Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേള്‍ക്കണം ഈ വിജയം
"എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഒരു തുടക്കം മാത്രമാണ് ഈ വിജയം. '- മിസ് ഡഫ് വേൾഡ് 2109 ആയി തെരഞ്ഞെടുക്കപ്പെട്ട വിദിഷ ബലിയാന്റെ വാക്കുകളാണിത്. മിസ് വേൾഡ് കിരീടമോ മിസ് യൂണിവേഴ്സായോ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ വിദീഷയുടെ വിജയം ചെറിയ വാർത്തകളിൽ ഒതുങ്ങി.
മിസ് ഡഫ് വേൾഡ് 2019ൽ (ബധിര ർക്കുവേണ്ടിയുള്ള ലോക സൗന്ദര്യ മത്സരം) വിജയ കിരീടം ചൂടിയപ്പോൾ വിദിഷ ബലിയാണെന്ന് ഇരുപത്തൊന്നുകാരി രചിച്ചത് പുതിയ ചരിത്രമാണ്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ മിസ് ഡഫ് വേൾഡ് കിരീടം സ്വന്തമാക്കിയ ആൾ.
പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും ആൾക്കൂട്ട കൊലപാതകങ്ങളുടെ വാർത്തകളും നിറയുന്ന ഉത്തർപ്രദേശിലെ മുസാഫർപൂരിൽ നിന്നാണ് വിദിഷയുടെ വരവ്. "എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഒരു തുടക്കം മാത്രമാണ് ഈ വിജയം. ആത്മവിശ്വാസം നേടാനും വ്യക്തിത്വവികസനത്തിനും വേണ്ട ിയാണ് മത്സരത്തിൽ പങ്കെടുത്തത്. കേൾവിത്തകരാറുള്ളവർക്ക് ഒരു പ്രചോദനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറവുകളെക്കുറിച്ചോർത്ത് അസ്വസ്ഥരാകാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയാണ് വേണ്ടത്.’ കിരീടം ചൂടുന്ന ചിത്രത്തിനൊപ്പം വിദീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിജയത്തിലേക്ക് ഉരുണ്ട ചക്രങ്ങൾ
മിസ് ഡെഫ് ഇന്ത്യ 2019 വിജയിയായപ്പോൾ വിദിഷ ആദ്യം സമീപിച്ചത് പാരാലിന്പ്യൻ ദീപ മാലിക്കും മകൾ ദേവിക മാലിക്കും ചേർന്നു നടത്തുന്ന വീലിംഗ് ഹാപ്പിനസ് ഫൗണ്ടേഷനെയാണ്. അന്നു മുതൽ ഈ നിമിഷം വരെയും ദീപയാണ് തന്നെ കൃത്യമായ പാതയിലൂടെ കൈ പിടിച്ചു നടത്തുന്നതെന്ന് വിദിഷ പറയുന്നു. 1998ലെ നേവി ക്വീൻ പട്ടം സ്വന്തമാക്കിയ ആളാണ് ദീപ. അതുകൊണ്ട ുതന്നെ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് ഇത്രയുംപ്രധാനപ്പെട്ട ഒരു മത്സരത്തിന് ഒരുങ്ങുന്പോൾ നടത്തേണ്ട ത് എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ട ായിരുന്നു.
2013-14 കാലയളവിൽ ഞാനും ദീപയും ഒരേ പരിശീലകനു കീഴിൽ ബോഡി കണ്ട ീഷണിംഗ് പരിശീലനം നേടിയിരുന്നു. പരസ്പരം മുൻകൂട്ടി പരിചയമുണ്ട ് എന്നത് ഞങ്ങൾക്കിടയിലെ കെമിസ്ട്രി കൃത്യമാക്കി. വീലിംഗ് ഹാപ്പിനെസ് ഫൗണ്ടേ ഷനിൽ നിന്ന് ലഭിച്ച ആത്മവിശ്വസവും പരിശീലനവുമാണ് വിദിഷയെ വിജയത്തിലേക്ക് നയിച്ചത്. ജൂലൈ 22ന് സൗത്ത്ആഫ്രിക്കയിലാണ് മിസ് ഡഫ് വേൾഡ് 2019 നടന്നത്. ഫൈനലിൽ 11 പേരാണുണ്ട ായിരുന്നത്.
അവരെയെല്ലാം പിന്തള്ളിയാണ് വിദിഷ കിരീടം ചൂടിയത്. തന്റെ വിജയത്തിന്റെ എല്ല ക്രെഡിറ്റും അമ്മയ്ക്കാണെന്നാണ് വിദിഷയുടെ പക്ഷം. എന്റെ വിജയം കാണണമെന്ന് ഈ ലോകത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയാണ്- വിദീഷ പറയുന്നു.
