Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ് സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി.... എന്ന ഗാനം. വാണി ജയറാം ആലപിച്ച ഈ ഗാനം ആസ്വാദകരെ ആനയിച്ചുകൊണ്ടുപോകുന്നത് ആകാശഗംഗയുടെ അനുഭൂതിയിലേക്കു തന്നെയാണ്. ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച് ഒ.എൻ.വി. പലപ്പോഴും പറഞ്ഞിരുന്നതുകേട്ടാൽ ആസ്വാദകർ ചിരിച്ചു പോകും. ബാബു നന്ദൻകോട് സംവിധാനം ചെയ്ത സ്വപ്നത്തിലേക്ക് ഗാനം ഒരുക്കുന്പോൾ പാട്ടെഴുതിയ കടലാസ് കൈയിൽ പിടിച്ച് സൗരായുധത്തിൽ എന്ന് ബംഗാളിയായ സലിൽ ചൗധരി നീട്ടി പാടുന്പോൾ ഒ.എൻ.വി. ഇടപെട്ടു.
“സൗരായുധം അല്ല സലിൽദാ, സൗരയുഥം ആണ്. ഇറ്റ് ഇസ് സോളാർ സിസ്റ്റം, നോട്ട് വെപ്പണ്‍.’’
ഇതുകേട്ട സലിൽ ചൗധരി കുലുങ്ങി ചിരിച്ചു, പിന്നെ തന്റെ സ്വതസിദ്ധമായ ഈണത്തിൽ പാടി - സൗരയുഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി....
1973-ൽ ഒ.എൻ.വി.യും സലിൽ ചൗധരിയും ചേർന്ന് സൃഷ്ടിച്ച ഈ ഗാനത്തിനു 2023ലും ആരാധകരുണ്ട്. ഇതുപോലെ പല രസകരമായ കഥകളും അനുഭവങ്ങളും പ്രഫ. ഒ.എൻ.വി കുറുപ്പ് പങ്കുവച്ചിരുന്നു.
കൊല്ലം ജില്ലയിലെ ചവറ ഒറ്റപ്ലാക്കൽ കുടുംബാംഗമാണെങ്കിലും ഒ.എൻ.വി ഏറിയ കാലവും ചെലവഴിച്ചത് തിരുവനന്തപുരത്താണ്. യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനെത്തുന്പോൾ കവിയുടെ പ്രായം പതിനഞ്ച് വയസ്്. തുടർന്ന് കൊല്ലം എസ്എൻ കോളജിൽ ബിരുദപഠനം. എംഎ പഠിക്കാൻ വീണ്ടും തലസ്ഥാനത്തെത്തി. മലയാളം അധ്യാപകനായും വകുപ്പ് അധ്യക്ഷനായും ദീർഘകാലം പ്രവർത്തിച്ചതും യൂണിവേഴ്സിറ്റി കോളജ് ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ കലാലയങ്ങളിലാണ്. വിദ്യാർഥിയായിരിക്കെയും അധ്യാപകനായിരിക്കെയും നഗരത്തിലൂടെ നടന്നുപോകുന്ന ഒ.എൻ.വിയെ ആരാധനയോടെ ജനം നോക്കിനിന്നിരുന്ന കാലമുണ്ട്. ബസുകളിൽ സാധാരണ യാത്രക്കാരനായിരുന്ന ഒ.എൻ.വിക്കു മുന്നിൽ കൈകൂപ്പിനിന്ന സഹയാത്രികരുണ്ട്.
വഴുതക്കാടുള്ള സ്വന്തം വസതിയായ ഇന്ദീവരത്തിലേക്കു പോകാൻ പാളയം സ്പെൻസർ ജംഗ്ഷനിൽ കാലങ്ങളോളം ടൗണ്‍ ബസ് കാത്ത് നില്ക്കുമായിരുന്നു ഒഎൻവി. അക്കാലത്ത് റോഡിലെ പല കാഴ്ചകളും അദ്ദേഹത്തിന്റെ കവിതകൾക്കു വിഷയമായിട്ടുമുണ്ട്. വായനക്കാരുടെ കണ്ണു നനയ്ക്കുന്ന ഒരു കൊച്ചു ദുഃഖം എന്ന കവിത ഇത്തരത്തിൽ ലഭിച്ചതാണ്.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ കുട്ടിയുടെ കൈയിൽനിന്നു ചോറ്റുപാത്രം താഴെ വീഴുന്നു. പാത്രത്തിൽനിന്നു തെറിച്ചുവീഴുന്നത് വേവിച്ച മരിച്ചീനി കഷണങ്ങളാണ്. മറ്റുള്ളവർ തന്റെ ഉച്ചഭക്ഷണം ചോറല്ല കപ്പയാണെന്നു കണ്ടുപോയതിന്റെ സങ്കടത്തിൽ കുട്ടിയുടെ കണ്ണുകൾ ഈറനണിയുകയാണ്. ഈ സംഭവം ഒ.എൻ.വി നേരിട്ടുകണ്ടതാണ്.
വെള്ളയന്പലത്ത് ജി. ദേവരാജൻ മാസ്റ്ററുടെ ഓർമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്താനെത്തുന്പോഴെല്ലാം ചെറുപ്പക്കാരനായി ഒ.എൻ.വി മാറുമായിരുന്നു. ലോകമെങ്ങുമുള്ള മലയാളികൾ ആരാധിക്കുന്ന കവിയുടെ താരപരിവേഷങ്ങൾ മറന്ന് പാഞ്ചേട്ടന്റെ (കെ.എൻ. പങ്കജാക്ഷൻ പിള്ള) ശാസ്തമംഗലത്തെ വീട്ടിൽ താമസിച്ചിരുന്ന ആ പഴയ വിദ്യാർഥി പറയും.
