Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്.
സ്ത്രീത്വം ഏതു ജോലിയിലും പരിമിതിയല്ല ബഹുമതിയാണെന്നു കേരളത്തെ അറിയിക്കുകയാണ് ഡെലീഷ ഡേവിസ്. ബസും ലോറിയും ഓടിക്കാൻ ഹെവി വെഹിക്കിൾ ലൈസൻസുള്ള വനിതകൾ നാമമാത്രമായ നമ്മുടെ നാട്ടിൽ തീപിടിത്തത്തിന് കാരണമാകാവുന്നവ എന്ന മുന്നറിയിപ്പ് എഴുതിവച്ചിരിക്കുന്ന കൂറ്റൻ ഇന്ധന ടാങ്കർ ലോറി ഓടിക്കാൻ ഹസാർഡസ് ലൈസൻസ് നേടിയിരിക്കുകയാണ് തൃശൂർ വടക്കേ കാരമുക്ക് പള്ളികുന്നത്ത് പി.വി ഡേവിസിന്റെ മകൾ ഡെലീഷ.
വലുതും ചെറുതുമായ വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ദേശീയപാത 66 ലൂടെ ടാങ്കർലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്.
കൊച്ചി ഇരുന്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണകേന്ദ്രത്തിൽ നിന്നും ഡീസലും പെട്രോളും നിറച്ച് മലപ്പുറം തിരൂരിലെ പരപ്പിൽ ഗ്രൂപ്പിന്റെ പെട്രോൾ പന്പിലേക്കു ടാങ്കർ ഓടിക്കുന്ന വനിതാ ഡ്രൈവറുടെ പ്രാപ്തിയിൽ പലരും മൂക്കത്തു വിരൽ വച്ചിട്ടുണ്ട്. പുലർച്ചെ രണ്ടരയ്ക്ക് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മടങ്ങിയെത്തുന്ന അതിജാഗ്രതയുടെ ഡ്രൈവിംഗ്.
കഴിഞ്ഞ 40 വർഷത്തിലേറെയായി ടാങ്കർ ലോറി ഡ്രൈവറാണ് പിതാവ് ഡേവിസ്. തന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തവളായ ഡെലീഷയ്ക്കു മാത്രമാണ് ഇത്തരമൊരു കന്പമെന്ന് അദ്ദേഹം പറയുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ ഡെലീഷ ഒഴിവുദിനങ്ങളിൽ പിതാവിനോടൊപ്പം ടാങ്കർ ലോറിയിൽ ഇന്ധനം എടുക്കാൻ കൊച്ചിയിലേക്ക് പോകാറുണ്ട്. അന്നൊക്കെ പപ്പാ ഇത്ര വലിയ ലോറി സാഹസികമായി ഓടിക്കുന്നതു കാണുന്പോൾ വലിയ അത്ഭുതം തോന്നിയിരുന്നു.
പപ്പയെപ്പോലെ തനിക്കും ഇത് ഓടിക്കണമെന്നു മാത്രമല്ല ഇത്തരമൊരു ലോറി അത് സ്വന്തമാക്കണമെന്നും ആഗ്രഹമായി. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ വീട്ടിലെ അംബാസിഡർ കാർ ഓടിച്ചുനോക്കി.
എട്ടാം ക്ലാസ് വാർഷിക പരീക്ഷയ്ക്കുശേഷം വലിയവധിക്കാലത്ത് സ്റ്റിയറിംഗ് ബാലൻസ് നേടി. പത്താം ക്ലാസിലെത്തിയപ്പോൾ കാർ നന്നായി ഓടിക്കാൻ പരിശീലനം നേടിയെടുത്തു. പതിനെട്ടാം വയസിൽ ലൈസൻസും സ്വന്തമാക്കി- ഡെലീഷ അഭിമാനം പങ്കുവച്ചു.
പതിനെട്ടാം വയസിൽ ഇരുചക്ര-നാലുചക്ര വാഹന ലൈസൻസ് നേടിയ ഡെലീഷ ഇരുപതാം വയസിൽ ഹെവിലൈസൻസും മൂന്നുമാസത്തിനുള്ളിൽ ടാങ്കർലോറി ഓടിക്കാൻ ഹസാർഡസ് ലൈസൻസും നേടി.
ഇതോടെ ടാങ്കർ ലോറി ലൈസൻസ് സ്വന്തമായ കേരളത്തിലെ ആദ്യ വനിതയെന്ന പെരുമ ഡെലീഷ ഡേവിസിനു സ്വന്തമായി. ഹസാർഡസ് ലൈസൻസ് മൂന്നുവർഷം കൂടുന്പോൾ പുതുക്കണമെന്നാണ് ചട്ടം.
