Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തിനകം രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ വന്നു ചേരുന്നതാണ് ....
ഇംഗ്ലിഷിലും, ഹിന്ദിയിലും ഇതേ അറിയിപ്പുകൾ ആവർത്തിക്കുന്പോൾ യാത്രക്കാർ കാത്തിരിപ്പിന് വിരാമമിട്ട് യാത്രാസാമഗ്രികളെടുത്ത് യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കും. ഓരോ യാത്രക്കാരനും സ്റ്റേഷനിലെത്തുന്പോൾ മണിയടിയുടെ അകന്പടിയോടെ കേൾക്കുന്ന ഹൃദ്യമായ ഈ ശബ്ദം കേൾക്കാൻ കാത്തിരിക്കും.
ദക്ഷിണ റയിൽവേയ്ക്കുകീഴിൽ വർഷങ്ങളായി യാത്രക്കാർക്ക് പ്രത്യാശ പകരുന്ന ഈ ശബ്ദം പാലക്കാട്ടുകാരിയായ സി. ഷിജിന ടീച്ചറുടേതാണ്.
ഏതു സ്റ്റേഷനിലെത്തിയാലും ഷിജിനയുടെ ശബ്ദത്തിലുള്ള അറിയിപ്പുകളാണ് യാത്രക്കാർക്ക് കേൾക്കാനാവുക.
വടകരയിൽ ജനിച്ച് പാലക്കാടിന്റെ മരുമകളായി എത്തിയ സംഗീതാധ്യാപികയാണ് സി.ഷിജിന. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര നടത്തിയിട്ടുള്ളവർ ഷിജിനയുടെ ശബ്ദം കേൾക്കാതിരിക്കില്ല.ആ ശബ്ദത്തിന്റെ ഇന്പം മറക്കാനുമാവില്ല.
ശബ്ദമാധുരി ആവോളമുള്ള ഈ പാലക്കാട്ടുകാരിയെ അധികമാരും നേരിൽ കണ്ടിട്ടുണ്ടാവില്ല. കോഴിക്കോട് വടകരയ്ക്കടുത്ത് മയ്യന്നൂരാണ് ഷിജിനയുടെ സ്വദേശം. സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഷിജിന ഇപ്പോൾ ഒറ്റപ്പാലം എൽ.എസ്.എൻ. ഹൈസ്കൂളിൽ സംഗീതാധ്യാപികയാണ്. ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹൈസകൂൾ അധ്യാപകൻ അരുണിനെ വിവാഹം ചെയ്തതോടെയാണ് ഇവർ പാലക്കാട്ട് സ്ഥിരതാമസമാക്കിയത്.
റെയിൽവേ സ്റ്റേഷനുകളിൽ ഷിജിനയുടെ ശബ്ദം വിവിധ തരത്തിലുള്ള അറിയിപ്പുകളായി മുഴങ്ങാൻ തുടങ്ങിയിട്ട് നാലു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല ദക്ഷിണ റെയിൽവേക്ക് കീഴിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഇംഗ്ലീഷ,് ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ യാത്രാ അറിയിപ്പുകളും ഷിജിനയുടെ സ്വരമാധുരിയിൽ തന്നെയാണ് ലക്ഷക്കണക്കിനു യാത്രക്കാർ അറിയുന്നത്.
എല്ലാം ഒരു ഭാഗ്യനിയോഗം പോലെ തോന്നുന്നു. റെയിൽവേ സ്റ്റേഷനുകളിൽ രാപകൽ മുഴങ്ങുന്ന ശബ്ദത്തിനുടമയായ ഷിജിനയ്ക്കു പറയാനുള്ളത് ഇത്രമാത്രം.
വർഷങ്ങളായി ഡബ്ബിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇവർ നിരവധി ഡോക്യുമെന്ററികൾക്കും ശബ്ദം നൽകിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും, ഗാനരംഗങ്ങളിലും ഈ സ്വരമാധുരി ഉയരുന്നുണ്ട്. പാലക്കാട്ട് വന്നതിനുശേഷമാണ് റെയിൽ അറിയിപ്പ് സ്വന്തം ശബ്ദത്തിൽ നൽകാനുള്ള ഭാഗ്യത്തിന് പച്ചവെളിച്ചം തെളിഞ്ഞത്. റിക്കാർഡിംഗ് രംഗത്ത് വർഷങ്ങളുടെ പാരന്പര്യമുള്ള പാലക്കാട് പ്രസ്റ്റീജ് സ്റ്റുഡിയോയിൽ അന്നൊരിക്കൽ റെയിൽവേ അധികൃതർ മികച്ച ശബ്ദമാധുര്യമുള്ളവരെ തേടി എത്തുകയുണ്ടായി.
