Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്. ചാക്കോ അഞ്ചു വർഷമായി വാഴകൃഷി നടത്തുന്നത് വാഴയില വിറ്റുള്ള വരുമാനംകൂടി ലക്ഷ്യമിട്ടാണ്. ഒരു തൂശനിലയ്ക്ക് മൂന്നര രൂപ നിരക്കിൽ ദിവസം ശരാശരി ഇരുന്നൂറു വാഴയില വിൽക്കാനായാൽ അത്രയുംകൂടി വരുമാനമായി. വാഴയിലയ്ക്ക് ആവശ്യക്കാരേറെയുണ്ടെന്നിരിക്കെ ഇലനില വിൽപന നഷ്ടം വരുത്തില്ലെന്നാണ് ചാക്കോയുടെ കൃഷിയനുഭവം. നന്നായി പരിചരിച്ചാൽ ചെറുകിട കർഷകർക്കുപോലും ദിവസം ആയിരം രൂപവരെ വരുമാനമുണ്ടാക്കാം. നിലവിൽ ഹോട്ടലുകൾക്കും കേറ്ററിംഗ് സ്ഥാപനങ്ങൾക്കും ആവശ്യമുള്ള വാഴയിലയുടെ ഏറിയ പങ്കും മേട്ടുപാളയം, പൊള്ളാച്ചി, കന്പം, മധുര എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. തമിഴ് നാട്ടിൽ നിന്ന് ഒരു വാഴയില കേരളത്തിലെത്തുന്പോൾ അഞ്ചു രൂപയ്ക്കടുത്ത് വില വരുമെന്നിരിക്കെ വാഴയില വിൽക്കാൻ മാത്രം വാഴകൃഷി ആരംഭിച്ചുകൂടെയെന്നതാണ് ചാക്കോയുടെ ന്യായമായ ചോദ്യം.
ആലപ്പുഴയിലെയും മുഹമ്മയിലെയും കേറ്ററിംഗ്സുകാരാണ് ചാക്കോയിൽ നിന്ന് പതിവായി ഇലവാങ്ങുന്നത്. കേരളത്തിൽ മുപ്പതിലേറെ ഇനം വാഴകൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും മൃദുവായ ഇല സുലഭമായി ലഭിക്കുന്നതും സദ്യവിളന്പാൻ അനുയോജ്യമായതും ഞാലിപ്പൂവനായതിനാൽ ഈ ഇനമാണ് നട്ടുവരുന്നത്. ഇലകൾക്ക് കനക്കുറവായതിനാൽ പെട്ടെന്ന് കേടാകില്ല. മടക്കി പായ്ക്ക് ചെയ്യാനും എളുപ്പമാണ്. പരമാവധി സ്ഥലത്ത് ഇദ്ദേഹം വാഴ നടുന്നു. വളമായി ചാണകവും ചാരവും കൂടാതെ ആണ്ടിലൊരിക്കൽ വേപ്പിൻപിണ്ണാക്കും കൊടുക്കും. ഒരു വാഴയിൽ നിന്ന് ഒരു വർഷം വരെ ആഴ്ചയിയിലൊരിക്കലെന്ന തോതിൽ ഇലകളെടുക്കാം. വാഴയിൽ എത്ര കേടുണ്ടായാലും കീടനാശിനി പ്രയോഗം നടത്തില്ല. ഭക്ഷണം വിളന്പാനുള്ള ഇലയെ പവിത്രമായും പരിശുദ്ധമായും കൈകാര്യം ചെയ്യണം. വെട്ടിയെടുക്കുന്ന ഇലകൾ തൂത്തുതുടച്ച് ഒരേ നീളത്തിൽ മുറിച്ചാണ് അടുക്കിക്കെട്ടുക.
100 ഇല പായ്ക്കു ചെയ്തു നൽകുന്പോൾ നാലോ അഞ്ചോ ഇലകൾക്ക് കേടുസംഭവിക്കാം. അതിനാൽ നാലോ അഞ്ചോ ഇലകൾ അധികം വെയ്ക്കും. ഞാലിപ്പൂവൻ നട്ട് രണ്ടു മാസമാകുന്പോൾ തന്നെ ഇലയെടുത്തു തുടങ്ങാൻ പാകമാകും. കുലയുടെ വിളവെടുപ്പിന് മുൻപുതന്നെ ഇല വിറ്റ് പണമുണ്ടാക്കാം. കുല അൽപം ചെറുതായാൽ പോലും ഇലകൂടി വിൽക്കാനായാൽ കൃഷി ലാഭകരമാണ്. മാത്രവുമല്ല ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് വാഴയില. പ്ലാസ്റ്റിക് ഇലയിൽ ചൂടു ചോറും കറികളും വിളന്പുന്പോൾ രാസവസ്തുക്കൾ ഇളകി വയറ്റിലെത്തും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വലുതാണ്. കൂലിക്കാരെ നിർത്താതെ സ്വന്തം അധ്വാനത്തിൽ വാഴ നട്ട് ഇല വെട്ടിവിറ്റാൽ ഞാലിപ്പൂവൻ വാഴകൃഷി നഷ്ടമാവില്ലെന്ന് ചാക്കോ പറയുന്നു.
