Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കൽപ്പാത്തിയുടെ അച്ചാർ മാമി
രഥോത്സവത്തിന്റെ പെരുമയുള്ള പാലക്കാട് കൽപ്പാത്തിയിലെ അഗ്രഹാരത്തെരുവിൽ പൊന്നുമണി അമ്മാളിന്റെ അച്ചാർ കൈപ്പുണ്യത്തിന് അറുപതാണ്ടിന്റെ പാരന്പര്യമുണ്ട്. ചെറുപ്പത്തിൽതന്നെ അമ്മാളിന്റെ വൈവിധ്യമുള്ള അച്ചാറുകൾ രുചിക്കാൻ ബന്ധുക്കളും അയൽക്കാരും വീട്ടിലെത്തുമായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലും ആവശ്യക്കാർ വന്നുതുടങ്ങിയതോടെ മുപ്പതാണ്ടു മുൻപാണ് കൽപ്പാത്തിയിലെ വീട്ടിൽ അച്ചാർ വിൽപന തുടങ്ങിയത്. അന്നുമുതൽ അമ്മാൾ കൽപ്പാത്തിയിലെ അച്ചാർ മാമിയാണ്.
കാലപ്പഴക്കം എത്തുംതോറും രുചിയേറുന്ന മാങ്ങ, നാരങ്ങ, പാവയ്ക്ക അച്ചാറുകൾക്ക് ആവശ്യക്കാരേറിയതോടെ ദിവസവും അച്ചാറുകൾ തയാറാക്കി വയ്ക്കേണ്ട സാഹചര്യമാണ്. മാമിയുടെ വീട്ടിൽ അടുക്കളയിലും അറപ്പുരയിലും പത്താഴത്തിലും തട്ടിൻപുറത്തുമൊക്കെ നിരയായി അടുക്കി അതിഭദ്രമാക്കിയ അച്ചാർ ഭരണികളുടെ വൈവിധ്യവും അതിന്റെ പഴക്കവും നിറവും രുചിയും ആകർഷക കാഴ്ചതന്നെ. കടുകുമാങ്ങ അച്ചാർ തയാറാക്കിയാൽ മൂന്നു മാസം കഴിഞ്ഞാൽ വിൽപന തുടങ്ങാം. കണ്ണിമാങ്ങാ അച്ചാർ ഒരു വർഷം കഴിഞ്ഞേ വിൽപനയ്ക്കു പാകമാകൂ. തുണിയിൽ അടപ്പു പൊതിഞ്ഞു ഭദ്രമാക്കിയ ഭരണി ഇടയ്ക്ക് തുറന്ന് മുളകുപൊടി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം.
അഗ്രഹാരത്തിലെ പഴയ വീട്ടിൽ കോവണിപ്പടിയുള്ള രണ്ടാം നില മച്ചിൽ മൂന്നു പതിറ്റാണ്ടായി രുചിത്തനിമയുടെ അച്ചാറുകൾ തയാറാക്കുകയാണ് മാമി. കണ്ണിമാങ്ങ, കടുകുമാങ്ങ, ആവക്ക എന്നിങ്ങനെ മാങ്ങാ അച്ചാറുകളുടെ വൈവിധ്യം. കൃത്രിമ രുചി, നിറം, ചേരുവകളൊന്നുമില്ലാതെ അച്ചാർ തയാറാക്കുന്ന അമ്മാൾ കൽപാത്തിയിൽ മാത്രമല്ല കേരളമെങ്ങും അറിയപ്പെടുന്ന അച്ചാർ മാമിയാണ്. വിദൂരങ്ങളിൽനിന്നു വരെ ഈ രുചിഭേദം കേട്ടറിഞ്ഞ് അച്ചാർ വാങ്ങാൻ മാമിയുടെ വീട് തേടിയെടുത്തുന്നു.
പാചകത്തിൽ പുലർത്തുന്ന അതികാർക്കശ്യം വിൽപനയിലും അമ്മാൾ പുലർത്തുന്നുണ്ട്. വിൽപന ലക്ഷ്യമാക്കി വരുന്ന കച്ചവടക്കാർക്കും കടകൾക്കും അച്ചാർ വിൽക്കില്ല. വീടുകളിലേക്കും ബന്ധുക്കൾക്ക് സമ്മാനമായും അച്ചാർ വാങ്ങാനെത്തുന്നവർക്കും മാത്രമാണ് വിൽപന. ഒരാൾക്ക് പരമാവധി മൂന്നു കിലോ വരെയേ നൽകൂ. ദിവസം പരമാവധി വിൽപന എട്ടോ പത്തോ കിലോ മാത്രം.
