Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജിയിൽ ഓടുന്നത്. കാർബണ്‍ ബഹിർഗമനത്തിനിടയാക്കുന്ന ഡീസൽ എൻജിനുകൾ മാറ്റിയാണ് ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യസംഭരണിയിലെ തീയും പുകയും വാർത്തയും വിവാദവുമായി പടർന്നുകൊണ്ടിരിക്കെയാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരമാലിന്യം അവർ സംസ്കരിക്കുന്ന രീതി കേരളം മാതൃകയാക്കേണ്ടത്. കൊച്ചിയേക്കാൾ മാലിന്യം ദിവസവും സംഭരിച്ച് സംസ്കരിക്കുന്ന ഇൻഡോർ ഏറെക്കാലമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ്.
കൃത്യമായ ആസൂത്രണത്തിൽ സമയബന്ധിതമായി മാലിന്യം ശേഖരിച്ച് ഉറവിടങ്ങളിൽ തരംതിരിച്ച് സംസ്കരിക്കുന്നതിനേക്കാൾ പഠനാർഹമാണ് മാലിന്യം അവർ വരുമാനമായി മാറ്റുന്ന പദ്ധതികൾ. മാലിന്യം വൈദ്യുതി, സിഎൻജി, ജൈവവളം തുടങ്ങിവയായി പ്രയോജനപ്പെടുത്തുന്ന ഇൻഡോർ കോർപറേഷന്റെ സംസ്കരണ മോഡൽ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജിയിൽ ഓടുന്നത്. കാർബണ്‍ ബഹിർഗമനത്തിനിടയാക്കുന്ന ഡീസൽ എൻജിനുകൾ മാറ്റിയാണ് ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ (ഐഎംസി) നഗരപ്രാന്തത്തിലെ ദേവ്ഗുരേദിയ മൈതാനത്ത് ഇൻഡോ എൻവിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കന്പനിക്കാണ് ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
150 ഏക്കറിൽ 150 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിലാണ് പ്രകൃതിവാതകം നിർമിക്കുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ പ്ലാന്റിൽ സംസ്കരണ ആവശ്യത്തിനുള്ള വൈദ്യുതിയുടെ 20 ശതമാനവും സൗരോർജമാണ് ഉപയോഗിക്കുന്നത്. ദിവസേന സംഭരിക്കുന്ന 550 ടണ്‍ മാലിന്യത്തിൽനിന്ന് 19,000 കിലോ ബയോ സിഎൻജിയും പ്ലാന്റിലെ അവശിഷ്ടങ്ങളിൽനിന്ന് നൂറു ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കുന്നു. വീടുകളിൽ സബ്സിഡി നിരക്കിൽ പാചകവാതകവും എത്തിക്കുന്നു.
നഗരത്തിലെ ദേവി അഖില്യക്ഷേത്ര മൈതാനത്തിലായിരുന്നു മുൻപ് കാലങ്ങളോളം മാലിന്യം തള്ളിയിരുന്നത്. അഴുക്കുചാലുകളും ദുർഗന്ധവും ക്ഷുദ്രജീവികളുമായി ജീവിതം ദുസ്സഹമായിരുന്ന ഇവിടെയിപ്പോൾ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാം. കോർപറേഷൻ പ്രദേശമൊരു പൂന്തോട്ടമായി മാറ്റുകയും ചെയ്തിരിക്കുന്നു. മുൻപ് മാലിന്യം പതിവായി ചാന്പലാക്കി പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തിയിരുന്നു. തീയിടീൽ ഒഴിവായതോടെ വർഷവും അന്തരീക്ഷത്തിലെത്തിയിരുന്ന 1.3 ലക്ഷം ടണ്‍ കാർബണ്‍ ഡയോക്സൈഡ് ഒഴിവാക്കാനുമായി.
പഴം, പച്ചക്കറി, മത്സ്യം, മാംസം, പൂക്കൾ, ഭക്ഷണം എന്നിവയുടെ അവശിഷ്ടങ്ങളാണ് പ്ലാന്റിൽ സംസ്കരിക്കുന്നത്. അതായത് 35 ലക്ഷം ജനങ്ങൾ പാർക്കുന്ന ഇൻഡോറിൽ ഈർപ്പം കലർന്ന 1900 ടണ്‍ മാലിന്യവും 400 ടണ്‍ ഉണങ്ങിയ മാലിന്യവുമാണ് ദിവസവും ശേഖരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ഏറ്റവും വെടിപ്പുള്ള നഗരമായി ഇൻഡോറിനെ തെരഞ്ഞെടുത്തിരിക്കുന്നു. വാഹനങ്ങൾക്ക് ജൈവ ഇന്ധനം നിറയ്ക്കാൻ നഗരത്തിന്റെ വിവിധയിടങ്ങളിലായി 76 ഫില്ലിംഗ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരു കിലോ ബയോ സിഎൻജിയിൽനിന്നും നാലു കിലോമീറ്ററാണ് ബസുകൾക്ക് ലഭിക്കുന്ന മൈലേജ്. 2018ലാണ് നഗരമാലിന്യം ജൈവ വാഹന ഇന്ധനമാക്കി സംസ്കരിക്കുന്ന ആദ്യ പ്ലാന്റ് ഐഎംസി സ്ഥാപിക്കുന്നത്.
ദേവി അഖില്യാഭായി ഖോക്കർ പച്ചക്കറി മാർക്കറ്റിൽ ഇരുപത് ടണ്‍ മാലിന്യം സംസ്കരിച്ച് ആയിരം കിലോ ബയോ സിഎൻജി ഉത്പാദിപ്പിച്ചാണ് പ്ലാന്റിന് തുടക്കം കുറിച്ചത്. പ്ലാന്റിലെ അവിശിഷ്ടം ജൈവവളമാക്കി മാറ്റി.
ഇതോടെ പ്രദേശത്തെ അന്തരീക്ഷ മലനികരണത്തിന്റെ തോത് ഗണ്യമായി കുറയുകയും ചെയ്തു. നഗരത്തിൽനിന്ന് ചാണകം വിലയ്ക്കുവാങ്ങുന്ന സംരംഭം ആരംഭിച്ചതോടെ നാൽക്കാലികളെ നഗരത്തിലേക്ക് അഴിച്ചുവിടുന്ന പതിവു രീതിക്കും മാറ്റമായി.
ഡോ. ലിജിമോൾ പി. ജേക്കബ്
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
Latest News
എഐ കാമറ തകര്‍ത്തു; വാഹനം നിര്‍ത്താതെ പോയത് മനഃപൂര്‍വമെന്ന് സംശയം
മണിപ്പൂരില്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്
കാലവര്‍ഷം ശക്തിപ്രാപിക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലും പരാതി നല്കി
രഹസ്യ രേഖകൾ വീട്ടിൽ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം, ആസൂത്രിതമെന്ന് ആരോപണം
Latest News
എഐ കാമറ തകര്‍ത്തു; വാഹനം നിര്‍ത്താതെ പോയത് മനഃപൂര്‍വമെന്ന് സംശയം
മണിപ്പൂരില്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്
കാലവര്‍ഷം ശക്തിപ്രാപിക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലും പരാതി നല്കി
രഹസ്യ രേഖകൾ വീട്ടിൽ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം, ആസൂത്രിതമെന്ന് ആരോപണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top