Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭൂമിയിലൊരു മാലാഖാ ഗ്രാമം
സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാപനങ്ങളുമായി സദാ സന്തോഷത്തിലായിരിക്കും. പൊൻകുന്നം ചെങ്കൽ ഗ്രാമത്തിലെത്തിയാൽ തോന്നും ഭൂമിയിലും ഇങ്ങനെയൊരു സ്വർഗമുണ്ടെന്ന്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രതീക്ഷാജീവിതത്തിന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ച എയ്ഞ്ചൽ വില്ലേജിന് മാലാഖാ ഗ്രാമത്തിന്റെ പ്രതീതി. ശാരീരിക ന്യൂനതകൾ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന സാധാരണ സ്ഥാപനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണിത്. വൈകല്യമുള്ള കുട്ടികൾക്കു മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും ആജീവനാന്ത പരിപാലനമാണ് ഏഞ്ചൽസ് വില്ലേജിലുള്ളത്. ജീവിതത്തിന്റെ പുറന്പോക്കുകളിൽ ഒറ്റപ്പെടാതെ സ്വർഗീയസന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും ഇവിടെ ആശ്വാസ ജീവിതം നയിക്കുന്നു.
വയ്യാത്ത കുഞ്ഞ് എന്ന പേരുണ്ടാകാത്തവിധം കരുതലിന്റെ തെളിനീരും പ്രത്യാശയുടെ കുളിർക്കാറ്റും രക്ഷിതാക്കൾക്ക് സുരക്ഷ പകരുന്നു. ആവും വിധം പഠനം, കൃഷി, മൃഗപരിപാലനം, നെയ്ത്ത്, പാചകം, കരകൗശലന സാമഗ്രി നിർമാണം തുടങ്ങിയവയൊക്കെ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ചേർന്നു നടത്തുന്നു. ഇവർക്കൊപ്പം സദാ കൂടെയുണ്ട്, സമർപ്പിതരായ വൈദികരുടെയും സന്യസ്തരുടെയും സ്വാന്ത്വനവും കരുതലും. എയ്ഞ്ചൽ വില്ലേജിലെ വിശേഷങ്ങളിലൂടെ...
എയ്ഞ്ചൽ വില്ലേജ് വിടരുന്നു
കാഞ്ഞിരപ്പള്ളി രൂപതയിലെ വി കെയർ ഡയറക്്ടർ ഫാ. റോയി വടക്കേൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ മാതാപിതാക്കൾക്ക് എറണാകുളത്ത് നടത്തിയ ഒരു സെമിനാറാണ് ഇതിനു നിമിത്തമായത്. “ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ മക്കൾ എങ്ങനെ ജീവിക്കും? അവരെ ആരു സംരക്ഷിക്കും? ഞങ്ങളുടെ വേദനകൾ ആരോടു പറയും? വാർധക്യത്തിൽ ഞങ്ങൾ ആരെ ആശ്രയിക്കും?’’ കൂരന്പുപോലെ ഹൃദയത്തിൽ തുളച്ചുകയറിയ രക്ഷിതാക്കളുടെ ചോദ്യങ്ങൾ റോയി അച്ചനു വേദനയായി. ആ രാത്രിയിലെ പ്രാർഥനയുടെ ഉത്തരമാണ് ഏയ്ഞ്ചൽസ് ഹോംസ്് എന്ന ആശയം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങൾ ഒരു കൂട്ടായ്മയായി താമസിക്കുക, നീറിക്കഴിയുന്നവർ എല്ലാം മറന്ന് അന്യോന്യം സഹായിച്ചും സഹകരിച്ചും സഹവസിക്കുക എന്ന ചിന്ത നിരവധിപേർക്ക് അഭയമായി മാറി. മാർ മാത്യു അറയ്ക്കലിന്റെയും മാർ ജോസ് പുളിക്കലിന്റെയും ഉദാരമായ സഹായത്തിൽ അനേകം സുമനസുകളുടെ സഹായത്തോടെയാണ് എയ്ഞ്ചൽ ഹോം യാഥാർഥ്യമായത്.
