Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോട്ടയെപ്പറ്റി കേട്ടിട്ടുള്ളവരും അധികമുണ്ടാവില്ല. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലാണ് ഗാണ്ടിക്കോട്ട എന്ന ‘ഇന്ത്യയിലെ ഗ്രാൻഡ് കാന്യൻ’ സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഗ്രാൻഡ് കാന്യനുമായുള്ള ഭൂസാദൃശ്യമാണ് ഗാണ്ടിക്കോട്ടയ്ക്ക് ഈ പേര് നേടിക്കൊടുത്തത്.
വളരെ സമൃദ്ധമായൊരു ചരിത്രം അവകാശപ്പെടാനുണ്ട് ഈ പ്രദേശത്തിന്. പതിമൂന്നാം നൂറ്റാണ്ടിൽ ഈ മേഖലയിലെ പ്രമുഖ രാജവംശമായിരുന്ന പെമ്മസാനി നായ്ക്കുകളുടെ തലസ്ഥാനമായിരുന്നു ഗാണ്ടിക്കോട്ട. അവരുടെ പ്രതാപകാലം കഴിഞ്ഞതോടെ പ്രദേശം വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലായി.
തുടർന്ന് ഗോല്‍ക്കോണ്ടയിലെ കുത്തുബ്ഷാഹി രാജവംശവും പ്രദേശം അടക്കിഭരിച്ചു. കാകതീയ രാജവംശത്തിന്റെ കാലഘട്ടത്തിലും പ്രധാന കേന്ദ്രമായി ഗാണ്ടിക്കോട്ട തിളങ്ങിനിന്നു. പ്രദേശത്തിന്റെ പ്രൗഢകാലത്തിന്റെ വിളംബരമായി ചില നിർമിതികൾ ഇവിടെ അവശേഷിക്കുന്നുണ്ട്. ഗാണ്ടിക്കോട്ട ഫോർട്ട്, ജാമിയ മസ്ജിദ്, രംഗനാഥസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഇതിൽത്തന്നെ ഏറ്റവും ആകർഷകം ഗാണ്ടിക്കോട്ട തന്നെ. വിസ്മയകരമായ ഗിരികന്ദരത്തിന്റെ മേൽത്തട്ടിലായാണ് പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ അദ്ഭുതനിർമിതി സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള മനോഹരമായ ഭൂപ്രദേശ ദൃശ്യങ്ങളുടെ ശ്വാസമടക്കിപ്പിടിച്ചുള്ള കാഴ്ചയൊരുക്കിയാണ് കോട്ട ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രങ്ങളും മോസ്കുകളും ധാന്യപ്പുരകളും ഉൾപ്പെടെ നിർമിതികളും കാണാൻ സാധിക്കും.
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച രംഗനാഥസ്വാമി ക്ഷേത്രം ഗാണ്ടിക്കോട്ടയിലെ മറ്റൊരു ആകർഷണമാണ്. മഹാവിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ക്ഷേത്രം അറിയപ്പെടുന്നത് വിശിഷ്ടമായ വാസ്തുവിദ്യയുടെയും അതിസങ്കീർണമായ കൊത്തുപണികളുടെയും പേരിലാണ്.
പ്രകൃതിസ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്താത്ത പ്രദേശം കൂടിയാണ് ഗാണ്ടിക്കോട്ട ഗിരികന്ദരം. പ്രകൃതിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഈ അദ്ഭുത പ്രദേശത്തെത്തുന്നവരെ കാത്തിരിക്കുന്നത് കിലോമീറ്ററുകൾ നീളുന്ന മലമടക്കുകളും മുനന്പുകളും വളഞ്ഞു പുളഞ്ഞൊഴുകുന്ന നദികളും ഹരിതാഭ വനങ്ങളുമാണ്.
