Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിനെ പ്ലാവ് സ്നേഹിയാക്കിയത്. ചക്കാന്പുഴയിൽ ഇദ്ദേഹത്തിന്റെ ഒന്നരയേക്കർ തോട്ടം നിറയെ വ്യത്യസ്ത ഇനം പ്ലാവുകളാണ്.
പാലാ ചക്കാന്പുഴയിലെ ചക്കപ്പെരുമ ചെറുതൊന്നുമില്ല. ഇവിടെ നിറത്തിലും രുചിയിലും വലിപ്പത്തിലും വ്യത്യസ്തമായ 316 ഇനം പ്ലാവുകളെ പരിപാലിക്കുകയാണ് കട്ടക്കയം വി.എ.തോമസ്. വൈവിധ്യമാർന്ന പ്ലാവ് ഇനങ്ങൾ എവിടെയുണ്ടെങ്കിലും സ്വന്തമാക്കി തോട്ടത്തിൽ ഇദ്ദേഹം സംരക്ഷിച്ചുവരുന്നു. വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിനെ പ്ലാവ് സ്നേഹിയാക്കിയത്. ചക്കാന്പുഴയിൽ ഇദ്ദേഹത്തിന്റെ ഒന്നരയേക്കർ തോട്ടം നിറയെ വ്യത്യസ്ത ഇനം പ്ലാവുകളാണ്.
കേരളത്തിനകത്തും പുറത്തു നിന്നും നിരവധി പേരാണ് തോമസിന്റെ പ്ലാവ് തൈകൾ തേടിയെത്തുന്നത്. തൈകൾ ഉത്പാദിപ്പിക്കുക മാത്രമല്ല ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി ഇദ്ദേഹം വിപണനം നടത്തുന്നു. മൂന്നു വർഷം മുന്പാണ് ഒന്നരയേക്കറിലെ റബർ തോട്ടം വെട്ടിമാറ്റി തോമസ് പ്ലാവുകൾ നട്ടത്. പ്ലാവ് വൈവിധ്യത്തിൽ ആകൃഷ്ടനായ ഇദ്ദേഹം ഒരേക്കറോളം സ്ഥലത്തെ റബർകൂടി വെട്ടിനീക്കി പ്ലാവ് നടാൻ തയാറെടുക്കുകയാണ്. ഇതിനായി പ്ലാവിൻ തൈകൾ ബഡ്ഡു ചെയ്ത് കൂടകളിൽ സംരക്ഷിച്ചുവരുന്നു.
ചക്കയും ചക്കപ്പഴവും തേടി
മുൻകാലങ്ങളിൽ നാട്ടിലെ കൃഷിയിടങ്ങളിൽ വൈവിധ്യമാർന്ന പ്ലാവിനങ്ങൾ ഉണ്ടായിരുന്നത് കാലക്രമേണ നശിച്ചുപോയതോടെയാണ് അന്യം നിന്നു പോകുന്ന ഇനങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനും ജീവിതം സമർപ്പിക്കാൻ തോമസ് തീരുമാനിച്ചത്. വൈവിധ്യമാർന്നതും രുചികരവുമായ ചക്കയും ചക്കപ്പഴവും ഉള്ളതായി അറിഞ്ഞാൽ തോമസ് അന്വേഷിച്ചെത്തും. നാടൻ വരിക്ക പ്ലാവുകളിലാണ് കൂടുതൽ ശ്രദ്ധ. ചക്ക വാങ്ങിക്കൊണ്ടു വരുന്നതോടൊപ്പം പ്ലാവിന്റെ കന്പുകളും കൊണ്ടുവരും.
പ്ലാവിന്റെ കന്പുകൾ ബഡ്ഡു ചെയ്തു മികച്ച തൈകളാക്കി മാറ്റും. ചക്കയും കന്പും കൊണ്ടുവരുന്ന സ്ഥലവും ചക്കയുടെ രുചിയും നിറവും നോക്കി പുതിയ ഇനത്തിനു പേരിടുകയും ചെയ്യും. ചക്കയിലെ രുചികൾ തേടി തോമസിന്റെ യാത്രകൾ തുടരുകയാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ചക്കയുള്ളവർ തോമസിനായി കാത്തിരിക്കും. അദ്ദേഹം ചെന്ന് ചക്ക രുചിച്ചറിയും. ചക്കപ്പുഴുക്കും ചക്കപ്പഴവും രുചിച്ചുനോക്കിയശേഷമാണ് ഓരോ ചക്കയുടെയും വൈവിധ്യം മനസിലാക്കുക.
രുചിയിൽ വ്യത്യസ്തത തോന്നിയാൽ അതിന്റെ കന്പുകൾ ശേഖരിച്ചായിരിക്കും മടക്കം. പാകി മുളപ്പിച്ച് തൈകളിൽ ഈ കന്പുകൾ ബഡ്ഡ് ചെയ്താണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. കുരു മുളപ്പിച്ചാൽ യഥാർഥ മാതൃഗുണം ലഭിക്കില്ലാത്തതിനാൽ ബഡ്ഡ് തൈകളാണ് വളർത്തിയെടുക്കുക.
