Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിംബങ്ങളാണുള്ളത്.
എത്തും പിടിയും കിട്ടാത്ത ഒട്ടേറെ വിസ്മയങ്ങൾ ഈ ഭൂമിയിലുണ്ട്. ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെഞ്ച്, ചിലിയിലെ ഈസ്റ്റർദ്വീപിലെ പ്രതിമകൾ തുടങ്ങിയവ ഇന്നും നമുക്ക് പിടിതരാതെ നിലകൊള്ളുകയാണ്.
ഇത്തരത്തിൽ നിഗൂഢതയേറിയ ഒരു പ്രദേശമാണ് ത്രിപുരയിലെ ഉനാകോടി. വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിംബങ്ങളാണുള്ളത്. ഇവ പണികഴിപ്പിച്ചതാര് എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ഉത്തരമില്ല.
ത്രിപുരയിലെ രഘുനാഥൻ മലനിരകളിലെ ഒരു മലയിലാണ് ഈ ശിൽപങ്ങൾ കൊത്തിവച്ചിരിക്കുന്നത്. ഒരു കോടിക്ക് ഒന്ന് കുറവ് എന്നാണ് ‘ഉനാകോടി’ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. അതായത് തൊണ്ണൂറ്റൊന്പതു ലക്ഷത്തി തൊണ്ണൂറ്റൊന്പതിനായിരത്തി തൊള്ളായിരത്തിത്തൊണ്ണൂറ്റൊന്പത് ശിൽപങ്ങൾ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്.
പാറകളിൽ കൊത്തിയെടുക്കപ്പെട്ടതും ശിലകൾക്കു മുകളിൽ വരച്ചു ചേർക്കപ്പെട്ടതുമായ അനേകം ദൈവികരൂപങ്ങൾ ഇവിടെ കാണാൻ കഴിയും.
ഏഴാം നൂറ്റാണ്ടു മുതൽ ഒന്‍പതാം നൂറ്റാണ്ടുവരെ ഒരു ശൈവ തീർഥാടന കേന്ദ്രമായിരുന്ന ഈ പ്രദേശം ബംഗാളിലെ പാല സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ബുദ്ധമത സാമിപ്യവും ഈ പ്രദേശത്ത് ഉണ്ടായിരുന്നിരിക്കാമെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഈ അദ്ഭുതനിർമിതികളുടെ പിന്നിലെ കഥ അൽപം പൗരാണികമാണ്. ഹിന്ദു ഐതിഹ്യപ്രകാരം പരമശിവനും തന്റെ ഭൂതഗണങ്ങളുംകൂടി കാശിയിലേക്ക് പോകുംവഴി രാത്രി ഈ പ്രദേശത്ത് തങ്ങിയെന്നാണ് വിശ്വാസം.
ഒപ്പമുണ്ടായിരുന്ന ഭൂതഗണങ്ങളോട്, സൂര്യോദയത്തിനു മുന്‍പുതന്നെ ഉറക്കമുണർന്ന് കാശിയിലേക്ക് യാത്ര തുടരണമെന്ന് രാത്രിയിൽതന്നെ പരമശിവൻ ചട്ടംകെട്ടി. എന്നാൽ പിറ്റേന്ന് പുലർന്നപ്പോൾ പരമശിവനൊഴികെ ആരുംതന്നെ ഉറക്കം എഴുന്നേറ്റില്ല, ഇതോടെ കോപാകുലനായ ശിവൻ എല്ലാവരും ശിലകളായി ഭവിക്കട്ടെ എന്ന് ശപിച്ചശേഷം കാശി യാത്ര തുടർന്നുവെന്നും അങ്ങനെയാണ് ഇവിടെ ഒരു കോടിക്ക് ഒന്നു മാത്രം കുറവ് ശിൽപങ്ങൾ രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
ഈ ശിൽപങ്ങളുടെ ആവിർഭാവത്തെപ്പറ്റി ഗോത്രവർഗക്കാരായ പ്രദേശവാസികൾക്കിടയിൽ പ്രചരിക്കുന്നത് മറ്റൊരു കഥയാണ്. കല്ലുകുമാർ എന്ന ശിൽപ്പിയാണ് കഥയിലെ നായകൻ. പാർവതീദേവിയുടെ കടുത്ത ഭക്തനായിരുന്ന കല്ലു ശിവ-പാർവതിമാരുടെ കൈലാസയാത്രയിൽ അവരെ അനുഗമിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. പാർവതിയുടെ അഭ്യർഥനപ്രകാരം ഈ ആവശ്യം അംഗീകരിച്ച പരമശിവൻ ഒരു നിബന്ധനയും കല്ലുവിനു മുന്‍പിൽവച്ചു. ഒറ്റ രാത്രിക്കുള്ളിൽ ഒരു കോടി ശിവബിംബങ്ങൾ തീർക്കുകയാണെങ്കിൽ കല്ലുവിന്റെ മോഹം സഫലീകരിക്കാം എന്നായിരുന്നു വാഗ്ദാനം.
