Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടും. പഴനിയും സുബ്രഹ്മണ്യനുമാകുന്പോൾ കാവടിയും നാദസ്വരവുമുണ്ടാവുക സ്വാഭാവികം., ഒപ്പം തകിലും. ക്ഷേത്രത്തിൽനിന്നുയരുന്ന തകിൽനാദത്തിനു കാതോർത്ത് സ്വയംമറന്നു നിന്നിരുന്ന ഒരു ബാലനുണ്ടായിരുന്നു. ആ തകിൽ കലാകാരനായ കൊച്ചുനാരായണപ്പണിക്കരുടെ ശിഷ്യനാകുന്നതുവരെയെത്തി പത്തുവയസുകാരനായിരുന്ന അവന്റെ തീവ്രമായ ഇഷ്ടം. ക്ഷേത്രത്തിലെ മൂർത്തിയെപ്പോലെ, നാലു കൈകൾകൊണ്ടാണോ കൊട്ടുന്നതെന്നു തോന്നിക്കുമാറ് പിൽക്കാലത്ത് അവൻ തകിൽപ്പുറത്ത് വിരൽപ്പെരുക്കങ്ങൾ തീർത്തു. ആർ. കരുണാമൂർത്തി എന്നായിരുന്നു അവന്റെ പേര്. തമിഴകത്ത് ജന്മമെടുത്ത് ദക്ഷിണേന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന തകിലിന്റെ പെരുമ ലോകമെങ്ങുമെത്തിച്ചശേഷമാണ് കഴിഞ്ഞദിവസം അന്‍പത്തിമൂന്നാം വയസിൽ കരുണാമൂർത്തി മടങ്ങിയത്. ഒരു നീണ്ട യാത്രയുടെ അന്ത്യം.
ഗുരുവിനെത്തേടി
കൊച്ചുനാരായണപ്പണിക്കരിൽനിന്ന് ആദ്യപാഠങ്ങൾ അഭ്യസിച്ചശേഷം ഗുരുവിനെത്തേടി കരുണാമൂർത്തി തുടങ്ങിയ യാത്രയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഗത്ഭർക്കൊപ്പം വേദികൾ പങ്കിട്ട് തകിലിന് സ്വന്തമായൊരു ഇരിപ്പിടമുണ്ടാക്കിയ ശേഷം ബുധനാഴ്ച അവസാനിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രാധാകൃഷ്ണൻ നായരുടെ അനിഷ്ടത്തിനു വഴങ്ങാതെ തഞ്ചാവൂരിലാണ് കരുണാമൂർത്തി ആദ്യമെത്തിയത്- ബൃഹദേശ്വര ക്ഷേത്രത്തിനു സമീപത്ത്. അവിടെ തഞ്ചാവൂർ ഗോവിന്ദരാജ് എന്ന തകിൽ വിദ്വാനെ ഗുരുവായിക്കിട്ടി. പത്തുവർഷം നീണ്ടു, ഗുരുകുല വിദ്യാഭ്യാസം. തുടർന്ന് തിരുവിടൈമരുതൂർ വെങ്കിടേശ്വരനെന്ന ഗുരുവിനു കീഴിൽ പഠനം. അദ്ദേഹത്തിലൂടെ സാക്ഷാൽ വളയപ്പട്ടി സുബ്രഹ്മണ്യം എന്ന പ്രതിഭാസത്തിനു മുന്നിലെത്തി. അവിടെ കരുണാമൂർത്തിക്കു മുന്നിൽ താളത്തിന്റെ പുതിയ ലോകം തുറക്കുകയായിരുന്നു. തകിൽ പഠനത്തിനൊപ്പം വിദ്യാഭ്യാസത്തിനും കരുണാമൂർത്തി പ്രാധാന്യം കൊടുത്തിരുന്നു.
ഫ്യൂഷൻ യാത്രകൾ
ചെണ്ടയിൽ മട്ടന്നൂർ, ഡ്രംസുമായി ശിവമണി, ഒപ്പം കരുണാമൂർത്തിയുടെ തകിൽ- ആവേശത്തിന്റെ പരകോടി തീർത്ത താളപ്പെരുക്കം. ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിൽ കരുണാമൂർത്തിക്കൊപ്പം ഫ്യൂഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി ഓർമിക്കുന്നു. വിദേശ കലാകാരന്മാരും ഫ്യൂഷനുകൾക്ക് ഒപ്പംചേർന്നു. വിദേശികൾ തകിലിൽ ആകൃഷ്ടരാവാനും കരുണാമൂർത്തി കാരണമായി. ഒട്ടേറെ ശിഷ്യരും വന്നു.
ബാലഭാസ്കറും ശിവമണിയും മട്ടന്നൂർ ശങ്കരൻകുട്ടിയുമൊക്കെ കരുണാമൂർത്തിയുമായി ചേർന്നൊരുക്കിയ ഫ്യൂഷനുകൾ ആരാധകരുടെ മനസിൽ തീർത്ത സംഗീതമഴകൾ എങ്ങനെ മറക്കുമെന്നു ശ്രീകുമാരൻ തന്പി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മറക്കാവതല്ലതന്നെ!