ഇവരിൽനിന്ന് ഹൈദരാബാദിലേക്കയച്ച ശബ്ദ സാന്പിൾ പരിശോധനയിൽ തെരഞ്ഞെടുക്കപ്പെട്ടത് ഷിജിനയുടെ സ്വരമായിരുന്നു. ഇതാണ് ഷിജിനയുടെ ജീവിതത്തിൽ നല്ല നേരമായി മാറിയതും.
ഒരുമാസം നീണ്ട ക്ലേശകരമായ ശ്രമത്തിലാണ് റെയിൽവേക്കു വേണ്ടി വിവിധ രീതിയിലുള്ള അറിയിപ്പുകളുടെ റിക്കാർഡിംഗ് പൂർത്തിയാക്കിയത്.
തെലുങ്കു ഭാഷയായിരുന്നു സംസാരിക്കാൻ ഏറ്റവും കഠിനം. ചിറ്റൂർ കോളജിൽ സഹപാഠിയായിരുന്ന സഞ്ജിത ആന്ധ്രപ്രദേശിലായിരുന്നു താമസം.അവരോട് തുടരെ ആശയവിനിമയം നടത്തിയാണ് ഓരോ തെലുങ്കു വാക്കിലെയും ഉച്ചാരണരീതി കൃത്യമായി മനസിലാക്കിയെടുത്തത്.
ഓരോ കംപ്യൂട്ടർ ഫയലുകളായാണ് റെയിൽവേ അറിയിപ്പിന്റെ വാചകങ്ങൾ സൂക്ഷിക്കുന്നത്. ഇതിനാൽതന്നെ ആവശ്യാനുസരണം കൂട്ടിച്ചേർക്കലുകൾ നടത്താനും കഴിയും.
തീവണ്ടി യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്പോൾ കാത്തിരിപ്പിന് വിരാമമിട്ട് അറിയിപ്പായി തന്റെ ശബ്ദം തന്നെ മുഴങ്ങി കേൾക്കുന്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയാണ് അനുഭവപ്പെടുക.
കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച കണ്ട്രോളിംഗ് ഇൻസ്പെക്ടർ ചന്ദ്രന്റെയും അധ്യാപികയായിരുന്ന നാരായണിയുടെയും ഇളയ മകളായ ഷിജിന ചെറുപ്രായത്തിൽ തന്നെ സംഗീതത്തോട് വലിയ താൽപര്യം പുലർത്തി വന്നിരുന്നു. സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ ഇവർ പഠനകാലത്ത് നേടിയെടുത്തു.
മകളുടെ താത്പര്യം മനസ്സിലാക്കി യാണ് മാതാപിതാക്കൾ ആ വഴിയിൽ തന്നെ സഞ്ചരിക്കാൻ അനുവാദം നൽകിയത്. മാളവിക, ഇന്ദ്രജിത് എന്നിവരാണ് മക്കൾ. ഇവരും കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വഴികളിൽ സജീവമായി മുന്നേറുന്നു.
ഒരിക്കലും കൂടിച്ചേരാൻ ഇടയില്ലാത്ത സമാന്തര പാതകളിൽ തീവണ്ടികൾ യാത്ര തുടരുകയാണ്...... ഇതിനൊപ്പം ഒരു നിയോഗമെന്നോണം ട്രെയിനുകളുടെ വരവുപോക്കു വിവരങ്ങളുടെ അറിയിപ്പുകൾ ഷിജിനയുടെ ശബ്ദത്തിൽ ദക്ഷിണേന്ത്യയിലുടനീളം മുഴങ്ങുന്നു.
മംഗലം ശങ്കരൻകുട്ടി
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
Latest News
ഷാജഹാന് വധം: ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; കാനം
പാലക്കാട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: കെ.സുധാകരന്
ഷാജഹാന് വധം: മരണകാരണം കഴുത്തിലും കാലിനുമേറ്റ വെട്ടുകള്‍
ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ചര്‍ച്ച നടത്തുമെന്നു കാനം
Latest News
ഷാജഹാന് വധം: ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; കാനം
പാലക്കാട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: കെ.സുധാകരന്
ഷാജഹാന് വധം: മരണകാരണം കഴുത്തിലും കാലിനുമേറ്റ വെട്ടുകള്‍
ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ചര്‍ച്ച നടത്തുമെന്നു കാനം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top