ആശാനിലയവും ആശാ കിരണും
എയ്ഞ്ചൽ വില്ലേജിലെ സ്പെഷൽ സ്കൂളാണ് ആശാ നിലയം. സർക്കാർ കരിക്കുലത്തിനു പുറമേ വിവിധ തെറാപ്പികൾ, ടോയ്ലറ്റ് ആൻഡ്് ഗ്രൂമിംഗ് ട്രെയിനിംഗ്, യോഗ, സംഗീതം, ഡാൻസ്, സ്കിൽ, കംപ്യൂട്ടർ ട്രെയിനിംഗ് തുടങ്ങി വിവിധ പരിശീലനങ്ങളാണ് നൽകുന്നത്. ഇതിനായി നൂതന സംവിധാനങ്ങളുള്ള ക്ലാസ്് മുറികളാണ് ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികൾക്കുള്ള ആശാ കിരണ്‍ സ്കൂളിൽ ആരോഗ്യപരമായ പരിശീലനങ്ങളും വ്യായാമങ്ങളും ചികിത്സയും നൽകുന്നു. വെല്ലുവിളികൾ നേരിടുന്ന പെണ്‍കുട്ടികൾക്കുള്ള ഭവനമാണ് ആശാ ഹോം. പ്രായപൂർത്തിയായ കുട്ടികളെ താമസിപ്പിക്കുന്ന മറ്റൊരു കേന്ദ്രമാണ് ആശാ നികേതൻ. സ്പെഷൽ സ്കൂൾ സംവിധാനത്തിനു പുറമേ ഗാർഹിക അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
എയ്ഞ്ചൽസ് ഷോപ്പ്
കുട്ടികളുടെ സാധ്യമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്ന കേന്ദ്രമാണ് ആശ്വാസ്. തയ്യൽ, പാവ നിർമാണം, കാരിബാഗ് നിർമാണം, കരകൗശല നിർമാണം എന്നിവയിലൂടെ ഈ കുടുംബങ്ങൾ വരുമാനം നേടുന്നു. സാനിറ്റൈസർ, മാസ്ക് , പലഹാരം, അച്ചാർ, കൂവപ്പൊടി നിർമാണം എന്നിവയിൽ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുന്നു. പത്ത് ഏക്കർ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
18 വയസിന് മുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസിൽ തൊഴിൽപരിശീലനം നേടാം. ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്ന കടയാണ് എയ്ഞ്ചൽസ് ഷോപ്പ്. കുട്ടികൾക്കും മാതാപിതാക്കൾക്കുമാണ് വിൽപനയുടെ ചുമതലയും വരുമാനവും.
എയ്ഞ്ചൽസ് ഫാം
ഏറെ പുതുമകൾ നിറഞ്ഞതാണ് കാഞ്ഞിരപ്പളളി നല്ല സമറായൻ ആശ്രമത്തോടു ചേർന്നുള്ള മൾട്ടി കാറ്റഗറി ഫാം സ്കൂൾ. നൂറ്റിയറുപതു കൃഷിയിനങ്ങൾ നട്ടു വിളവെടുക്കുന്ന ഒരു നൂതന പദ്ധതിയാണ് എയ്ഞ്ചൽസ് ഫാമിലേത്. പച്ചക്കറി, പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചമരുന്നുകൾ, ചെടിത്തൈകൾ എന്നിവയുടെ വിപുലമായ ഫാം . രണ്ടര ഏക്കറിൽ കൂവ കൃഷി ചെയ്തു തയാറാക്കുന്ന കൂവപ്പൊടിക്ക് ആവശ്യക്കാർ ഏറെയുണ്ട്. കുരുമുളകു തോട്ടം, പ്ലാവിൻ തോട്ടം, സ്പൈസസ് ഗാർഡൻ, ആയുർവേദ തോട്ടം എന്നിവയും കാഴ്ചയുടെ വിസ്മയമാണ്.
ഇതിനൊപ്പമുള്ള ആട്, പശു, മുയൽ, പന്നി, കാട, കോഴി, താറാവ് ഫാമിന്റെ പൂർണമായ പരിപാലനം കുട്ടികൾക്കാണ്്. പാലും മുട്ടയും സ്കൂളിലെ ആവശ്യങ്ങളിൽ അധികം വരുന്നത് കുട്ടികൾ വിൽക്കുന്നു. വരുമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും.