മലകളാലും വനപ്രദേശങ്ങളാലും ചുറ്റപ്പെട്ട ഗാണ്ടിക്കോട്ട ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ്. നൈറ്റ് ക്യാന്പുകൾ ആസ്വദിക്കാനെത്തുന്നവരും നിരവധി. പക്ഷിനിരീക്ഷണം ലക്ഷ്യമാക്കി എത്തുന്നവരുമുണ്ട്. പരുന്തും കഴുകനും ഉൾപ്പെടെ അനവധി ഇനങ്ങളിലുള്ള പക്ഷികളുടെ ആവാസസ്ഥലം കൂടിയാണിവിടം. പ്രദേശത്തെ പരിചയപ്പെടുത്തുന്ന ടൂർ പാക്കേജുകളും ഇവിടെയുണ്ട്.
ഇതൊക്കെയാണെങ്കിലും പ്രേതകഥകളുടെ ഒരു കേന്ദ്രംകൂടിയാണ് ഗാണ്ടിക്കോട്ട. കോട്ടയ്ക്കുള്ളിലെ ധാന്യപ്പുരയെ ഒരു പ്രേതാലയമായാണ് പ്രദേശവാസികൾ കരുതിപ്പോരുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് നടന്ന ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു സൈനികന്റെ പ്രേതം ധാന്യപ്പുരയിൽ ഉണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. ഇവിടെയെത്തിയ പലരും ധാന്യപ്പുരയിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേട്ടതായും പ്രേതസാന്നിധ്യം അനുഭവപ്പെട്ടതായും കഥകളുണ്ട്.
രംഗനാഥസ്വാമി ക്ഷേത്രമാണ് പ്രേതസാന്നിധ്യത്യമുള്ളതായി പറയപ്പെടുന്ന അടുത്ത സ്ഥലം. നൂറ്റാണ്ടുകൾക്കു മുന്‍പ് ഇവിടെ പൂജ ചെയ്തിരുന്ന ഒരു പൂജാരിയുടെ പ്രേതം ക്ഷേത്രത്തിൽ ചുറ്റിത്തിരിയുന്നതായാണ് വിശ്വാസം. പ്രേതാനുഭവമുണ്ടായതായി പല സന്ദർശകരും വെളിപ്പെടുത്തിയിട്ടുമുണ്ട്.
രാത്രിയിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന പ്രേതാരൂപിയാണ് ഇന്നാട്ടുകാരുടെ മറ്റൊരു പേടിസ്വപ്നം. യുദ്ധത്തിൽ മരിച്ച പട്ടാളക്കാരന്റെ ആത്മാവാണ് ഈ കുതിരക്കാരൻ എന്ന് ചില പ്രദേശവാസികൾ വിശ്വസിക്കുന്പോൾ പ്രദേശത്തെ നാടോടിക്കഥയുമായി ചേർത്തു വായിക്കാനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. ഇവിടെ പ്രേതസാന്നിധ്യം ഉള്ളതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെന്നിരിക്കെയും ഇത്തരം കഥകൾ ഗാണ്ടിക്കോട്ടയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നുണ്ടെന്നതൊരു വസ്തുതയാണ്.
ഹൈദരാബാദിൽ നിന്ന് 275 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗാണ്ടിക്കോട്ടയിലേക്ക് ബംഗളുരുവിൽനിന്ന് എൻഎച്ച് 44ലൂടെ റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കും. 26 കിലോമീറ്റർ അകലെയാണ് മുദ്ദാനുരു റെയിൽവേ സ്റ്റേഷൻ. ഒക്ടോബറിനും ഫെബ്രുവരിയ്ക്കും ഇടയ്ക്കുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്.
അജിത് ജി. നായർ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
Latest News
മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
എഐ സഹായത്തോടെ സ്റ്റാമ്പുകള്‍ നിര്‍മിച്ച് യുഎഇ
മിഗ്ജൗമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്
സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം; യുണൈറ്റഡിന് തോല്‍വി
അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
Latest News
മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
എഐ സഹായത്തോടെ സ്റ്റാമ്പുകള്‍ നിര്‍മിച്ച് യുഎഇ
മിഗ്ജൗമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്
സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം; യുണൈറ്റഡിന് തോല്‍വി
അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top