Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ്‍പാത്രങ്ങളും മറ്റു പല വസ്തുക്കളും കുഴിച്ചിട്ടത് കണ്ടെടുത്തു. ഇത് ചൈനയിലെ ചാങ് നാൻ എന്ന സ്ഥലത്താണു കണ്ടത്. അവിടെ ഈ പാത്രങ്ങളുടെ ഒരു കലവറ തന്നെയുണ്ട്.
ചൈനക്കാർ പല കാര്യങ്ങളിലും വളരെയധികം പ്രശസ്തി കരസ്ഥമാക്കിയവർ ആണ്. അതിൽ ഒന്നാണ് അവരുടെ നീല മണ്‍പാത്രങ്ങൾ. ബ്ലൂ പോട്ടറി എന്ന് അറിയപ്പെടുന്ന ഈ പാത്രങ്ങൾ നീല പൂക്കളാൽ അലങ്കരിച്ചവയാണ്. ആരു ചൈനയ്ക്കു പോയി വന്നാലും അവർ തീർച്ചയായും അവിടന്ന് ഒരു സുന്ദരമായ നീല പാത്രം കൊണ്ടുവന്നിരിക്കും. ഇത് കപ്പ് ആയാലും പ്ലേറ്റായാലും ഒരു കൊച്ചു ജഗ് ആയാലും വളരെ ലോലമായതും കൗതുകമേറിയതുമാണ്. കൊണ്ടുവന്നാൽ അതു വളരെ സൂക്ഷിച്ച് ചില്ലുകൂട്ടിലാക്കിവയ്ക്കും. കാരണം ഇവ ഏറെ വിലപിടിപ്പുള്ളവയാണ്.
ഇങ്ങനെയുള്ള മനോഹര പാത്രങ്ങളുടെ കാര്യത്തിൽ എങ്ങനെയായാലും അതിപുരാതനമായ ഒരു ചരിത്രമുണ്ട്. 20,000 വർഷങ്ങൾക്കു മുന്‍പ് തെക്കൻ ചൈനയിലെ ചില മലഞ്ചെരിവുകളിലും ഗുഹകളിലും പാറക്കെട്ടിനിടയ്ക്കും എല്ലാം ആൾപ്പാർപ്പ് ഉണ്ടായിരുന്നുവത്രേ. ഇതിനു തെളിവായി കിട്ടിയത് അന്നത്തെ മണ്‍പാത്രങ്ങളുടെ ചില പൊട്ടിയ കഷണങ്ങൾ ആയിരുന്നു. അവർ അന്ന് വെള്ളം നിറച്ചുവച്ചിരുന്നതും ഭക്ഷണം പാകംചെയ്തിരുന്നതുമെല്ലാം മണ്പാത്രങ്ങളിലായിരുന്നു.
കാലം നീങ്ങിയതോടെ അവരുടെ കഴിവും ഈ മേഖലയിൽ പുരോഗതിയുണ്ടാക്കി. ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ്‍പാത്രങ്ങളും മറ്റു പല വസ്തുക്കളും കുഴിച്ചിട്ടത് കണ്ടെടുത്തു. ഇത് ചൈനയിലെ ചാങ് നാൻ എന്ന സ്ഥലത്താണു കണ്ടത്. അവിടെ ഈ പാത്രങ്ങളുടെ ഒരു കലവറ തന്നെയുണ്ട്.
ചൈനക്കാരുടെ മാത്രമായ ഈ കണ്ടുപിടിത്തം ഒരു പ്രത്യേക കലയാണ്. ടാങ് രാജവശത്തിന്റെ കാലമായപ്പോൾ (618-907) അവർ എല്ലാ മേഖലയിലും നിപുണരായി. ഈ ഒരു കാലഘട്ടത്തിലാണ് അവർ നീലയും വെള്ളയും ചേർന്ന പാത്രങ്ങൾ നിർമിച്ചത്.
ടൂറിസ്റ്റ് ഗൈഡ് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ഞങ്ങൾ അവരുടെ പ്രധാന ഷോറൂം ഹാളിലെത്തി. തറയിലും വാതിൽക്കലും എല്ലാം പലതരം ടൈൽസും പ്ലേറ്റുകളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
രണ്ടു ചൈനീസ് സ്ത്രീകൾ അവരുടെ പരന്പരാഗത വേഷത്തിൽവന്നു ഞങ്ങളെ അകത്തേക്കു സ്വീകരിച്ചു. ഹാളിന്റെ നാലുവശവും പല തട്ടുകൾ തരംതിരിച്ചിട്ടുണ്ട്. ഇവ ഓരോന്നിലും അവയുടെ വലുപ്പച്ചെറുപ്പമനുസരിച്ച് കപ്പുകൾ, പ്ലേറ്റുകൾ, ജഗ്ഗുകൾ, കോപ്പകൾ എന്നിവ നിരനിരയായി ഇരിക്കുന്നതു കണ്ടപ്പോൾ കണ്ണഞ്ചിപ്പോയി.