ഇനങ്ങളിലെ വൈവിധ്യം
എല്ലാ മാസങ്ങളിലും ഫലം തരുന്നതു മുതൽ വിവിധ സീസണുകളിൽ കായിടുന്നതുവരെയായി പ്ലാവുകളുടെ വൈവിധ്യമാണ് ശേഖരത്തിലുള്ളത്. കേരളത്തിന് പുറത്തുനിന്നുള്ള ഇനങ്ങളും ഇതിൽപ്പെടും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിയറ്റ്നാം സൂപ്പർ ഏർളി. നട്ട് രണ്ട് വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും. സ്ഥലപരിമിതിയുള്ളവർക്കും വളർത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. വർഷത്തിൽ ആറു മാസത്തോളം ഇതിൽ ചക്കയുണ്ടാകും.
ഡിസംബർ മാസത്തിൽ കായ്ക്കുന്ന മധുരമുള്ള ചക്കയാണ് ഡിസംബർ ഹണി, വിളക്കിൻ ചോട്ടിൽ വരിക്ക, ഒക്്ടോബർ വരിക്ക, ചുവപ്പൻ സിന്ദൂര വരിക്ക, ഫുട്ബോൾ വരിക്ക എന്നിങ്ങനെ വിവിധ ഇനങ്ങൾ. ചോക്ലേറ്റ് വരിക്ക, വെള്ളക്കൂഴ തുടങ്ങി ചകിണിയില്ലാത്ത ചക്ക കായ്ക്കുന്ന പ്ലാവു വരെയാണ് തോട്ടത്തിലെ വൈവിധ്യം. ആഞ്ഞിലിയിൽ പ്ലാവ് ബഡ്ഡ് ചെയ്തും തോമസു ചേട്ടൻ വിജയകരമായ പരീക്ഷണം നടത്തി.
പുല്ലും പൊതയും വളം
പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ഇദ്ദേഹത്തിന് പ്രത്യേകതയുണ്ട്. രുചിയിലും ഗുണത്തിലും പെരുമയുള്ള ഇനം കൂടത്തൈകളിൽ ബഡ്ഡ് ചെയ്തെടുക്കുകയാണ് പതിവ്. ഇതിനായി ചെറുകൂടകളിൽ പ്ലാവിൻ തൈകൾ ഇതിനായി ധാരാളമായി കരുതലുണ്ട്. മാതൃവൃക്ഷങ്ങളുടെ അതേ ഗുണമേൻമയുള്ള തൈകൾ ഒരുവർഷത്തെ ശ്രമഫലമായി നടാൻ കഴിയുന്ന രീതിയിലാക്കും. 30 അടി ഇടവിട്ട് കുഴികളെടുത്ത് ജൈവവളം ചേർത്ത് തനതു വിളയായിട്ടാണ് നടുന്നത്. ചെറുതൈകൾക്ക് വേനൽക്കാലത്ത് ജലസേചനം നൽകും.
പുല്ലും പോതയുമാണ് പ്രധാന വളം. പച്ചപ്പുല്ല് വെട്ടി ചുവട്ടിലിട്ടു കൊടുത്താൽ തന്നെ പലവിധ രോഗങ്ങളിൽ നിന്നും പ്ലാവിനെ സംരക്ഷിക്കാൻ കഴിയും. കൂടാതെ ചാണകവും നൽകും. എത്ര ചാണകം നൽകുന്നുവോ അത്രയും ചക്ക തരുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ബഡ് പ്ലാവിൻ തൈകൾ മൂന്നു നാലു വർഷത്തിനുള്ളിൽ ഫലം തന്നുതുടങ്ങും.
ജാക്ഫ്രൂട്ട് പാരഡൈസ്
യാത്ര പോകുന്ന സ്ഥലങ്ങളിലെല്ലാം ആ നാട്ടിലെ പ്ലാവുകളെക്കുറിച്ച് ചോദിച്ചറിയും. 76-ാം വയസിലും ചുറുചുറുക്കോടെ കാർഷിക ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ പ്ലാവ്തോട്ടം കാണാനും തൈകൾ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്. കൂടാതെ ഡ്രയറിൽ ഉണക്കിയ ചക്കപ്പഴവും പച്ചചക്കയും മൂല്യവർധിത ഉത്പന്നങ്ങളും വിൽപനയ്ക്കുണ്ട്. പ്ലാവുകളെ പരിപാലിക്കുന്ന തോമസിനെ തേടി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവുമധികം വ്യത്യസ്തയിനം പ്ലാവുകൾ നട്ടുവളർത്തിയതിന് യുആർഎഫ് ഏഷ്യൻ റിക്കാർഡും സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ കാർഷിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്ലാവുകൾ നട്ടുകഴിഞ്ഞാൽ പിന്നെ കാര്യമായ മുതൽ മുടക്കില്ല. സീറോ ബജറ്റിൽ തലമുറകൾക്ക് വരുമാനം കിട്ടും. വിപണി സാധ്യത കൂടിയതിനാൽ മികച്ച വരുമാനം ഇതുവഴി നേടാൻ സാധിക്കുന്നതായി തോമസ് പറയുന്നു.
ജിബിൻ കുര്യൻ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top