Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്കണക്കിന് ആരാധകരെ! ഒന്നുണ്ട്., ക്ഷണനേരംകൊണ്ട് വൈറലായി പിന്നീടു കാണാതാകുന്ന സോഷ്യൽമീഡിയ താരങ്ങളല്ല ഇവർ. ചെറുപ്രായത്തിൽതന്നെ പ്രതിഭ ഇവർക്കു കൂട്ടായുണ്ട്...
രണ്ടര ദശലക്ഷത്തിലേറെ വ്യൂസ് നേടിയ ഒരു പാട്ടുവീഡിയോ. ഒരു കുഞ്ഞു ഗാനമേള എന്ന തലക്കെട്ടോടെ വന്ന വീഡിയോയിൽ കുരുന്നുകളായ ചേട്ടനും അനിയത്തിയുമാണ് സ്റ്റേജിലുള്ളത്. ശ്രുതിയോ താളമോ വരികളോ തരിപോലും തെറ്റാതെ സിൽ സിൽ സിൽ സില്ലല എന്ന തമിഴ് പാട്ടു പാടുകയാണ് ഇരുവരും. വീഡിയോയ്ക്കു താഴെ വന്ന കമന്റുകളിൽ ചിലതു കാണാം:
ഞാനൊക്കെ ഈ പ്രായത്തിൽ മര്യാദയ്ക്കു സംസാരിക്കാൻ പഠിച്ചിരുന്നോ എന്നറിയില്ല. അപ്പൊ ട്രാക്ക് ഒപ്പിച്ചു പാടിയ ആ കുട്ടി!!,പേടിച്ച മുഖത്തോടെ നിന്ന് ഒരു വരിപോലും നോക്കാതെ.. ട്രാക്ക് തെറ്റാതെ പാടുന്ന ആ മോളുണ്ടല്ലോ... അവൾ ആണെന്റെ ഹീറോ...
ഈ വീഡിയോ എത്രതവണ കണ്ടു എന്നറിയില്ല. രണ്ടുപേരും സൂപ്പർ ആയി പാടിയിട്ടുണ്ട്..
രണ്ടിനേം എടുത്തോണ്ട് വീട്ടിൽ കൊണ്ടുപോകാൻ തോന്നുന്നു. എന്നിട്ട് കൊതിയാകുന്പോ ഇങ്ങനെ പാടിപ്പിക്കും. മോൻ ഭാവിയിലെ താരമാണ്.. മോളും ഉഷാർ...
ഒരു ചാനലിൽ മാത്രം ഈവിധം പതിനൊന്നായിരം കമന്റുകൾ. 18,000 ഷെയറുകൾ! ഇതൊക്കെ കണ്ട് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ കോഴിക്കോട്ട് ഇരിപ്പുണ്ട് ചേട്ടനും അനിയത്തിയും- നിച്ചു എന്ന നിവേദ്കൃഷ്ണ, ലച്ചു എന്ന നവമിലക്ഷ്മി. കഴിഞ്ഞ ഡിസംബറിൽ നടന്ന കുടുംബസംഗമത്തിനു പാടിയ പാട്ടാണ് അക്ഷരാർഥത്തിൽ ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നത്.
പാട്ടു പിച്ചവച്ചനാൾ
കോഴിക്കോട് കുരുവട്ടൂർ സ്വദേശി പ്രവീണ്‍ രാജിന്റെയും ദ്യുതിയുടെയും മക്കളാണ് നിവേദും നവമിയും. നിവേദ് അഞ്ചാംവയസിൽ പാട്ടുമൂളിത്തുടങ്ങി. ചേട്ടന്റെ പാട്ടുകേട്ട് നവമി രണ്ടാം വയസിലും! മ്യൂസിക് പ്ലെയറിൽ പാട്ടുകൾ കേൾപ്പിച്ചാൽ കൂടെപ്പാടുമായിരുന്നു കുഞ്ഞു ലച്ചു.
അവൾക്ക് രണ്ടര വയസുള്ളപ്പോഴാണ് ഇരുവരും ചേർന്ന് മലരേ മൗനമാ എന്ന പ്രശസ്തമായ പാട്ടുപാടി പ്രവീണിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. അന്നുതന്നെ ആസ്വാദകർ ഈ സഹോദരങ്ങളിലെ പ്രതിഭ തിരിച്ചറിഞ്ഞു. പതിനായിരക്കണക്കിനുപേരാണ് പാട്ടുകേട്ട് അഭിപ്രായങ്ങൾ അറിയിച്ചത്.