അവിടത്തെ വലിയ ജാറുകളും അതിൽ ചെയ്തിട്ടുള്ള ചിത്രപ്പണകളും എല്ലാം കണ്ടുനിന്നുപോയി. എല്ലാം ഒരു നീലമയം. ഇതാണു ശരിക്കും അവരുടെ നീല പാത്രങ്ങൾ. നീല മാത്രമല്ല വേറെയും ചില കളറുകൾ ഉള്ളതും കണ്ടു. ചിലതു പ്രത്യേകം പറഞ്ഞുചെയ്യിക്കുന്നതുമുണ്ട്. നമുക്ക് ഏതു വേണമെങ്കിലും ചൂണ്ടിക്കാട്ടിയാൽ മതി ഉടനെ അവർ അത് എടുത്ത് നമ്മെ കാണിക്കും. ഇതു കൈകാര്യംചെയ്യുന്നതു സൂക്ഷിച്ചില്ലെങ്കിൽ പൊട്ടാൻ സാധ്യതയുണ്ട്.
നമ്മൾ വാങ്ങിയ സാധനങ്ങൾ വളരെ ഭംഗിയായ പാക്ക് ചെയ്തുതരും. ഇതു കൈയിൽ ഒതുങ്ങാത്തതാണെങ്കിൽ അതു നമുക്കു വേണ്ടിടത്ത് എത്തിച്ചുതരും. പിന്നീട് ഇവ ഉണ്ടാക്കുന്നതുകാണാൻ ഇവരുടെ പണിശാലയിലേക്കു പോയി. അവിടെ നിരനിരയായി ഈ കല അറിയാവുന്ന ചെറുപ്പക്കാർ ഓരോ കറങ്ങുന്ന ചക്രത്തിന് അടുത്തിരുന്നു ശ്രദ്ധ തെറ്റാതെ പണിതുകൊണ്ടിരുന്നു. അല്പം നോട്ടം തെറ്റിയാൽ എല്ലാം പാളിപ്പോകും.
കാഴ്ചക്കാർ വന്നുപോകുന്നത് എന്നും കാണുന്നവരായതുകൊണ്ട് അവർ ആരെയും ശ്രദ്ധിക്കാതെ അവരുടെ പണിയിൽ മുഴുകിയിരുന്നു. ഇവർ ഉണ്ടാക്കിയെടുത്ത പാത്രങ്ങൾ മറ്റൊരു ഹാളിൽ എത്തിച്ചതിനുശേഷം അവിടെ പെയിന്റിംഗും മറ്റും ചെയ്യുന്ന സ്ത്രീകളെ കണ്ടു. കൈ ഉയർത്താതെയാണ് അവർ പെയിന്റിൽ മുക്കി കലാപരമായി ഈ പാത്രങ്ങൾക്കു നിറം കൊടുക്കുന്നത്. അതിനുശേഷം ഇതിനു തിളക്കം കൊടുക്കാൻ 1200-1300 ഡിഗ്രി ചൂടുള്ള ഇലക്ട്രിക് ചൂളയിലേക്ക് മാറ്റും.
പണ്ടൊക്കെ വിറകും കരിയും ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെയാണ്. അതോടൊപ്പം പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചുതുടങ്ങി. പാത്രങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടുതുടങ്ങി. കാലാന്തരത്തിൽ അവരുടെ ചിത്രങ്ങളുടെ രീതികളും മാറിക്കൊണ്ടിരുന്നു. ഒരു കാലത്ത് ഡ്രാഗണും ഫീനിക്സ് പക്ഷിക്കുമായിരുന്നു പ്രാധാന്യം. പിന്നെ കടൽ തിരകളും പ്രകൃതിദൃശ്യങ്ങളും മറ്റും ഉൾപ്പെടുത്താൻ തുടങ്ങി.
