Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ ഇവർക്ക് നോട്ടീസ് നൽകി.
മജ്നു കാ തില അഥവാ മിനി ടിബറ്റ് ഡൽഹിയിലെ അസംഖ്യം തെരുവുകൾ പോലെയല്ല. ഡൽഹിയുടെ തിക്കും തിരക്കുമെല്ലാം ഇവിടെയുമുണ്ടെങ്കിലും ധ്യാനനിമഗ്നരായി ഇരിക്കുന്ന ഒട്ടേറെ ബുദ്ധ മത വിശ്വാസികളെ ഇവിടെ കാണാം.
മജ്നു കാ തില ഡൽഹിയിലെ വേറിട്ടൊരു നഗരമാണ്. ഇവിടുത്തെ കടകൾക്കും ഭക്ഷണശാലകൾക്കും മനുഷ്യർക്കുമെല്ലാം ആ പ്രത്യേകതയുണ്ട്. ഒൗദ്യാഗികമായി ന്യൂ അരുണാ കോളനി എന്നറിയപ്പെടുന്ന ഇവിടം ഡൽഹിയുടെ വടക്കൻ കവാടമായ കാഷ്മീരി ഗേറ്റിന് അരികിലൂടെ ഒഴുകുന്ന യമുനാനദിക്ക് സമീപമാണ്.
ടിബറ്റൻ പലായനം നടന്ന അറുപതുകളിൽ മജ്നു കാ തിലയിലെ അന്തേവാസികൾ മുളംകുടിലുകളുടെ ടാർപോളിൻ മേൽക്കൂരയ്ക്ക് കീഴിൽ പൊടിയും വിയർപ്പുമേറ്റാണ് കഴിഞ്ഞിരുന്നത്. അക്കാലത്തെ അവരുടെ ഏക ആശ്വാസം ടിബറ്റൻ ബാർളിയിലുണ്ടാക്കിയിരുന്ന ചാരായമായിരുന്നു. ചാംഗ്!
വില കുറഞ്ഞ ചാംഗിന്റെ മുഴുവൻ സമയ ലഭ്യത കാരണം മജ്നു കാ തിലയ്ക്ക് മറ്റൊരു വിളിപ്പേര് കൂടി വന്നിരുന്നു ചാംഗിസ്ഥാൻ! അക്കാലത്ത് ദാരിദ്ര്യത്തിന്റെ പിടിയിലമർന്നു കഴിഞ്ഞിരുന്ന ടിബറ്റരുടെ പ്രധാന വരുമാന സ്രോതസായിരുന്നു ചാംഗ്.
എന്നാൽ അതെല്ലാം ഇന്ന് പഴങ്കഥ. കൊതുകു പെരുകുന്ന ഇടവഴികളും കുടിവെള്ളത്തിനായി നിരത്തപ്പെടുന്ന പാത്രങ്ങളുടെ നീണ്ട വരികൾക്കും പകരം ഇന്ന് മജ്നു കാ തിലയിൽ കാണുന്നത് ടിബറ്റൻ എത്നിക് ശൈലിയിൽ നിർമിച്ചിട്ടുള്ള ഹോട്ടലുകളും കഫേകളും റെസ്റ്റോറന്റുകളുമാണ്.
ശാന്തി തേടി പാഞ്ഞവർ
ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ നേതൃത്വത്തിൽ ചൈനയിൽനിന്നു പലായനം ചെയ്ത അനേകായിരങ്ങൾക്ക് ഇന്ത്യ അഭയം കൊടുത്തു. ടിബറ്റൻ അഭയാർഥികൾക്കായി അന്നത്തെ നെഹ്റു സർക്കാർ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ നിശ്ചിതയിടങ്ങളിൽ അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
1962ലെ ഇന്ത്യാ-ചൈന യുദ്ധത്തെത്തുടർന്നെത്തിയ അഭയാർഥികളെ ഉൾക്കൊള്ളുന്നതിന് സർക്കാർ അഭയ കേന്ദ്രങ്ങൾക്കുപുറമേ വേറെയും വാസസ്ഥലങ്ങൾ വേണ്ടിവന്നു. മജ്നു കാ തില അത്തരത്തിൽ ഉദയം ചെയ്തൊരു വാസസ്ഥലമാണ്.
ഇന്ന് മജ്നു കാ തില പ്രധാനമന്ത്രി ഉദയ് യോജനയിൽ ഉൾപ്പെടുന്ന കോളനിയാണ്. ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ഉദയ് യോജന. 1965ലാണ് ഇവിടത്തെ ടിബറ്റരുടെ നേതൃത്വത്തിൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ സ്വയം സഹായ സംഘം രൂപീകരിക്കുന്നത്. അതിന് രജിസ്ട്രേഷൻ കിട്ടുന്നത് 2004ലും.
