Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരുന്ന അവാർഡ് രണ്ടുതവണ സ്വന്തമാക്കിയ ഇന്ത്യൻ സംഗീതജ്ഞൻ. എന്നാൽ അയാൾ പലർക്കും പരിചിതനല്ലെന്നുറപ്പ്. ആരാണ്, എന്താണ് റിക്കി കേജ്?...
ഒരു സംഗീതജ്ഞനാവണമെന്നു പറഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ അല്പം ദേഷ്യത്തിലായിരുന്നു. ഒടുക്കം അവരുമായി ഒരൊത്തുതീർപ്പിലെത്തി- ഞാൻ ഡെന്റൽ സർജറിയിൽ ഡിഗ്രി പൂർത്തിയാക്കാം., അതിനുശേഷമുള്ള എന്റെ തീരുമാനങ്ങളെ എതിർക്കാൻ പാടില്ല. അങ്ങനെ അഞ്ചുവർഷം കൊണ്ടു ഡിഗ്രിയെടുത്തു. ഒരൊറ്റ ദിവസം പോലും പ്രാക്ടീസ് ചെയ്യേണ്ടെന്നു ഞാൻ തീരുമാനിക്കുകയും ചെയ്തു -റിക്കി കേജ് ഇതു പറയുന്നത് തന്റെ രണ്ടാം ഗ്രാമി അവാർഡ് സ്വന്തമാക്കിയ ശേഷമാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നും കളിപറയുന്നതുപോലെ, ഒരിക്കലും യാഥാർഥ്യമാകില്ലെന്നു കരുതിയിരുന്ന സ്വപ്നം രണ്ടുതവണ സ്വന്തമാക്കുകയെന്ന അപൂർവതയാണ് റിക്കി കേജിനു കൈവന്നത്.
നോർത്ത് കരോളിന ടു ബംഗളൂരു
പകുതി പഞ്ചാബിയും മാർവാഡിയുമായി അമേരിക്കയിൽ ജനിച്ച റിക്കി കേജ് എട്ടാം വയസിൽ ബംഗളൂരുവിലെത്തി. ഓക്സ്ഫോഡ് ഡെന്റൽ കോളജിൽ ബിരുദപഠനത്തിനു പിന്നാലെ പാശ്ചാത്യ സംഗീതവും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പരിശീലിച്ചു. അതേകാലത്തുതന്നെ ഏയ്ഞ്ചൽ ഡസ്റ്റ് എന്ന പ്രോഗ്രസീവ് റോക്ക് ബാൻഡിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. റിക്കിയുടെ സംഗീതത്തിന്റെ അടിത്തറ അവിടെ ബലപ്പെട്ടു.
നോർത്ത് കരോളിനയിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ലോകമെന്പാടുമുള്ള വേദികളിലേക്കും അയാളുടെ സംഗീതം പടർന്നു. ന്യൂയോർക്കും ജനീവയുമടക്കം യു.എൻ കേന്ദ്രങ്ങളിലും മറ്റു മുപ്പതോളം രാജ്യങ്ങളിലും റിക്കി സംഗീതവുമായെത്തി. മൂവായിരത്തോളം പരസ്യ ജിംഗിളുകൾ ഒരുക്കി. കന്നഡ സിനിമകൾക്ക് ഈണമിട്ടു. 17 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. പലവിധ പാതകളിലൂടെ ഒരേസമയം സഞ്ചരിക്കുന്നതാണ് റിക്കിയുടെ സംഗീതശൈലിയെങ്കിലും ഇന്ത്യൻ വേരുകളുടെ, പ്രത്യേകിച്ച് ഹിന്ദുസ്ഥാനിയുടെ, അല്പം കർണാടക സംഗീതത്തിന്റെയെല്ലാം സൗന്ദര്യം അതിനു മിനുക്കുകൾ ചാർത്തുന്നുണ്ട്.
സംഗീതത്തിനുവേണ്ടിയുള്ള ചെവികൾ
സ്കൂൾകാലത്തുതന്നെ സംഗീതോപകരണങ്ങളോട് എനിക്കു വലിയ ഇഷ്ടമായിരുന്നു. എല്ലായ്പ്പോഴും എനിക്കു കിട്ടിയ സമ്മാനങ്ങൾ സിഡികൾ, വാക്മാൻ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയായിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള ചെവികളായിരുന്നിരിക്കണം എന്റേത്. സ്കൂൾ പഠനം പൂർത്തിയായപ്പോഴേ ഞാൻ ഉറപ്പിച്ചു, സംഗീതമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്- റിക്കി ഓർമിക്കുന്നു.