ദീർഘകാലത്തെ വിദേശജോലിക്കുശേഷം മടങ്ങിയെത്തി മുഹമ്മ പഞ്ചായത്തിൽ ആദ്യമായി ഹോം സ്റ്റേ തുടങ്ങിയത് ചാക്കോയാണ്. സ്വദേശികളും വിദേശികളുമായി ഏറെ സഞ്ചാരികൾ ആലപ്പുഴയുടെയും വേന്പനാട് കായലിന്റെയും വശ്യസൗന്ദര്യം ആസ്വദിക്കാൻ എത്തിയതോടെയാണ് നാടൻ വിഭവങ്ങൾ കേരളീയ രീതിയിൽ വിളന്പിക്കൊടുക്കുയെന്ന ആശയം ഉദിച്ചത്. മണ്ചട്ടിയിൽ പാചകം ചെയ്ത ചെമ്മീനും കറികളും മണ്കലത്തിൽ വേവിച്ച ചോറും വാഴയിലയിൽ പൊള്ളിച്ച കരിമീനുമൊക്കെ തൂശനിലയിൽ വിളന്പിയപ്പോൾ അതിഥികൾക്ക് രുചിയേറി, ഒപ്പം സംതൃപ്തിയും. കോവിഡിന്റെ കടന്നേറ്റത്തോടെ ടൂറിസം മേഖലയിൽ ആകെ മാന്ദ്യമായതോടെ വാഴകൃഷിയിൽ കൂടുതൽ സജീവമായി. ഇരുപതിലേറെ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ചാക്കോ അവിടങ്ങളിലെ കൃഷിത്തോട്ടങ്ങളും വിളവെടുപ്പും ഏറെ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. യൂറോപ്പിലെ ആപ്പിൾ, മുന്തിരി കൃഷിയും ഇസ്രായേലിലെ ഈന്തപ്പന, പച്ചക്കറി, ഒലിവ് തോട്ടങ്ങളും ഏറെ ആകർഷകമായി. നാട്ടിൽ ഹോം സ്റ്റേയ്ക്ക് ഒപ്പം കൃഷിയും ഉപജീവനമാർഗമാക്കാൻ തീരുമാനിച്ചത് കൃഷിയോടു വലിയ കന്പംകൊണ്ടാണ്. കാർഷിക മേഖലയുടെ പോയ കാല പെരുമയിലേക്കുള്ള തിരിച്ചുപോക്ക് കാലഘട്ടത്തിന്റെ ആവശ്യമെന്നാണ് ചാക്കോയുടെ തിരിച്ചറിവ്.
അനിരുദ്ധൻ കെ.ജി., മുഹമ്മ
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
കേൾക്കുന്നുണ്ടോ ആ സ്വരം?
മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായക
അക്ഷരവഴികളിലെ കർമ്മയോഗി
തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്
ചാക്കോച്ചൻ 25 NOT OUT
26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോ
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാ
കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ട
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
കേൾക്കുന്നുണ്ടോ ആ സ്വരം?
മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായക
അക്ഷരവഴികളിലെ കർമ്മയോഗി
തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്
ചാക്കോച്ചൻ 25 NOT OUT
26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോ
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാ
കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ട
പടപൊരുതി കെ.എം. കമൽ
യഥാർഥ സംഭവങ്ങൾ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്നത് പ്രേക്ഷകർക്ക് എന്നും സ്വീകാര്യമായ സംഗതിയാണ്. ബയോപിക്കുകളും
കടലിന് കരുതൽ കടലാമ
2000 ജനുവരിയിലെ മഞ്ഞുപുതഞ്ഞ പുലരിയിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ പരിക്കുകളോടെ കൂറ്റൻ കടലാമ കടൽത്തീരത്തു കിടന്നു. ച
കൽപ്പാത്തിയുടെ അച്ചാർ മാമി
രഥോത്സവത്തിന്റെ പെരുമയുള്ള പാലക്കാട് കൽപ്പാത്തിയിലെ അഗ്രഹാരത്തെരുവിൽ പൊന്നുമണി അമ്മാളിന്റെ അച്ചാർ കൈപ്പുണ്യ
ഭൂമിയിലൊരു മാലാഖാ ഗ്രാമം
സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാ
നാളെയാണ് നാളെ... നിങ്ങളാണ് ഭാഗ്യവാൻ!
ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്.
തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി
വ
കബനി പുഴയോരത്തെ കേദാരം
കിഴങ്ങുവിളകളിൽ കേരളത്തിന്റെ ജീൻബാങ്കാണ് മാനന്തവാടി വള്ളിയൂർക്കാവ് ഇല്ലത്തുവയൽ ഷാജി ജോസഫ്. ഇരുനൂറ് വ്യത്യസ്ത ഇനം
വെള്ളിത്താഴ്വര പൂത്തിറങ്ങി, ആ പാട്ട്
അന്പതാണ്ടു ചെറുപ്പമാണ് കല്യാണീ കളവാണി എന്ന പാട്ടിന്. അതീവ ഹൃദ്യമായ വരികളും ഈണവും ആലാപനവും മാത്രമല്ല ആ പാട്ടിന്റ
പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴ
കാട്ടിനുള്ളിൽ അക്ഷരവെളിച്ചം
ജീവിതവെളിച്ചം കാടും കാട്ടാറും താണ്ടി ആദിവാസി ഉൗരുകളുടെ പടി കയറിവരികയാണ്. വൈദ്യുതി തെളിഞ്ഞതിനു തൊട്ടു പിന്നാലെ അക്ഷ
മുതലമടയിൽ എത്തുകയായി മാന്പഴക്കാലം
കേരളത്തിന്റെ രുചിഭേദവുമായി മാംഗോ സിറ്റിയിൽ വീണ്ടുമൊരു മാന്പഴക്കാലം വരികയായി. പാലക്കാട് മുതലമടയിലെ വിശാലമായ
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top