പഠനത്തെ പ്രണയിച്ച പെണ്‍കുട്ടി
പഠിക്കാനുള്ള എന്റെ താത്പര്യവും കഠിനപ്രയത്നവുമാണ് എന്റെ വിജയത്തിന്റെ രഹസ്യം. പഠനത്തോളം ഞാൻ മറ്റൊന്നിനേയും സ്നേഹിക്കുന്നില്ല എന്നു പറയുന്നതാവും ശരി. മാത്രമല്ല കായിക രംഗത്തു നിന്നു ഞാൻ നേടിയ അറിവുകളും എന്നെ വിജയത്തിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദിഷ വിജയ രഹസ്യത്തെക്കുറിച്ച് പറയുന്നു.
മികച്ച ടെന്നിസ് കളിക്കാരി കൂടിയായ നിഷ്ത ഡഫ് ഒളിന്പിക്സിൽ പങ്കെടുത്തിട്ടുണ്ട ്. ടെന്നീസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ടെന്നീസ് കളി തത്കാലം ഉപക്ഷിച്ചിരിക്കുകയാണ്. ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷനിലെ വിദ്യാർഥിനിയാണ് വിദിഷ.
വേദിയിൽ ‘താണ്ഡവം’
വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള റൗണ്ട ിൽ ‘താണ്ഡവ’മാണ് വിദിഷ തെരഞ്ഞെടുത്തത്. നൃത്തം താനെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒന്നാണെന്ന് അവർ കുറിക്കുന്നു. താളവും ഗാനവും വ്യക്തമായി കേൾക്കാൻ സാധിക്കുമായിരുന്നില്ലെങ്കിലും എനിക്ക് നൃത്തം ചെയ്യുന്നത് വളരെയേറെ താല്പര്യമുള്ള ഒന്നായിരുന്നു. നൃത്തം ചെയ്യാൻ ഹൃദയത്തിലും ആത്മാവിലും ഒരു തീക്കനൽ വേണം.
ആത്മാവിനുള്ളിൽ സംഗീതം വേണം. വിദിഷ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് സിനിമകൾ കാണുന്നത് വിദിഷയുടെ ഹോബിയായിരുന്നു. വെറുതെ സിനിമ കാണുകയല്ല. സിനിമയിലേതുപോലെ ഡാൻസ് ചെയ്തു പരിശീലിക്കുമായിരുന്നു. നൃത്തം വേഗത്തിൽ പഠിക്കാൻ തന്നെ സഹായിച്ചത് ബോളിവുഡ് സിനിമകളാണെന്ന് വിദിഷ സമ്മതിക്കുന്നു. യോഗയും നീന്തലുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തുറന്നു പറയുന്നു വിദിഷ.
വിദീഷയുടെ വിജയം വലുതാണ്. പക്ഷെ ആ വിജയത്തിന് അർഹിക്കുന്ന പ്രധാന്യം മാത്രം ലഭിച്ചില്ല. വിദീഷ പറയാറുള്ളതുപോലെ കേൾവിയില്ലാത്തവർ അഭിമുഖികരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധികളെയാണ്.
മിസ് വേൾഡ് കിരീടമോ മിസ് യൂണിവേഴ്സായോ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ വിദീഷയുടെ വിജയം ചെറിയ വാർത്തകളിൽ ഒതുങ്ങി. വിദിഷയുടെ ലക്ഷ്യങ്ങൾ അവസാനിക്കുന്നില്ല. ഇൻസ്റ്റഗ്രമിലെ വിദിഷയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് :- 'Miles to go before I sleep'
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
രാഗം തീരാത്ത രാഗം
പ്രണയത്തിന്റെ മുഴുവൻ ആഘോഷങ്ങളും ഒരു പ്രത്യേക ആലാപന ശൈലിയിൽ ഒരു പാട്ടിൽ നിറച്ചുവച്ചാൽ എങ്ങനെയിരിക്കും? അങ്ങനെ ഒര
വിസിബ് ഒരു നാടിന്റെ തണൽ
സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴിൽ സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയായിരുന്നു ക്ലബിന്റെ ആദ്യ സംരംഭം.
19
വാസ: മരണത്തിലേക്ക് 20 മിനിറ്റ്
ടൈറ്റാനിക് ദുരന്തത്തേക്കാൾ ദയനീയമായിരുന്നു സ്കാൻഡിനേവിയയിലെ വാസ എന്ന യുദ്ധക്കപ്പലിന്റേത്. കന്നിയാത്ര ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വീശിയ കാ
ആദ്യ മാസങ്ങളിലെ ചില ഓർമകൾ
6. തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതി
Latest News
കുതിരാനിൽ നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണു
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
Latest News
കുതിരാനിൽ നിർമാണത്തിനിടെ പാറ ഇടിഞ്ഞുവീണു
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top