‘പല സായാഹ്നങ്ങളിലും ദേവരാജനും ഞാനും ഒന്നിച്ചാണ് വെള്ളയന്പലം റോഡിലൂടെ നടന്നിരുന്നത്. കവിത ചൊല്ലിയും തമാശ പറഞ്ഞും നടന്ന വഴിയിൽ ഞാനിന്ന് ഒറ്റയ്ക്കാണ്.’ പുറമേ ഗൗരവം ഭാവിക്കുന്ന ഒ.എൻ.വിയുടെ ഹൃദയത്തിലെ ആർദ്രത ജനം തൊട്ടറിയുന്നത് പലപ്പോഴും പ്രസംഗവേദികളിലാണ്. മണിക്കൂറുകൾ നീണ്ട പ്രഭാഷണങ്ങളിൽ അറിവും അനുഭവങ്ങളും കവിതയും നർമവുമൊക്കെ നിറഞ്ഞുനില്ക്കും. ഇത്രയേറെ വേദികളിൽ, ഇത്രയേറെ കാലയളവ് പ്രസംഗിച്ച മറ്റൊരു കവി വേറെയുണ്ടാകുമോ എന്ന് സംശയം. ബാല്യകാലത്ത് ചവറയിൽ നേരിൽകണ്ടിരുന്ന കരിമണൽ ഫാക്ടറി തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച് കവി പറഞ്ഞിരുന്നു.
കരിമണൽ ഫാക്ടറിയിൽനിന്നു പണികഴിഞ്ഞുപോകുന്ന കറുത്തുണങ്ങിയ പട്ടിണിപ്പാവങ്ങളുടെ ശരീരത്തിൽ കരിമണൽ കൊണ്ടുള്ള മറ്റൊരു കുപ്പായം ഉണ്ടായിരുന്നു. തീരത്തെ പൊള്ളുന്ന മണൽ ശരീരത്തിൽ പൊതിഞ്ഞു നടന്നുനീങ്ങുന്ന തൊഴിലാളികളുടെ ദൈന്യത തന്നിലേൽപ്പിച്ച നൊന്പരം അവസാനകാലം വരെയും അദ്ദേഹം പങ്കുവച്ചിരുന്നു.
അതിമനോഹരങ്ങളായ പ്രണയഗാനങ്ങളുടെ ശില്പിയാണ് ഒ.എൻ.വി. മാണിക്യവീണയുമായെൻ മനസിന്റെ താമരപ്പൂവിലുണർന്നവളെ... എന്ന ഗാനം എടുത്താലും ഒരു ദളം മാത്രം വിടർന്നൊരു ചെന്പനീർ മുകുളമായി നീയെന്റെ മുന്നിൽ നില്‍ക്കെ... എന്ന ഗാനം എടുത്താലും ശരി അതിലെല്ലാം ഒ.എൻ.വിയുടെതായ ഒരു അടയാളപ്പെടുത്തലുണ്ട്. വയലാർ തന്റെ തൂലികയിലൂടെ പ്രണയിനിയെ സ്പർശിക്കുന്നതുപോലെയല്ല ഒ.എൻ.വിയുടെ പ്രണയം. മനസിന്റെ താമരപ്പൂവിൽ വളരെ മൃദുവായാണ് ഒ.എൻ.വി, പ്രണയിനിയെ പ്രതിഷ്ഠിക്കുന്നത്. ജാലകം എന്ന സിനിമയിലെ ഒരു ദളം മാത്രം... എന്ന ഗാനത്തിലെ വരികൾ നോക്കുക
തരള കപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
ഇതുപോലെയുള്ള ഒരു മാനസപൂജ പല ഒ.എൻ.വി ഗാനങ്ങളിലുമുണ്ട്. വചനം എന്ന ചിത്രത്തിലെ നീർമിഴിപ്പീലിയിൽ നീർമണി തുളുന്പി.. എന്ന ഗാനത്തിൽ ഒ.എൻ.വി പറയുന്നത്
കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപ്പോൽ എന്നാണ്.
മന്ദാകിനി രാഗമന്ദാകിനി.. തുടങ്ങി ചുരുക്കം ചില ഗാനങ്ങളിൽ മാത്രമാണ് ഒരൽപ്പം മാദകബിംബങ്ങളിലേക്കു കവി കടക്കുന്നത്. വയലാറിന്റെ ഗാനമായി ഈ ഗാനത്തെ പല ആസ്വാദകരും ധരിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
പ്രണയം എന്ന സിനിമക്കുവേണ്ടി പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലെ... എന്ന ഗാനം കവി രചിച്ചിരിക്കുന്നത് 2011-ലാണ്. കവിയുടെ എണ്‍പതാമത്തെ വയസിൽ. എം. ജയചന്ദ്രന്റെ ഈണത്തിലെ ഈ ഗാനം കേൾക്കുന്പോൾ ആസ്വാദക മനസ് പറയും - കവികൾക്കു വാർധക്യമില്ല, എക്കാലവും നിറയൗവ്വനമാണെന്ന്. പ്രിയ കവി ഒ.എൻ.വിക്കു ഓർമച്ചെപ്പിൽ മരണവുമില്ല.
എസ്. മഞ്ജുളാദേവി
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
Latest News
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top