തുടർന്ന് നിവേദ് പാട്ടുകളുമായി മുന്നോട്ടുപോയെങ്കിലും നവമിയെ പാടാനൊന്നും കിട്ടില്ലായിരുന്നു. കഷ്ടിച്ച് ആറുമാസമേ ആയുള്ളൂ അവൾ വീണ്ടും പാടിത്തുടങ്ങിയിട്ട്. പഞ്ചപാവത്തെപ്പോലെ നിന്ന് കിറുകൃത്യം പിച്ചിൽ പാടുന്നു എന്നതാണ് നവമിയുടെ ഏറ്റവും വലിയ പ്രത്യേകത. ശ്രോതാക്കൾ ഏറെ ശ്രദ്ധിച്ചതും അതുതന്നെ.
നിവേദ് മൂന്നു വർഷമായി ശാസ്ത്രീയ സംഗിതം അഭ്യസിക്കുന്നു. കോഴിക്കോടുള്ള ഹരിശ്രീ മനോജ് ആണ് ഗുരു. അമ്മ ദ്യുതിയുടെ കുടുംബംവഴി സംഗീതപാരന്പര്യം ലഭിച്ചിട്ടുണ്ട് ഇരുവർക്കും. ദ്യുതിയും അച്ഛനും സഹോദരനും പാടും. അച്ഛൻ പി.കെ. ബാലൻ ഒട്ടേറെ പാട്ടുകൾക്ക് ഈണമൊരുക്കിയിട്ടുണ്ട്.
എറണാകുളം വാഴക്കുളത്തു നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മലയാളം ലളിതഗാനത്തിന് നിവേദ് ഒന്നാംസ്ഥാനം നേടിയിരുന്നു.
ടോം ആൻഡ് ജെറി സ്റ്റൈൽ
വീട്ടിൽ കളികൾക്കിടെ അടികൂടുമെങ്കിലും പാട്ടിന്റെ കാര്യംവന്നാൽ ചേട്ടനും അനിയത്തിയും ഒന്നാണെന്ന് അച്ഛൻ പ്രവീണ്‍ രാജ് പറയുന്നു. പാട്ടുപാടാൻ അനിയത്തിക്ക് ഏറ്റവും വലിയ പ്രോത്സാഹനം നിവേദ് തന്നെയാണ്. മടിപിടിച്ചാൽ നിർബന്ധിച്ചു പാടിക്കാനും ശ്രുതി ശുദ്ധമാക്കാനും സഹായിക്കും.
കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ഇരുവരുടെയും പഠനം. സ്കൂൾ അധ്യാപകരും സഹപാഠികളും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ബംഗളൂരുവിൽ ടിസിഎസ് ഉദ്യോഗസ്ഥനാണ് അച്ഛൻ പ്രവീണ്‍ രാജ്. അമ്മ ദ്യുതി അധ്യാപികയാണ്. ഇരുവരുടെയും കുടുംബങ്ങൾ കുട്ടികളുടെ പാട്ടിന് ഒപ്പംനിൽക്കുന്നു.
പാട്ടുകാരൻ റൊണാൾഡോ!
പാട്ടിലാണ് ജീവനെങ്കിലും നിവേദിനെ പാട്ടിലാക്കുന്നത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഫുട്ബോൾ പാഷനാണ് നിവേദിന്. ഇന്ത്യയ്ക്കു വേണ്ടി ഫുട്ബോൾ കളിക്കണം, ഭാവിയിൽ ബാലെൻ ഡി ഓർ പുരസ്കാരം നേടണം.. ഇങ്ങനെ പോകുന്നു നിവേദിന്റെ സ്വപ്നങ്ങൾ. ചേട്ടൻ റൊണാൾഡോയെപ്പോലെ ആകുന്നെങ്കിൽ താനും അതുപോലെയാവുമെന്നാണ് നവമിയുടെ സ്റ്റാൻഡ്. അത്യാവശ്യം പടംവരയുമുണ്ട് നവമിക്ക്.
ചെറിയ സ്കിറ്റുകൾ ഒരുക്കലും പൂന്തോട്ട നിർമാണവുമാണ് ഇരുവരുടെയും ഹോബി. നാടകത്തിൽ അഭിനയിക്കാനും നിവേദിന് ഇഷ്ടം.
പാട്ടിനെക്കുറിച്ചു ചോദിക്കാൻ വിളിച്ചപ്പോൾ കൊച്ചിയിൽ സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കാത്തുനിൽക്കുകയായിരുന്നു ചേട്ടനും അനിയത്തിയും. ഇവരിൽ പാട്ടിന്റെ പൂക്കാലം ഭദ്രം.
ഹരിപ്രസാദ്
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
Latest News
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
ഇന്നസെന്റിന്റെ സംസ്കാരം തിങ്കളാഴ്ച
കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു; മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി
Latest News
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
ഇന്നസെന്റിന്റെ സംസ്കാരം തിങ്കളാഴ്ച
കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു; മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top