തന്റെ എല്ലാ കഴിവുകളും പുറത്തെടുത്ത കല്ലു കഠിനാധ്വാനം ചെയ്തെങ്കിലും പ്രഭാതത്തിലെ ആദ്യ കിരണമെത്തുന്പോൾ ഒരു കോടിയ്ക്ക് കേവലം ഒരു ശിൽപത്തിന്റെ അകലത്തിൽ മാത്രമായിരുന്നു കല്ലു. ഒരു കോടി തികയ്ക്കാഞ്ഞതിനാൽ, ഈ കാരണം പറഞ്ഞ് ശിവൻ കല്ലുവിനെയും ശിൽപ്പങ്ങളെയും ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്തുവെന്നാണ് കഥ.
സുന്ദരമായ വനത്തിനു നടുവിലാണെന്നതാണ് പ്രദേശത്തിന്റെ പ്രധാന പ്രത്യേകത. വനപ്രദേശത്തിന്റെ പച്ചപ്പ് ഈ ശിൽപ്പങ്ങളെ കൂടുതൽ ജീവസുറ്റതാക്കുന്നു. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ ഉനാകോടിയുടെ മാറ്റുകൂട്ടുന്നു. പാറയിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ, ശിലകളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ എന്നിങ്ങനെ ഉനാകോടിയിലെ വിസ്മയക്കാഴ്ചകളെ രണ്ടായി തരംതിരിക്കാം.
പാറതുരന്ന് പണികഴിപ്പിച്ച ബിംബങ്ങളിൽ പ്രഥമഗണനീയം പരമശിവന്റെ ഉജ്ജ്വലമായ മുഖരൂപവും ഗണപതിയുടെ ഭീമാകാരബിംബവുമാണ്. ‘ഉനോകോടീശ്വര കാല ഭൈരവൻ’ എന്നറിയപ്പെടുന്ന ശിവമുഖ ബിംബത്തിന് ഏകദേശം 30 അടി ഉയരമുണ്ട്. ബിംബത്തിന്റെ ശിരോവസ്ത്രംപോലെ കാണപ്പെടുന്ന ഭാഗം കൊത്തുപണികളാൽ സന്പന്നമാണ്. ഇതിനുമാത്രം 10 അടി ഉയരം വരും.
ശിരോവസ്ത്രത്തിന്റെ ഇരുവശത്തും ഓരോ സ്ത്രീകളുടെ പൂർണകായ രൂപം കാണാം. ഒരു വശത്ത് സിംഹത്തിനുമേൽ ഉപവിഷ്ടയായിരിക്കുന്ന ദുർഗയും മറുവശത്ത് മറ്റൊരു സ്ത്രീരൂപവുമാണ്. ഇതുകൂടാതെ നന്ദിയുടെ മൂന്നു ഭീമാകാരരൂപങ്ങളും പാതി മണ്ണിൽ പുതഞ്ഞ രീതിയിൽ കാണാം.
കാലങ്ങളോളം ഉപേക്ഷിക്കപ്പെട്ടു കിടന്നതിനാൽ മഹത്തായ ഈ ശിലാവിസ്മയം തകർച്ചയെ അഭിമുഖീകരിക്കുകയാണുണ്ടായത്. വലിയൊരു ശതമാനം ശിലകളും നാശോന്മുഖമാകുകയോ മണ്ണിനടിയിൽ മറയുകയോ ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇത് ഒരു പൈതൃകപ്രദേശമായി ഏറ്റെടുത്തതോടെയാണ് പ്രദേശത്തിന് ശാപമോക്ഷം ലഭിക്കുന്നത്. അടുത്തിടെ കേന്ദ്രസർക്കാർ പ്രദേശത്തിന്റെ വികസനത്തിനായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഉനാകോടി ഇടംനേടി.
ത്രിപുര തലസ്ഥാനമായ അഗർത്തലയ്ക്ക് 178 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ഉനാകോടി. 19.6 കിലോമീറ്റർ അകലെയുള്ള ധർമനഗറാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏപ്രിൽ മാസത്തിൽ അശോകാഷ്ടമിമേള എന്നൊരു ഉത്സവം ഉനാകോടിയിൽ നടക്കാറുണ്ട്. ആയിരക്കണക്കിന് പേരാണ് ആ വേളയിൽ ഇവിടെ തീർഥാടകരായി എത്തുന്നത്.
അജിത് ജി. നായർ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
Latest News
നവകേരള സദസിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. 13പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കി
നവകേരള സദസ് അശ്ലീല സദസ്; പരാമർശത്തിൽ ഉറച്ച് സതീശൻ
രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിലെറിഞ്ഞു: അനിൽ ആന്റണി
Latest News
നവകേരള സദസിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. 13പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കി
നവകേരള സദസ് അശ്ലീല സദസ്; പരാമർശത്തിൽ ഉറച്ച് സതീശൻ
രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിലെറിഞ്ഞു: അനിൽ ആന്റണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top