എയ്ഞ്ചൽസ് ഹോം
അമ്മയുടെ ഉദരം മുതൽ മരണം വരെ അതാണ് എയ്ഞ്ചൽ ഹോമിന്റെ പ്രവർത്തന ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും മാതാപിതാക്കൾക്കും ആജീവനാന്ത താമസ സൗകര്യങ്ങളാണ് ചെറിയ വില്ലകളിൽ ഒരുക്കിയിരിക്കുന്നത്. ഒരേ ജീവിതനൗകയിൽ യാത്ര ചെയ്യുന്നവരായതിനാൽ കൂട്ടായ്മയിലൂടെ അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും സമാശ്വാസം പകരാനും സാധിക്കും. എല്ലാ കുടുംബങ്ങളും പങ്കുവയ്പിലൂടെ പൊതുവായ ആവശ്യങ്ങൾ നടത്തുകയും ചെയ്യും. പൊതു പ്രാർഥനാകേന്ദ്രം, ഹെൽത്ത് സെന്റർ, ഡിസ്പൻസറി, ആംബുലൻസ് സർവീസ്, ഉല്ലാസ കേന്ദ്രം, പൂന്തോട്ടം, കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കാവലും കരുതലുമായി സിസ്റ്റേഴ്സിന്റെ സ്നേഹസാന്നിധ്യം മാലാഖാമാരുടെ ഗ്രാമത്തെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നു.
എയ്ഞ്ചൽ ഹോമിന്റെ റോയിച്ചൻ
എയ്ഞ്ചൽ ഹോമിന്റെ ജീവനാണ് ഫാ. റോയി മാത്യു വടക്കേൽ എന്ന റോയി അച്ചൻ. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഉൾപ്പെടെ സർക്കാർ തലത്തിലും ക്രൈസ്തവസഭകളുടെ പുനരധിവാസ സംരംഭങ്ങളിലും ഈ നല്ല സമറായന്റെ സമർപ്പിത സാന്നിധ്യമുണ്ട്. ഫാം സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം മണ്ണിൽ പൊന്നു വിളയിക്കാൻ റോയി അച്ചൻ ഇവർക്കൊപ്പമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും നിരാശയിലാണ്ടുപോയ രക്ഷിതാക്കൾക്കും സുരക്ഷയുടെ കരവലയം ഒരുക്കയാണ് ഈ വൈദികൻ. വയ്യാത്തവരായ മക്കളെ ജീവിതത്തിൽ ശക്തിപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. വാക്കുകളിൽ ചൊരിയുന്ന ആശ്വാസത്തിനു പുറമെ അവരെ പ്രകൃതിയോടു ചേർത്തു നിർത്തുകയെന്നത് വലിയൊരു സാന്ത്വനശുശ്രൂഷയുമാണ്.
സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ, മെംബർ, കെസിബിസി സ്പെഷൽ സ്കൂൾസ് ആൻഡ്് കെയർ ഹോംസ് സംസ്ഥാന ഡയറക്ടർ തുടങ്ങി നിരവധി ചുമതലകളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഫാ. റോയി വടക്കേൽ ജീവിതം സമർപ്പിച്ചിരിക്കുന്നു.
വിശുദ്ധ ജോസഫ് ബനഡിക്്ട് കൊത്തലെംഗോയാണ് റോയി അച്ചന്റെ മാതൃക. ഒന്നും കൈവശമില്ലെങ്കിലും എല്ലാമുള്ളവന്റെ കൂടെയായിരിക്കുക, അവനിൽമാത്രം ആശ്രയിക്കുക, അവനെ പൂർണമായി ആശ്രയിക്കുക എന്നതാണ് ആതുര ശുശ്രൂഷാവഴികളിൽ ഫാ. റോയി വടക്കേലിന്റെ വിശ്വാസപ്രമാണം.
ജിബിൻ കുര്യൻ
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
Latest News
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top