ഇതൊക്കെ ധാരാളമായി അവിടെ ഉണ്ടാക്കുന്നുണ്ടെങ്കിലും അവിടത്തെ ചക്രവർത്തിമാർ ഓരോരുത്തർക്കും അവരുടേതായ പാത്രം ഉണ്ടാക്കാനുള്ള ഫാക്ടറികൾ ഉണ്ടായിരുന്നു. അവരുടെ ഡിസൈനും മറ്റും മറ്റാർക്കും കിട്ടുകയില്ല. കൂടാതെ കയറ്റി അയയ്ക്കാനുള്ള കുടങ്ങളും പാത്രങ്ങളും വളരെ ശ്രദ്ധയോടെയാണ് ഉണ്ടാക്കുന്നത്. ഇതിൽ വ്യത്യസ്തതയുമുണ്ട്.
നാലുതരം പാത്രങ്ങൾ ആണുള്ളത്. ഇതിനുവേണ്ടി ഒരു പ്രത്യേകതരം കളിമണ്ണ് നദീതീരത്തുനിന്ന് എടുക്കും. ഇതിൽ അന്ന് ഉണ്ടായിരുന്ന ചെടികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ട്. ഇതിൽനിന്ന് അനാവശ്യമായവ നീക്കി നിറക്കൂട്ടുകൾ ചേർത്ത് ആളുകൾചേർന്ന് ചവുട്ടിക്കുഴയ്ക്കും. ഏറെ കരുത്തോടെ ചെയ്യേണ്ട ഈ ജോലിക്ക് സമയമേറെ എടുക്കും.
അങ്ങനെ പല ഘട്ടങ്ങൾകൂടി കടന്നുപോയതിനുശേഷമാണ് ഒരു സുന്ദരരൂപമാക്കി ഇതു മാറ്റുന്നത്. ഓരോ പാത്രത്തിന്റെ പുറകിലും ശക്തമായ കൈവേലയുണ്ട്. ചൈനയിൽ ഇത്തരം ഫാക്ടറികൾ ധാരാളമുണ്ട്. എന്നാൽ പെയിന്റിംഗിലാണ് ഇതിനു പൂർണ തിളക്കവും ഭംഗിയും കിട്ടുന്നത്. പല തരത്തിൽ ഇവയെ തരംതിരിച്ചിട്ടുണ്ട്. ആദ്യം കൊട്ടാരത്തിന്റെ ആവശ്യങ്ങൾക്ക്. പിന്നീടു പൂജാമുറികളിൽ ഉപയോഗിക്കാൻവേണ്ടിയുള്ളവ, ബാക്കി നാട്ടുകാർക്കും വീട്ടുകാർക്കും.
കയറ്റി അയയ്ക്കാനുള്ള വലിയ ആറടി പൊക്കം വരുന്നവ ഉണ്ടാക്കുന്നത് പ്ലാസ്റ്റർ ഓഫ് പാരീസിന്റെ മോൾഡുകൾ ഉപയോഗിച്ചാണ്. എങ്ങനെ നോക്കിയാലും ഇതിനു പുറകിൽ പലരുടെയും കരവിരുതു തെളിഞ്ഞുകാണാം.
ഞങ്ങൾ ഇതെല്ലാം വിസ്മയത്തോടെ കണ്ടുകഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാറായപ്പോൾ ഓരോരുത്തരും വാങ്ങിയ പാത്രങ്ങൾ വളരെ കാര്യമായി പൊട്ടാത്ത രീതിയിൽ പാക്ക് ചെയ്തുതന്നു.
ഓമന ജേക്കബ്
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
Latest News
ഇടുക്കിയില്‍ കനത്ത മഴയില്‍ മരം വീണ് അപകടം: വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
മന്ത്രിക്ക് പറ്റിയത് അബദ്ധം: ന്യായീകരിച്ച് എം.എ ബേബി
പ്രസംഗം വളച്ചൊടിച്ചത്; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ
ബാലുശേരി ആൾക്കൂട്ടമർദനം: പ്രധാന പ്രതി പിടിയിൽ
Latest News
ഇടുക്കിയില്‍ കനത്ത മഴയില്‍ മരം വീണ് അപകടം: വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
മന്ത്രിക്ക് പറ്റിയത് അബദ്ധം: ന്യായീകരിച്ച് എം.എ ബേബി
പ്രസംഗം വളച്ചൊടിച്ചത്; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ
ബാലുശേരി ആൾക്കൂട്ടമർദനം: പ്രധാന പ്രതി പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top