Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാപ്പലിൽ ദിവ്യബലിക്ക് എത്തിയില്ല. വിശുദ്ധ കുർബാനയ്ക്കുശേഷം സന്യാസഭവനത്തിലെ അംഗങ്ങൾ ജീൻ എമിലെയുടെ വാതിലിൽ മുട്ടി തുറക്കാതെ വന്നതോടെ പൊളിച്ച് അകത്തുകടന്നവർ കണ്ടത് ബോധരഹിതനായി കട്ടിലിൽനിന്നു വീണു രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരനെയാണ്. മസ്തിഷ്കാഘാതവും ബോധക്ഷയവും സംഭവിച്ച ബ്രദർ ജീൻ മരണാസന്നനായിരുന്നു.
വൊക്കേഷനിസ്റ്റ് സന്യാസസഭാ സ്ഥാപകനായ ഫാ. ജസ്റ്റിൻ മരിയ റുസളീലോയുടെ നൊവേന ചൊല്ലി പ്രാർഥിക്കാൻ സുപ്പീരിയർ ജനറാൾ ഫാ. ആനന്റോണിയോ റാഫേൽ ദോ നാസിമെന്റോ സഭയുടെ എല്ലാ ഭവനങ്ങളിലേക്കും നിർദേശം അയച്ചു. വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരും സിസ്റ്റേഴ്സും അല്മായരും തീക്ഷ്ണമായ പ്രാർഥനയിൽ മുഴുകി.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബ്രദർ ജീൻ എമിലെയുടെ ശരീരത്തിൽ സുപ്പീരിയർ ജനറാൾ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്റെ തിരുശേഷിപ്പ് വച്ച് പ്രാർഥിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി ബ്രദർ ജീൻ പിറ്റേന്നു കണ്ണുകൾ തുറന്നു. മേയ് മൂന്നിനു പൂർണ ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.
കിഴക്കൻ ആഫ്രിക്കയിലെ മഡഗാസ്കറിൽനിന്നുള്ള ബ്രദർ ജീൻ എമിലെ റസലോഫോയ്ക്കു ലഭിച്ച ഈ അത്ഭുത സൗഖ്യം നിരവധി പഠനങ്ങൾക്കുശേഷംവിലയിരുത്തലുകൾക്കുംശേഷം വത്തിക്കാൻ അംഗീകരിച്ചതോടെ ഫാ. ജസ്റ്റിൻ മരിയ റുസോളിലോയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി നാമകരണം ചെയ്യുന്നു.
മഹത്വം പകർന്ന ജനനം<\b>
1891ൽ ഇറ്റലിയിലെ പിയന്നൂര ഗ്രാമവാസികളുടെ ആധ്യാത്മിക പിതാവും അജപാലകനുമായിരുന്ന ഫാ. സാൽവത്തോരേ ഡിഫുസ്കോ ഗുരുതര രോഗബാധിതനായി. ആ വന്ദ്യ വൈദികൻ മരണാസന്നനായിരിക്കെ ജനുവരി 18ന് രാത്രി ഒരത്ഭുതം സംഭവിച്ചു. പരിശുദ്ധ കന്യകാമറിയം ഫാ. സാൽവത്തോരേ ഡിഫുസ്കോയ്ക്കു പ്രത്യക്ഷനായി പറഞ്ഞു: ’ ഭയപ്പെടേണ്ട, നിങ്ങൾ പൂർണ രോഗവിമുക്തനാകും. നിങ്ങൾ ശുശ്രൂഷ ചെയ്യുന്ന പിയന്നൂര ഗ്രാമത്തിൽ ഒരു ശിശു ജനിച്ചിരിക്കുന്നു. ജസ്റ്റിൻ എന്ന് അവനു പേരു നൽകപ്പെടും. അവൻ കത്തോലിക്കാ സഭയ്ക്ക് ഒരു മഹത്വമായിത്തീരും.’
ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഫാ. ഡിഫുസ്കോ സുഖപ്രാപ്തനായി. നന്ദിനിറഞ്ഞ ഹൃദയത്തോടെ ആ വൈദികൻ ഭവനസന്ദർശനം ആരംഭിച്ചു. യാത്ര റുസോളിലോ കുടുംബത്തിലെത്തിയപ്പോൾ അവിടെ ജനിച്ച ശിശുവിന് ജസ്റ്റിൻ എന്ന പേരാണ് നൽകിയതെന്നറിഞ്ഞപ്പോൾ അത്ഭുത സ്തബ്ധനായി.