ഇന്ത്യ ടിബറ്റൻ അഭയാർഥികൾക്കുള്ള താമസസ്ഥലം ഒരുക്കിയിരുന്നത് ബുദ്ധ വിഹാറിലാണ്. മജ്നു കാ തില ടിബറ്റരുടെ ഇപ്പോഴത്തെ സ്വതന്ത്ര വാസസ്ഥലമാകുന്നതിനും മുൻപ് ടിബറ്റർ താമസിച്ചിരുന്ന സ്ഥലമാണ് ഡൽഹിയിലെ ലഡാക്ക് ബുദ്ധ വിഹാർ.
ലഡാക്കിലേയ്ക്ക് പോകുന്ന ബുദ്ധ തീർഥാടകരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു അവിടം. ടിബറ്റൻ ജനസംഖ്യ വർധിക്കുകയും കയ്യേറ്റങ്ങൾ യമുനാ നദിയെ മലിനമാക്കുകയും ചെയ്തതോടെ 1963ലാണ് ലഡാക്ക് ബുദ്ധ വിഹാറിലെ ഈ പ്രവാസിസമൂഹത്തെ മജ്നു കാ തിലയിലേക്ക് പറിച്ചു നടുന്നത്.
പിന്നീട് ഏഷ്യൻ ഗെയിംസിന്റെ പശ്ചാത്തലത്തിൽ 2012ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മജ്നു കാ തിലയ്ക്ക് നൽകിയ പേരാണ് ന്യൂ അരുണാ കോളനി. എന്നാൽ വിധാൻസഭാ മെട്രോ സ്റ്റേഷന് പുറത്തിറങ്ങി ഇവിടേക്കെത്താൻ ഇന്നും നിങ്ങൾ മജ്നു കാ തില എന്നുതന്നെ പറയണം.
മജ്നു കാ തിലയുടെ രൂപാന്തരം
ഇന്നത്തെ മജ്നു കാ തിലയുടെ രൂപാന്തരത്തിന് കാരണം പ്രധാനമായും അവിടുത്തെ ടിബറ്റൻ ചെറുപ്പക്കാരാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നേടിയ ടിബറ്റൻ ചെറുപ്പക്കാർ മജ്നു കാ തിലയിൽ സഞ്ചാരികൾക്ക് ഹൃദ്യമാകുന്ന രീതിയിൽ നവീന റെസ്റ്റോറന്റുകൾ, ആഭരണ ശാലകൾ, ടിബറ്റൻ എത്നിക് കലാരൂപങ്ങൾ, തുണിക്കടകൾ തുടങ്ങിവയുടെ വാണിഭം ആരംഭിച്ചു.
ഇവിടുത്തെ മുൻനിര റെസ്റ്റോറന്റുകളിലെയും വഴിയോരക്കടകളിലേയും പ്രധാന ആകർഷണമാണ് ലാഫിംഗ് എന്ന പേരിൽ പ്രസിദ്ധമായ ടിബറ്റൻ പലഹാരം. ചാംഗ് വിൽപന നിന്നതോടെ നഷ്ടമായ സന്ദർശകരെ മജ്നു കാ തിലയ്ക്ക് തിരിച്ചുപടിക്കാനായത് രുചിയേറിയ ലാഫിംഗിന്റെ കച്ചവടമാണ്. ലാഫിംഗിന്റെ കച്ചവടം ആരംഭിച്ചതോടെ ഇവിടേയ്ക്കെത്തുന്ന സന്ദർശകരുടെ എണ്ണം കുത്തനെ വർധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് കെട്ടിടം പൊളിക്കൽ നോട്ടീസ് നൽകി.
നോട്ടീസിനെത്തുടർന്ന് ഒന്ന് രണ്ട് കെട്ടിടങ്ങൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കുകയും നിയമപ്രകാരം മജ്നു കാ തിലയെ അംഗീകൃത കോളനിയെന്നനിലയിൽ ക്രമപ്പെടുത്താനുമുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമനടപടികൾക്കുപുറമേ പലതവണ യമുനാ നദി കരകവിഞ്ഞ് ഒഴുകിയപ്പോഴും അന്തേവാസികൾ ഒഴിപ്പിക്കൽ ഭീഷണികൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഡൽഹി നഗരത്തിലെ പ്രധാന വാണിജ്യ, സാംസ്കാരിക ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്ന മജ്നു കാ തിലയെ അത്ര നിസാരമായി പരിഗണിക്കുന്നത് ഇനി സാധ്യമാകില്ല. മാത്രവുമല്ല ഇത്ര വലിയൊരു ജനതയെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിക്കുക തലസ്ഥാന നഗരത്തിൽ എളുപ്പവുമല്ല.
രാഹുൽ ഗോപിനാഥ്
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
Latest News
മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മെക്സിക്കോയിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴു പേർ മരിച്ചു
ഇന്ത്യാ സഖ്യം പർവതംപോലെ ഉറച്ചുനിൽക്കുമെന്ന് സിദ്ദു
യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക
കനത്ത മഴ: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
Latest News
മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മെക്സിക്കോയിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ഏഴു പേർ മരിച്ചു
ഇന്ത്യാ സഖ്യം പർവതംപോലെ ഉറച്ചുനിൽക്കുമെന്ന് സിദ്ദു
യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക
കനത്ത മഴ: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top