അടുത്ത ദിവസത്തെ വിൽപനയ്ക്കായി തലേന്നു തന്നെ കവറിൽ പായ്ക്ക് ചെയ്തു കരുതും. മുടക്കുമുതലിനപ്പുറം വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല ഈ വിൽപന.കിട്ടിയ കൈപ്പുണ്യം മരണം വരെ തുടർന്ന് ആയിരങ്ങളുടെ നാവിൽ ശുദ്ധമായ രുചി പകരുകയെന്നതു മാത്രമാണ് 85-ാം വയസിലും മാമിയുടെ കർമവും പുണ്യവും. പാചകത്തിനു വേണ്ട മുളകും കടുകും ഉപ്പുമൊക്കെ കോയന്പത്തൂരിൽനിന്നു വാങ്ങി നേരിട്ടു പൊടിച്ചെടുക്കുകയാണ്.
കണ്ണിമാങ്ങ കഴുകി കേടുള്ളവ നീക്കി വെയിൽകൊള്ളിച്ച് അഞ്ചു നാൾ ഉപ്പുവിതറിവയ്ക്കും. ഉൗറിവരുന്ന ഉപ്പുവെള്ളവും പൊടിച്ചെടുത്ത കടുകും ചേർത്ത് മുളകുപൊടിയിൽ കുഴച്ച് ഭരണിയിൽ സൂക്ഷിക്കും. ഇടയ്ക്ക് തുറന്ന് വീണ്ടും മുളകുപൊടി വിതറി ഇളക്കും. വർഷത്തോളം ഉപ്പും മുളകും മാങ്ങയിൽ പിടിക്കുന്പോഴുള്ള രുചിയാണ് മാമിയുടെ കൈരുചിയുടെ രഹസ്യം.
പാലക്കാട് കോങ്ങാടുനിന്നുള്ള നാട്ടുമാങ്ങകൾ എത്തിച്ചാണ് അച്ചാർ തയാറാക്കുക. നാട്ടു മാവിൽനിന്ന് നിലംതൊടാതെ പറിച്ചെടുക്കുന്ന ചുനയുള്ള കണ്ണിമാങ്ങയാണ് വാങ്ങുക. ഇത് പതിവായി അമ്മാളുവിന്റെ അടുക്കളയിലെത്തിക്കുന്ന കച്ചവടക്കാരായ സ്ത്രീകളുണ്ട്. നിറംമങ്ങിയതും കേടുള്ളതും പൊട്ടിയതുമായ കണ്ണിമാങ്ങ അച്ചാറിന് ഉപയോഗിക്കില്ല. വലിയ മാങ്ങ മുറിച്ചുള്ള ആവക്ക അച്ചാറും മാമ്മിയുടെ പാചകപ്പുരയിൽ വിൽപനയ്ക്കുണ്ട്. രാവിലെ അഞ്ചരയ്ക്കുണർന്നാൽ രാത്രി പത്തുവരെ അമ്മാൾ പാചകത്തിന്റെ തിരക്കിൽതന്നെ. പത്തു വർഷം മുൻപാണ് ഭർത്താവ് പികെ സുബ്രഹ്മണ്യം സ്വാമി മരണമടഞ്ഞത്.
പാചകത്തിൽ അമ്മാളുവിന് എക്കാലവും പ്രോത്സാഹനമായിരുന്നു സ്വാമി. പ്രായമേറിയതോടെ സഹായിയുണ്ടെങ്കിലും ശ്രമകരവും ശ്രദ്ധവേണ്ടതുമായ പാചകത്തിലെ കൈയനക്കം മാമിയുടേതു മാത്രമാണ്. അര കിലോ മാങ്ങാ അച്ചാർ 200 രൂപയും കാൽ കിലോ 100 രൂപയുമാണ് വില. വിദേശത്തുനിന്നും ആവശ്യക്കാരുടെ വിളി വരുന്നതിനാൽ ഇപ്പോൾ കൊറിയറായും അച്ചാർ അയച്ചുകൊണ്ടിരിക്കുന്നു. നല്ലെണ്ണയിലാണ് ചെറുനാരങ്ങ അച്ചാർ തയാറാക്കുന്നത്.
അനിൽ കെ. പൂത്തൂർ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
Latest News
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
Latest News
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top