പരിശുദ്ധ അമ്മ ദർശനത്തിൽ പറഞ്ഞ ശിശുവിനെ തിരിച്ചറിഞ്ഞതിൽ വൈദികൻ ഏറെ സന്തോഷിച്ചു. തുടർന്ന് അദ്ദേഹം തനിക്കു പരിശുദ്ധ അമ്മ നൽകിയ രോഗസൗഖ്യത്തെക്കുറിച്ചും ദിവ്യദർശനത്തെക്കുറിച്ചും ആ കുടുംബാംഗങ്ങളോടു വെളിപ്പെടുത്തി. ആ ശിശുവാണ് പിൽക്കാലത്ത് ദിവ്യാഹ്വാന സഭ (എസ്ഡിവി) സ്ഥാപിച്ച ഫാ. ജസ്റ്റിൻ റുസോളിലോ.
കാരുണ്യവഴികൾ
ഇറ്റലിയിൽ നേപ്പിൾസ് പട്ടണത്തിനു സമീപം പിയന്നൂര ഗ്രാമത്തിൽ 1891 ജനുവരി 18നാണു ലൂയിജി റുസോളിലോയുടെയും ജോസഫീന റുസോളിലോയുടെയും പത്ത് മക്കളിൽ മൂന്നാമനായി ജസ്റ്റിൻ റുസോളിലോ ജനിച്ചത്. മുൻപ് ഈ ഗ്രാമത്തിൽ വലിയൊരു അഗ്നിപർവതമുണ്ടായിരുന്നു. അതു പൊട്ടിത്തെറിച്ച് ലാവ പരന്നൊഴുകി യുണ്ടായ പ്രദേശം ’പരന്ന സ്ഥലം’ എന്നർഥമുള്ള ’പിയന്നൂര’ എന്നറിയപ്പെടാൻ തുടങ്ങി.
പിയന്നൂര പ്രൈമറി സ്കൂളിൽ അധ്യാപികയും ഒപ്പം ബന്ധുവുമായിരുന്ന ജ്യൊവന്നീനയുടെ മേൽനോട്ടത്തിലായിരുന്നു ജസ്റ്റിന്റെ വിദ്യാഭ്യാസം. സ്കൂളിലും മതപഠനക്ലാസിലും സമർത്ഥനായിരുന്നതിനാൽ അഞ്ചാം വയസിൽ തന്നെ ആദ്യകുർബാന നൽകാൻ വികാരി ഫാ. ഒരാസിയോ ജുല്ലാരോ താൽപര്യപ്പെട്ടു.
പത്താം വയസിൽ സ്ഥൈര്യലേപനം നൽകിയ വേളയിൽ തനിക്കു വൈദികനാകാൻ ആഗ്രഹമുണ്ടെന്ന് കാർമികനായ ബിഷപ്പിനോട് ജസ്റ്റിൻ ആഗ്രഹം പ്രകടിപ്പിച്ചു. സാന്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അമ്മയുടെ ശ്രമകരമായ ഇടപെടലിലൂടെ 1901 നവംബർ 18ന് സെമിനാരിയിൽ ചേർന്നു. തുടർപഠനത്തിനുള്ള പണം ബിഷപ് അഭ്യുദയകാംഷികളിൽ നിന്ന് കണ്ടെത്തുകയും 1913 സെപ്റ്റംബർ 20ന് ജസ്റ്റിൻ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ദരിദ്രരോടും അവഗണന നേരിടുന്നവരോടും സവിശേഷമായ വാത്സല്യവും പരിഗണനയും പ്രകടമാക്കിയ ഫാ. ജസ്റ്റിൻ 1920 സെപ്റ്റംബർ 20ന് സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് ( എസ്ഡിവി) എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. ഈ സമൂഹത്തിൽ വൊക്കേഷനിസ്റ്റ് വൈദികരും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സും കൂടാതെ ’സാർവത്രിക വിശുദ്ധീകരണത്തിന്റെ അപ്പസ്തോലൻ’ എന്ന അല്മായ സമൂഹവും ഉൾപ്പെടുന്നു.
1955 ഓഗസ്റ്റ് രണ്ടിനു നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട ഫാ. ജസ്റ്റിന്റെ വീരോചിതപുണ്യങ്ങളെ ആദരിച്ച് ജോണ് പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായും ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
സെബി മാളിയേക്കൽ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
Latest News
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു
സ്വർണ വില കുറഞ്ഞു
Latest News
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു
സ്വർണ വില കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top