Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന് മനു സി. കുമാര്‍.
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര് ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്ശൻ. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്റെ വിസ്മയസംഗീതം. അനിരുദ്ധ് രവിചന്ദറിന്റെ ആലാപനസൗന്ദര്യം.
രസക്കൂട്ടുകള്‍ ഒന്നൊഴിയാതെ ചേര്‍ത്തു മലപ്പുറത്തിന്റെ ജീവിതാവേശം കഥാപാത്രങ്ങളിൽ നിറച്ച് സംവിധായകന് മനു സി. കുമാര്‍ ഒരുക്കിയ ശേഷം മൈക്കില്‍ ഫാത്തിമ തിയറ്ററുകളിലേക്ക്. ആദ്യ സിനിമയുടെ നിർമാണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനു.
കഥയുടെ തീപ്പൊരി
ന്യൂസ് ഡോക്യുമെന്ററികളല്ലാതെ ഷോര്‍ട്ട് ഫിലിമോ മ്യൂസിക് വീഡിയോയോ ചെയ്തിട്ടില്ല. ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. പക്ഷേ, പത്തു വർഷമായി സിനിമകൾ കണ്ടും സ്ക്രിപ്റ്റുകള്‍ എഴുതിയും സിനിമയിലെത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അല്ലാതെ, ഒരുദിവസം ചാനല്‍ ഫ്ളോറില്‍ നിന്നിറങ്ങിവന്നു പടം ചെയ്തതല്ല.
2018ലാണ് ഈ സ്ക്രിപ്റ്റെഴുതിയത്. ക്രിക്കറ്റ് കമന്റേറ്ററായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഒരു മൂവി. അങ്ങനെയായിരുന്നു ആലോചന. രവി ശാസ്ത്രിയുടെ ഒരു കമന്ററിയിൽനിന്നു ചിതറിയ കഥയുടെ തീപ്പൊരി. അതു മലയാളത്തിലെത്തിയപ്പോൾ ഫുട്ബോള്‍ കമന്റേറ്ററാകാന്‍ ആഗ്രഹിക്കുന്ന മലപ്പുറത്തെ ഫാത്തിമയെന്ന അനൗണ്‍സറായി.
വരനെ ആവശ്യമുണ്ട് റിലീസായ സമയത്താണ് കല്യാണിയോടു കഥ പറഞ്ഞത്. തന്റേതായ ചില മാനറിസങ്ങള്‍, രസമുള്ള സംസാരരീതി, പിന്നെ, സ്വാഭാവികമായ ചന്തം. ഈ വേഷം കല്യാണിക്ക് ഇണങ്ങുമെന്നു തോന്നി.
"ശേഷം മൈക്ക് ഫിനിഷിംഗ് പോയന്റിലേക്കു കൈമാറുന്നു' എന്നത് എന്റെ നാട്ടിലെ വള്ളംകളി വിവരണക്കാരുടെ പതിവു ഡയലോഗാണ്. അവിടെനിന്ന് "ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ടൈറ്റിൽ. സ്ക്രിപ്റ്റ് അസിസ്റ്റന്റായ അസ്റ അൻജുമിന്റെ സഹായത്തോടെ സംഭാഷണങ്ങൾക്കു മലപ്പുറം ചന്തം ചാർത്തി.
കല്യാണിയുടെ വിശ്വാസം
രണ്ടു നിര്‍മാതാക്കള്‍ മാറിയാണ് ഈ സിനിമ വിജയ് ചിത്രം ലിയോയുടെ നിര്‍മാതാവ് ജഗദീഷ് പളനിസ്വാമി, മോഹന്‍ലാല്‍ സിനിമ റാമിന്റെ നിര്‍മാതാവ് സുതന് സുന്ദരം എന്നിവരിലെത്തിയത്. കല്യാണി എന്റെ കഥയില്‍ വിശ്വസിച്ചു കൂടെനിന്നതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. ഇതു സിനിമയാക്കുന്നതില്‍ ഞാനെടുത്ത അത്രതന്നെ പരിശ്രമം കല്യാണിയില്‍ നിന്നും ഉണ്ടായി.