2015-ലാണ് വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെ ആദ്യ ഗ്രാമി അവാർഡ് റിക്കിയെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കൻ ഫ്ളൂട്ടിസ്റ്റ് വൂട്ടർ കെല്ലർമാനുമായി ചേർന്നുള്ള രണ്ടുവർഷം നീണ്ട പ്രയത്നമായിരുന്നു ആ ആൽബം. മഹാത്മാ ഗാന്ധിയും നെൽസണ്‍ മണ്ടേലയും തമ്മിലുള്ള ആത്മബന്ധമാണ് വിൻഡ്സ് ഓഫ് സംസാരയ്ക്കുള്ള പ്രചോദനം. ഗ്രാമി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ സംഗീതജ്ഞനായി റിക്കി.
സ്വന്തം സൃഷ്ടി അംഗീകരിക്കപ്പെടുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊരു അനുഭവം ഈ ലോകത്തില്ല. എനിക്ക് സംഗീതം സൃഷ്ടിക്കുക എന്നത് ഒരു കല എന്നതിനൊപ്പം എന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. ഗ്രാമി കിട്ടിയപ്പോൾ എനിക്കു തോന്നിയത് ആരോ ഒരാൾ എന്റെ നേർക്കു വിരൽചൂണ്ടി ഇങ്ങനെ പറയുന്നതുപോലെയാണ്- നിങ്ങൾ ചെയ്യുന്നത് എന്താണോ അതു തുടരുക, നിങ്ങളതു നന്നായി ചെയ്യുന്നുണ്ട്!
സ്വഭാവ രൂപീകരണത്തിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പാട്ടുകൾ ഏറെയും സ്നേഹം, സമാധാനം, നന്മഎന്നിവയെക്കുറിച്ചാണ്. സംഗീതകാരന്മാർ പൊതുവേ ഒരു സന്ദേശം കൈമാറുന്നുണ്ട്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനാണ് എന്റെ സംഗീതം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഭാഷകൾ പരാജയപ്പെടുന്നിടത്ത് സംഗീതം ഒരു പാലമാകുന്നു- റിക്കിയുടെ പക്ഷം ഇങ്ങനെ.
ഇത്തവണത്തെ മികച്ച പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി ഡിവൈൻ ടൈഡ്സിലൂടെ നേടിയപ്പോൾ ആ അനുഭവത്തെ സർറിയൽ ആയാണ് റിക്കി വിശേഷിപ്പിച്ചത്. റോക്ക് ഇതിഹാസമായ സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമുള്ളതാണ് ഈ ആൽബം. ചെറുപ്പം മുതൽ റിക്കി ആരാധിക്കുന്ന വിഖ്യാതനായ ഡ്രമ്മറാണ് സ്റ്റുവർട്ട്. (വിൻഡ്സ് ഓഫ് സംസാരയിലും ഡിവൈൻ ടൈഡ്സിലും സ്ട്രിംഗ്സ് വിഭാഗത്തിൽ മലയാളി വയലിനിസ്റ്റും തൃശൂർ സ്വദേശിയുമായ മനോജ് ജോർജ് ഒപ്പമുണ്ടായിരുന്നു). കോവിഡ് പൊട്ടിപ്പുറപ്പെടുന്നതുവരെ 2019ൽ മാത്രം 13 രാജ്യങ്ങളിലായി എഴുപതിലേറെ സംഗീതപരിപാടികൾ റിക്കി അവതരിപ്പിച്ചിരുന്നു. അടച്ചിടൽകാലം വന്നതോടെ റെക്കോർഡിംഗിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായിരുന്നു ഡിവൈൻ ടൈഡ്സ്.
69കാരനായ ഇതിഹാസതാരം സ്റ്റുവർട്ടുമായി ഓണ്‍ലൈനിലൂടെ ഫയലുകൾ കൈമാറിയാണ് ആൽബം ഒരുക്കിയത്. രാപകൽ വ്യത്യാസം ഒഴിവാക്കാൻ തന്റെ ഉറക്കസമയംപോലും റിക്കി മാറ്റി. ഗ്രാമി പ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം മുന്‍പാണ് ഇരുവരും നേരിൽ കണ്ടത്.
