Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്ങളിൽ നമ്മൾ എങ്ങനെ പ്രതികരിക്കും എന്നത് കഥാപാത്രങ്ങളാകുന്പോൾ ചിന്തിക്കും.’’
സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ ഇക്കാലത്ത് പ്രേക്ഷകർക്കു പൂർണ സംതൃപ്തിയോടെ തിയറ്ററിലെത്താൻ കഴിയുന്ന ചിത്രങ്ങളാണ് സായി പല്ലവിയുടേതായി എത്തുന്നത്. പ്രേമത്തിലെ മലർ മിസായി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നായികയുടെ ശക്തമായ കഥാപാത്രമാണ് ഇപ്പോൾ പ്രദർശനം തുടരുന്ന ഗാർഗി എന്ന ചിത്രത്തിലേത്.
ഏതു ഭാഷയിലും തന്റെ കഥാപാത്രത്തിനു കൃത്യമായ മേൽവിലാസം സൃഷ്ടിക്കാൻ കഴിയുന്നതാണ് സായി പല്ലവിയുടെ മിടുക്ക്. ഡോക്്ടർ, ഡാൻസർ, അഭിനേത്രി എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന സായി പല്ലവി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയാണ്...
കഥാപാത്രങ്ങളുടെ സ്വാധീനം
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധ കൊടുക്കാറുണ്ട്. ഓരോ വിഷയങ്ങളിൽ നമ്മൾ എങ്ങനെ പ്രതികരിക്കും എന്നത് കഥാപാത്രങ്ങളാകുന്പോഴും ചിന്തിക്കും.
യഥാർഥ ജീവിതത്തിൽ വേദനയും സങ്കടവും സന്തോഷവും അതിജീവനവും എങ്ങനെയാണെന്നുള്ളത് ചിന്തിക്കും. അതാണ് കാമറക്കു മുന്നിലും പ്രകടമാക്കുന്നത്. ഗാർഗിയിൽ അതിനുള്ള സ്വാതന്ത്ര്യം സംവിധായകൻ ഗൗതം രാമചന്ദ്രൻ നൽകിയിരുന്നു. നല്ലൊരു ടീം ലഭിച്ചതാണ് ഗാർഗി മികച്ച അഭിപ്രായം നേടാൻ കാരണം.
ഗാർഗിയുടെ കഥ
മൂല്യങ്ങളും തത്വങ്ങളും ആദർശങ്ങളുമുള്ളവരാണ് നാമെല്ലാവരും. ചെറിയ നിമിഷങ്ങളിലാകും വലിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നത്. അധ്യാപികയായ ഒരു യുവതിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവുമാണ് ഗാർഗി പറയുന്നത്.
വൈകാരികമായി ജീവിതത്തെ സ്വാധീനിക്കുന്ന സമയങ്ങളിലും തനിക്കു പരിചിതമല്ലാത്ത ചുറ്റുപാടിൽ അവൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുകയാണ്. ഞാൻ അവതരിപ്പിച്ച ഗാർഗി എന്ന കഥാപാത്രം അവൾക്കു വേണ്ടിയും ചുറ്റുമുള്ളവരുടെ ജീവിതത്തിനു വേണ്ടിയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
ഗാർഗി ഒരിക്കലും എന്നെപ്പോലെയല്ലാത്ത കഥാപാത്രമാണ്. അതുകൊണ്ടുതന്നെ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എനിക്കു ത്രിൽ നൽകുന്നു. കാമറക്കു മുന്നിൽ നിൽക്കുന്പോൾ കഥാപാത്രമായി മാറുന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്നുണ്ട്.
സൂര്യ - ജ്യോതിക ഇടപെടൽ
സൂര്യയുടെയും ജ്യോതികയുടെയും വലിയ ആരാധികയാണ് ഞാൻ. സൂര്യയ്ക്കൊപ്പം എൻജികെയിൻ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഗാർഗി സൂര്യയും ജ്യോതികയുമാണ് തിയറ്ററിൽ എത്തിച്ചത്.
സൂര്യ ഗാർഗിയുടെ പ്രിവ്യൂ ഷോ കണ്ടതിന് ഒരു മാസത്തിനു ശേഷമാണ് എന്നെ കാണുന്നത്. ചിത്രത്തിലെ എന്റെ ഡയലോഗാണ് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു പ്രേക്ഷകനായി അദ്ദേഹത്തിന്റെ മനസിൽ എന്റെ കഥാപാത്രം ഇടംപിടിച്ചെന്നത് വളരെ അഭിമാനവും സന്തോഷവും നൽകി.
അവർ ഇരുവരുടേയും സിനിമകളും കഥാപാത്രങ്ങളും കണ്ടുവളർന്നാണ് ഞാനും സിനിമയിലെത്തിയത്. എന്റെ സിനിമ കണ്ട് അവർ അതിന്റെ ഭാഗമാകുന്നത് ഒരു കലാകാരിയെന്ന നിലയിൽ ആത്മവിശ്വാസം നൽകുന്നു.
എല്ലാ ഭാഷയിലും ഡബിംഗ്
ഏതു ഭാഷയിലായാലും ആ കഥാപാത്രം എങ്ങനെ പറയുന്നു എന്നതിനു പ്രധാന്യം കൊടുക്കും. അതു മലയാളമായാലും തമിഴായാലും തെലുങ്കായാലും കന്നടയായാലും ഒരുപോലെതന്നെ. അഭിനയിക്കുന്പോൾ നമ്മൾ ഒരു കഥാപാത്രത്തിനു കൊടുക്കുന്ന പൂർണത കൃത്യമായി പ്രേക്ഷകരിലേക്കെത്തണമെങ്കിൽ ശബ്ദവും നമ്മുടേതാണെമെന്ന് നിർബന്ധമുണ്ട്. ഓരോ ഭാഷയ്ക്കും അതിന്റേതായ താളമുണ്ട്. അതു പഠിച്ചെടുക്കുന്നതാണ്. അതിലേക്കു കൃത്യമായി ഇമോഷൻ പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പ്രേമത്തിലെ മലർ
ചിത്രം പുറത്തിറങ്ങി ഏഴു വർഷം കഴിഞ്ഞെങ്കിലും മലർ മിസ് എന്ന കഥാപാത്രം പ്രേക്ഷകർ ഓർത്തിരിക്കുന്നത് വലിയ സന്തോഷം നൽകുന്നു. പ്രേമത്തിൽ അഭിനയിക്കുന്പോൾ ഒരു അഭിനേത്രിയായി എന്നു പറയാനാവില്ല.
സംവിധായകൻ ആക്ഷൻ പറയുന്പോൾ അഭിനയിക്കുക മാത്രമായിരുന്നു ഞാൻ ചെയ്തത്. സിനിമയിൽ അഭിനയിക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ചെറുപ്പം മുതൽ നൃത്തം ചെയ്ത ആത്മ വിശ്വാസമായിരുന്നു പ്രേമത്തിൽ അഭിനയിക്കാനെത്തുന്നത്. മെഡിസിനു പഠിക്കുന്പോഴാണ് ഞാൻ മലർ ടീച്ചറായി അഭിനയിക്കുന്നത്.
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
Latest News
അച്ഛൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
"കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതി; ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് പട്ടിക വര്‍ഗ വിഭാഗമായതിനാല്‍'
Latest News
അച്ഛൻകോവിലാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
"കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതി; ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് പട്ടിക വര്‍ഗ വിഭാഗമായതിനാല്‍'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top