ഇരുന്പനം - തിരൂർ റൂട്ടിൽ ഇരുവശത്തേക്കും 280 കിലോമീറ്റർ ദൂരം ടാങ്കർ ലോറി അൻപതു ട്രിപ്പുകൾ തനിയെ ഓടിച്ചുകഴിഞ്ഞിരിക്കുന്നു ഈ യുവതി. ഡ്രൈവിംഗിനൊപ്പം പഠനത്തിലും ശ്രദ്ധ നൽകുന്ന ഡെലീഷ അവസാനവർഷ എം.കോം പരീക്ഷാഫലം കാത്തിരിക്കുകയാണ്.
മൾട്ടി ആക്സിൽ വാഹനങ്ങൾ ഓടിക്കണമെന്നതാണ് ഡെലീഷയുടെ അടുത്ത മോഹം. ഇതിനുശേഷം സർക്കാർ സർവീസിൽ ഡ്രൈവറാകുകയെന്നതാണ് ജീവിതാഭിലാഷം. സ്ത്രീകൾക്കു തുല്യപ്രാധാന്യം എന്നു പറയുന്പോഴും കെഎസ്ആർടിസിയിൽ പോലും വനിതകൾക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാൻ അനുവാദമില്ലാത്തത് അനീതിയാണെന്നാണ് ഡെലീഷയുടെ പക്ഷം.
വിമാനത്തിൽ പൈലറ്റായും ട്രെയിനിൽ ലോക്കോ പൈലറ്റായുമൊക്കെ വനിതകൾക്ക് ശോഭിക്കാമെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ ബസ് ഓടിക്കാൻ അനുവാദം നൽകാത്തതെന്നാണ് ചോദ്യം.
ഹസാർഡസ് ലൈസൻസ് ലഭിച്ചപ്പോൾ അന്നത്തെ എംപി സി.എൻ. ജയദേവനും പിന്നീട് ടി.എൻ. പ്രതാപൻ എംപിയും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വീട്ടിലെത്തി ഡെലീഷയെ അനുമോദിച്ചു. പ്ലസ് ടു പഠിച്ച കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലും അനുമോദനം ലഭിച്ചിരുന്നു.
ഡെലീഷയുടെ പ്രാഗത്ഭ്യം കേട്ടറിഞ്ഞ് വോൾവോ കന്പനി അവരുടെ 16 ചക്ര മൾട്ടി ആക്സിൽ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നൽകാനായി അഞ്ചു ദിവസ പരിശീലനത്തിന് ബംഗളുരുവിലേക്ക് ക്ഷണിച്ചിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് ചെലവും ഡെലീഷയുടെയും പിതാവിന്റെയും യാത്രാചെലവുകളും താമസവും വോൾവോ വഹിക്കും.
ഹിന്ദുസ്ഥാൻ പെട്രോളിയം കന്പനി ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ആക്ടീവ ഡെലീഷയ്ക്കു ഈയിടെ സമ്മാനമായി നൽകിയിരുന്നു. അമ്മ ട്രീസയുടെ പ്രോത്സാഹനവും ഡ്രൈവിംഗിൽ ഡെലീഷയ്ക്കു ആത്മവിശ്വാസം പകരുന്നു.
ജ്യേഷ്ഠ സഹോദരി ശ്രുതി തൃശൂർ ഒളരി മദർ ഹോസ്പിറ്റലിൽ നഴ്സാണ്. അനുജത്തി സൗമ്യ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മെഡിക്കൽ ലാബ് ടെക്നീഷ്യൻ വിദ്യാർഥിനിയും.
സെബി മാളിയേക്കൽ
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
Latest News
സജി ചെറിയാനെതിരേ കേസെടുക്കാൻ കോടതി നിർദേശം
സജി ചെറിയാൻ എംഎൽഎ സ്ഥാനമൊഴിയണം: വി.ഡി. സതീശൻ
പിണറായി 2.0, ആദ്യ വിക്കറ്റ് തെറിച്ചു..! മന്ത്രി സജി ചെറിയാൻ രാജിവച്ചു
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു
കുന്നംകുളത്ത് യുവതിയെ കാറിൽനിന്നു തള്ളിയിട്ട് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
Latest News
സജി ചെറിയാനെതിരേ കേസെടുക്കാൻ കോടതി നിർദേശം
സജി ചെറിയാൻ എംഎൽഎ സ്ഥാനമൊഴിയണം: വി.ഡി. സതീശൻ
പിണറായി 2.0, ആദ്യ വിക്കറ്റ് തെറിച്ചു..! മന്ത്രി സജി ചെറിയാൻ രാജിവച്ചു
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു
കുന്നംകുളത്ത് യുവതിയെ കാറിൽനിന്നു തള്ളിയിട്ട് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top