നിങ്ങൾക്ക് ആയിരക്കണക്കിനു പ്രസംഗങ്ങൾ നടത്താം, ശാസ്ത്രീയമായ ഡാറ്റ ശേഖരിച്ചുവയ്ക്കാം, പക്ഷേ ആളുകളോടു വൈകാരികമായി ആശയവിനിമയം നടത്തണം. അതു കലയിലൂടെ മാത്രമേ സംഭവിക്കൂ. എന്റെ സംഗീതം മുഖ്യധാരയിലുള്ളതല്ല, എന്നാലതിന് കുറവെങ്കിലും മികവുള്ള ശ്രോതാക്കളുണ്ട്. ഇനിയും കുറേപ്പേരിലേക്ക് എത്താനുണ്ട്. ഓരോ പുതിയ സൃഷ്ടിയും അങ്ങനെ പുതിയ ശ്രോതാക്കളിലേക്ക് എത്താനുള്ള ശ്രമമാണ്. ഗ്രാമി അതിനു സഹായിക്കുമെന്നാണ് കരുതുന്നത്- അടുത്തയിടെ നൽകിയ അഭിമുഖത്തിൽ റിക്കി കേജ് പറഞ്ഞു.
പുതിയ ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പാട്ടിന്റെ പാലം ഉറയ്ക്കട്ടെ.
ഹരിപ്രസാദ്
ഉദ്ധംസിംഗ് ധീരനായ പോരാളി
1919 ഏപ്രിൽ 13 ലെ ബൈശാഖി ദിനം. സമയം ഉച്ചയ്ക്ക് 12.30. പഞ്ചാബിലെ അമൃസ്തറിൽ സുവർണക്ഷേത്രത്തിനുസമീപം ജാലിയൻ വാലാബാഗ്
ശാന്തിദൂതൻ അന്ന് കൽക്കട്ടയിലായിരുന്നു
ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നു ഭാരതം സ്വതന്ത്രമായ നിമിഷത്തിന്റെ അത്യാഹ്ലാദത്തിൽ പങ്കുചേരാൻ ആ രാത്രി മഹാത്മാഗാന
അമൃതയുടെ പ്രിയങ്കരനായ ഹോ ചി മിൻ
മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേ
ദേശത്തിന്റെ കഥാകാരന് ഓർമകളിൽ മരണമില്ല
ഒരു ദേശത്തിന്റെ കഥ വെറുമൊരു കഥയായിരുന്നില്ല. അത് ഒരു നാടിന്റെയും തലമുറയുടെയും സ്പന്ദനവും സംസ്കാരവും ജീവിതക്ര
പ്രൗഢിയും പാരന്പര്യവുമുള്ള പ്രസിഡന്റ്സ് ബോഡി ഗാർഡ്സ്
റിപ്പബ്ലിക് ദിനം ഉൾപ്പടെയുള്ള ആഘോഷവേളകളിലാണ് ഈ സൈനികവ്യൂഹത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭംഗിയും രാജ്യം നോക്കി
84ലിലും ജോസഫ് മെഡൽവേട്ട തുടരുകയാണ്
കായിക മേഖലയിൽ മാത്രമല്ല കാർഷിക മേഖലയിലും ജോസഫ് താരമാണ്. റബറും വാഴയും നെല്ലുമൊക്കെയുണ്ട്. തൊഴിലാളികൾക്കൊപ്
മടങ്ങിവരുന്നു കാണിക്കാരുടെ പഴയ ആചാരം
കാണിക്കാരുടെ ഈ ആചാരം പടിയിറങ്ങിയാൽ ഗോത്രസംസ്കാരം വേരറ്റുപോകുമെന്ന ആശങ്കയിൽ നിന്നാണ് ഇതിനെ പുനരുജീവിപ്പിക്കാ
സുദേഷ്, ബച്ചൻ, ഭോസ്ലേ!