വൈക്കത്ത് സ്ഥിരതാമസമാക്കിയതോടെ വർഷങ്ങളോളം വൈക്കം ക്ഷേത്രകലാപീഠത്തിൽ അധ്യാപകനായും കരുണാമൂർത്തി പ്രവർത്തിച്ചു.
എവിടെയും ഏതുവാദ്യത്തിനൊപ്പവും തകിലിനെ ചേർക്കാമെന്നുറപ്പിച്ചതോടെ താൻ പുതിയൊരു കാലത്തിലേക്കു സഞ്ചരിച്ചുവെന്ന് കരുണാമൂർത്തി പറഞ്ഞുവച്ചിട്ടുണ്ട്. അങ്ങനെയൊരു സഞ്ചാരംതന്നെയാവാം ഒടുവിലത്തേതും., ആകാതിരിക്കാൻ തരമില്ല.
ഓർമയിൽ പ്രിയ സുഹൃത്ത്
കളർകോട് മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കു ചെന്നപ്പോഴാണ് നാദസ്വര വിദ്വാൻ ഒരുമനയൂർ ഒ.കെ. ഗോപി കരുണാമൂർത്തിയെ വീണ്ടും കാണുന്നത്. ഇരുപതുകളുടെ തുടക്കമാണ് അന്ന് കരുണാമൂർത്തിയുടെ പ്രായം. തഞ്ചാവൂരിലും മറ്റും പഠനം പൂർത്തിയാക്കി തകിലുമായി നാട്ടിൽ താളസഞ്ചാരത്തിനു തുടക്കമിട്ടകാലം. കച്ചേരിക്കുശേഷം കരുണാമൂർത്തി ചോദിച്ചു- ഗോപിച്ചേട്ടാ, എന്നെ ഓർമയുണ്ടോ.. കൊച്ചിയിൽ കുറേ കൊല്ലങ്ങൾക്കുമുന്പ് ഒരു കച്ചേരിക്ക് ഗോപിച്ചേട്ടനൊപ്പമുണ്ടായിട്ടുണ്ട്... വർഷങ്ങൾക്കുശേഷവും ആദ്യകാഴ്ച മറക്കാതെ മനസിൽ സൂക്ഷിക്കുകയായിരുന്നു ആ യുവാവ്. തകിലിനെയും താളത്തിനെയും അകമഴിഞ്ഞു സ്നേഹിച്ച ആ കൗമാരക്കാരനെ ഗോപിക്കും ഓർമയുണ്ടായിരുന്നു.
തുടർന്നങ്ങോട്ട് കച്ചേരിയും സേവയും ഫ്യൂഷനുകളുമായി വർഷങ്ങളോളം ഒട്ടേറെ വേദികളിൽ ഗോപിക്കൊപ്പം കരുണാമൂർത്തിയുണ്ടായിരുന്നു, നാട്ടിലും മറുനാട്ടിലും. ആ കൂട്ട് ഒരാത്മബന്ധമായി വളർന്നുവെന്ന് ഗോപി ഓർക്കുന്നു.
തകിലിന് സംഗീതത്തിന്റെ മുഖ്യധാരയിൽ സ്വന്തമായൊരു സ്ഥാനവും പ്രൗഢിയുമുണ്ടാക്കി എന്നതാണ് കരുണാമൂർത്തിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ഗോപി പറഞ്ഞു. കച്ചേരികളിൽ വലതുവശത്ത് പ്രധാന സ്ഥാനത്തേ പണ്ടുമുതൽ കരുണാമൂർത്തി ഇരിക്കാറുള്ളൂ. വേദിയിലെ ശബ്ദ-സാങ്കേതിക കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. പിന്നണിയായി മാത്രം തകിലിനെ കണ്ടു ശീലിച്ചവരുടെ മനസിൽപോലും അതിന്റെ പ്രാധാന്യം ഉറപ്പിക്കാൻ ഇതു സഹായകമായി. ഇക്കാര്യത്തിൽ അദ്ദേഹത്തെ ബഹുമാനിച്ചേ പറ്റൂ. ഒപ്പം വായിക്കാൻ ഇല്ലെങ്കിൽപ്പോലും കച്ചേരി കേൾക്കാനായിമാത്രം അദ്ദേഹം വന്നിട്ടുണ്ട്. തകിലിനെ ലോകമെന്പാടും ആരാധകരുള്ള വാദ്യമായി ഉയർത്തിക്കൊണ്ടുവരാൻ കരുണാമൂർത്തിയുടെ സമർപ്പണവും ഭാഷാപരമായ മികവും ഒരുപോലെ സഹായിച്ചുവെന്നും ഗോപി പറഞ്ഞു.
ഹരിപ്രസാദ്
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
Latest News
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Latest News
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top