മലപ്പുറത്തെ സാധാരണ പെണ്‍കുട്ടിയാണ് ഫാത്തിമ. ഒരാളോടു ഹലോ എന്നു പറയുന്നതിനു പകരം അഞ്ചാറു വാചകങ്ങൾ വരെ വിളന്പുന്നതാണ് അവളുടെ പ്രകൃതം. ആ ലെവലിലേക്ക് എത്തണം. മലബാർ ഫ്ലേവറുള്ള ഭാഷ വശമാക്കണം. അതിനു സഹായകമായ കുറിപ്പുകള്‍ കല്യാണി രൂപപ്പെടുത്തിയിരുന്നു.
നീണ്ട ഡയലോഗുകളും കമന്ററികളും കാണാതെ പഠിച്ചാണ് സെറ്റിലെത്തിയത്. എന്റെ മനസിലുള്ള അനൗണ്സര് ഫാത്തിമയായി കല്യാണി മാറുകയായിരുന്നു. കളിയാവേശം എന്നതിനപ്പുറം കമന്റേറ്റർ മോഹം മനസിൽ നിറച്ച മിഡില്‍ ക്ലാസുകാരിയുടെ ജീവിതമാണു സിനിമ പറയുന്നത്.
അനിരുദ്ധിന്റെ പാട്ട്
ചില മുതിർന്ന ഫുട്ബോള്‍ താരങ്ങളും സെലിബ്രിറ്റികളും അവരായിത്തന്നെ ഈ സിനിമയിലുണ്ട്. 5,000 കാണികള്‍ പങ്കെടുത്ത മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്തു. മലപ്പുറംകാരുടെ ഫുട്ബോള്‍ സ്നേഹത്തിന്റെ ചിത്രങ്ങള്‍ ആവോളമുണ്ടെന്നുകരുതി ഇതു സ്പോര്‍ട്സ് സിനിമയല്ല. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്നറാണ്.
ഈ കഥ മുന്നോട്ടുകൊണ്ടു പോകുന്നത് ഒരു കുടുംബമാണ്. മിന്നല്‍മുരളി ഫെയിം ഫെമിന, ഷഹീന് സിദ്ദീഖ്, അനീഷ് ജി. മേനോന് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കബീര്‍ സിംഗ്, ബാഗി2, ബാഗി3 തുടങ്ങിയ സിനിമകളുടെ കാമറാമാന് സന്താനകൃഷ്ണ രവിചന്ദ്രന്റെ ഛായാഗ്രഹണം. കിരൺ ദാസിന്റെ എഡിറ്റിംഗ്.
പ്രൊഡ്യൂസര്‍ ജഗദീഷ് പളനിസ്വാമി വഴിയാണ് അനിരുദ്ധിന്റെ ആദ്യ മലയാളം പാട്ടിന് അരങ്ങൊരുങ്ങിയത്. ഒരു പ്രത്യേക താളത്തിലുള്ള ടട്ട ടട്ടറ....എന്ന പാട്ടിനു വേറിട്ട ശബ്ദം വേണമെന്നതു ഹിഷാമിന്റെ ആഗ്രഹമായിരുന്നു. സംവിധാനം ചലഞ്ചിംഗ് ആയിട്ടല്ല ഞാന്‍ കണ്ടത്. ആർട്ടിസ്റ്റുകളോട് ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ പറഞ്ഞു സിനിമ ചെയ്ത രസകര നിമിഷങ്ങളായാണ്. അതു വളരെ കൂളായി ആസ്വദിച്ചുതന്നെ ചെയ്തു.
ടി.ജി.ബൈജുനാഥ്
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
Latest News
നവകേരള സദസ്: തൃശൂരില്‍ മൂന്നാംദിനം
മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
ഇന്ത്യ സഖ്യം :കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്
പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ കണക്കുമായി കേന്ദ്രം: ഏറെയും പിന്നോക്ക വിഭാഗക്കാര്‍
വനിതാ ഡോക്ടറുടെ മരണം: ആത്മഹത്യാ കുറിപ്പിലും ദുരൂഹത
Latest News
നവകേരള സദസ്: തൃശൂരില്‍ മൂന്നാംദിനം
മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
ഇന്ത്യ സഖ്യം :കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്
പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ കണക്കുമായി കേന്ദ്രം: ഏറെയും പിന്നോക്ക വിഭാഗക്കാര്‍
വനിതാ ഡോക്ടറുടെ മരണം: ആത്മഹത്യാ കുറിപ്പിലും ദുരൂഹത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top