പാട്ടുകാരൻ, ഹാസ്യതാരം, മിമിക്രി കലാകാരൻ... സുദേഷ് ഭോസ്ലേ ബോളിവുഡിൽ തിളങ്ങുന്നത് പലവിധമാണ്. സിനിമയിലും സ്റ്റേജി
വള്ളംകളിക്കാലം
മിക്ക വള്ളംകളികളുടേയും തുടക്കം ആരാധനാലയങ്ങളോടോ ആചാരങ്ങളോടോ ബന്ധപ്പെട്ടതാണ്. അന്പലപ്പുഴ ക്ഷേത്രത്തോടും ചന്
കുന്തിയിലൂടെ ഒരു ദൃശ്യസഞ്ചാരം
നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുടെ ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകത്തിലെ കുന്തി - കർണ സമാഗമമാണ് 45 മിനിട്ട് ദൈ
സ്പന്ദിക്കുന്ന വിജ്ഞാനപുര
മണ്ണടിഞ്ഞുപോയ ചരിത്രത്തിന്റെ തായ്വേരുകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇടയായത് തളിപ്പറന്പ് പുഷ്പഗിരി ഏ
ചുവരുകൾ ചരിത്രം പറയുന്ന സർവകലാശാല
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തല
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
ഉദ്ധംസിംഗ് ധീരനായ പോരാളി
1919 ഏപ്രിൽ 13 ലെ ബൈശാഖി ദിനം. സമയം ഉച്ചയ്ക്ക് 12.30. പഞ്ചാബിലെ അമൃസ്തറിൽ സുവർണക്ഷേത്രത്തിനുസമീപം ജാലിയൻ വാലാബാഗ്
ശാന്തിദൂതൻ അന്ന് കൽക്കട്ടയിലായിരുന്നു
ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നു ഭാരതം സ്വതന്ത്രമായ നിമിഷത്തിന്റെ അത്യാഹ്ലാദത്തിൽ പങ്കുചേരാൻ ആ രാത്രി മഹാത്മാഗാന
അമൃതയുടെ പ്രിയങ്കരനായ ഹോ ചി മിൻ
മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും തന്റെ മാനസഗുരുവായി അദ്ദേഹം കരുതിപ്പോന്നു. ഇന്ത്യയേയും ഇന്ത്യക്കാരേ
ദേശത്തിന്റെ കഥാകാരന് ഓർമകളിൽ മരണമില്ല
ഒരു ദേശത്തിന്റെ കഥ വെറുമൊരു കഥയായിരുന്നില്ല. അത് ഒരു നാടിന്റെയും തലമുറയുടെയും സ്പന്ദനവും സംസ്കാരവും ജീവിതക്ര
പ്രൗഢിയും പാരന്പര്യവുമുള്ള പ്രസിഡന്റ്സ് ബോഡി ഗാർഡ്സ്
റിപ്പബ്ലിക് ദിനം ഉൾപ്പടെയുള്ള ആഘോഷവേളകളിലാണ് ഈ സൈനികവ്യൂഹത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭംഗിയും രാജ്യം നോക്കി
84ലിലും ജോസഫ് മെഡൽവേട്ട തുടരുകയാണ്
കായിക മേഖലയിൽ മാത്രമല്ല കാർഷിക മേഖലയിലും ജോസഫ് താരമാണ്. റബറും വാഴയും നെല്ലുമൊക്കെയുണ്ട്. തൊഴിലാളികൾക്കൊപ്
മടങ്ങിവരുന്നു കാണിക്കാരുടെ പഴയ ആചാരം
കാണിക്കാരുടെ ഈ ആചാരം പടിയിറങ്ങിയാൽ ഗോത്രസംസ്കാരം വേരറ്റുപോകുമെന്ന ആശങ്കയിൽ നിന്നാണ് ഇതിനെ പുനരുജീവിപ്പിക്കാ
സുദേഷ്, ബച്ചൻ, ഭോസ്ലേ!
പാട്ടുകാരൻ, ഹാസ്യതാരം, മിമിക്രി കലാകാരൻ... സുദേഷ് ഭോസ്ലേ ബോളിവുഡിൽ തിളങ്ങുന്നത് പലവിധമാണ്. സിനിമയിലും സ്റ്റേജി
വള്ളംകളിക്കാലം
മിക്ക വള്ളംകളികളുടേയും തുടക്കം ആരാധനാലയങ്ങളോടോ ആചാരങ്ങളോടോ ബന്ധപ്പെട്ടതാണ്. അന്പലപ്പുഴ ക്ഷേത്രത്തോടും ചന്
കുന്തിയിലൂടെ ഒരു ദൃശ്യസഞ്ചാരം
നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുടെ ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകത്തിലെ കുന്തി - കർണ സമാഗമമാണ് 45 മിനിട്ട് ദൈ
സ്പന്ദിക്കുന്ന വിജ്ഞാനപുര
മണ്ണടിഞ്ഞുപോയ ചരിത്രത്തിന്റെ തായ്വേരുകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇടയായത് തളിപ്പറന്പ് പുഷ്പഗിരി ഏ
ചുവരുകൾ ചരിത്രം പറയുന്ന സർവകലാശാല
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തല
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
Latest News
സജീവ് വധം; പ്രതിക്ക് സഹായം ലഭിച്ചുവെന്ന് സംശയിക്കുന്നതായി പോലീസ്
മധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
സോളാര്‍ പീഡന കേസ്; എ.പി അനില്‍ കുമാറിനെയും അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്തു
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി
Latest News
സജീവ് വധം; പ്രതിക്ക് സഹായം ലഭിച്ചുവെന്ന് സംശയിക്കുന്നതായി പോലീസ്
മധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
സോളാര്‍ പീഡന കേസ്; എ.പി അനില്‍ കുമാറിനെയും അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്തു
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top