം
ഇഡിക്ക് മുന്നിൽ കിഫ്ബി ഉദ്യോഗസ്ഥൻ ഹാജരാകില്ല
മറക്കാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും: ഭീഷണിയുമായി കെ.എം. ഷാജി
Latest News
ശ്രീധരന് ഊരാളുങ്കലിന്റെ അഴിമതി അറിയില്ലായിരിക്കാമെന്ന് കെ. സുരേന്ദ്രൻ
കുന്നത്തുനാട് സീറ്റ് വിറ്റത് സെക്രട്ടറിയോ, സെക്രട്ടേറിയറ്റോ?; സിപിഎമ്മിൽ തർക്കം രൂക്ഷമാകുന്നു
രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 17,407 പേർക്ക് രോഗം
ഇഡിക്ക് മുന്നിൽ കിഫ്ബി ഉദ്യോഗസ്ഥൻ ഹാജരാകില്ല
മറക്കാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും: ഭീഷണിയുമായി കെ.എം. ഷാജി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top