Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില്ല. എന്റെ പരിചയക്കാരനും അവരുടെ ബന്ധുവുമായ മാത്യൂസ് വഴിയാണ് അവരെന്നെക്കുറിച്ച് അറിഞ്ഞത്.ഗാർഡനിൽ വെള്ളം നനച്ചുകൊണ്ടിരുന്ന ഞാൻ അവരെ കണ്ട് പെട്ടെന്ന് എന്റെ മുറിയിലേക്കു വന്നു. ഇരുവരും വളരെ ക്ഷീണിതരാണ്. പ്രായം ഇരുവർക്കും എഴുപതിന് മേൽ വരും.
സംസാരിച്ച് തുടങ്ങിയത് ആ സ്ത്രീയാണ്. റിട്ടയേഡ് അധ്യാപികയാണ്. അയാൾക്ക് ഇൻകം ടാക്സ് ഓഫീസിലായിരുന്നു ജോലി. മക്കൾ നാലുപേരാണ്, രണ്ടാണും രണ്ടു പെണ്ണും. ആണ്മക്കൾ ഇരുവരും പെണ്മക്കൾക്ക് താഴെ ഉള്ളവരാണ്. ആദ്യത്തെ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞു.ഇനിയും വിവാഹം കഴിക്കാനുള്ളത് ഏറ്റവും ഇളയവനായ മനു മാത്രമാണ്. അവനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ ആ സ്ത്രീകരയാൻ തുടങ്ങി. പിന്നീട് അവർ എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് എനിക്ക് മനസിലായി, മനുവാണ് ഇപ്പോൾ ഇവരുടെ തലവേദന.
അവൻ ഡിഗ്രിക്കാരനാണ്. കഷ്ടിച്ചാണ് പ്ലസ്ടുവും ഡിഗ്രിയും മനു പാസ്സായത്.പത്താം ക്ലാസ് വരെ നന്നായി പഠിച്ചു കൊണ്ടിരുന്ന അവൻ പ്ലസ് വണ്ണിലേക്ക് പ്രവേശിച്ചതോടെയാണ് പഠന കാര്യത്തിലും ഇതര കാര്യങ്ങളിലും അധപ്പതിക്കാൻ തുടങ്ങിയത്. മനുവിന്റെ സുഹൃദ്വലയം വളരെ മോശമായിരുന്നു എന്ന് മാത്രമല്ല, അവന്റെ മാതാപിതാക്കളുടെ കൈയിൽനിന്ന് അവരെ ഭീഷണിപ്പെടുത്തിപ്പോലും അനാവശ്യ കാര്യങ്ങൾക്കായി അവൻ കണക്കില്ലാതെ പണം വാങ്ങുമായിരുന്നു.
മനുവിന്റെ നേരേ മൂത്തവനും കല്യാണം കഴിക്കുന്നതുവരെ ഇങ്ങനെയൊക്കെ ആയിരുന്നെന്ന് അവർ ഓർക്കുന്നു. തങ്ങൾ ഇരുവരുടെയും അധ്വാനം വഴി മക്കൾക്കും അവരുടെ മക്കൾക്കും സുഭിക്ഷമായി കഴിയാനുള്ളതൊക്കെ തങ്ങൾ ഉണ്ടാക്കീട്ടുണ്ടെന്നും ജോലി ചെയ്തിരുന്ന കാലത്ത് തങ്ങൾ ഇരുവരും ഒരു രൂപ പോലും ധൂർത്തടിച്ചിട്ടില്ലെന്നും തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും നോക്കീം കണ്ടുമാണ് തങ്ങൾ ചെലവഴിച്ചിട്ടുള്ളതെന്നും അതെല്ലാം തങ്ങളുടെ മക്കൾ ഭാവിയിൽ സുഭിക്ഷമായി ജീവിക്കണമെന്ന ഉദ്ദേശ്യ ത്തോടുകൂടിയായിരുന്നെന്നും പറയുന്ന ഇവർ ഇപ്പോൾ വലിയ നഷ്ടബോധത്തിലും ദുഃഖത്തിലുമാണ്.
ഇട്ടു മൂടാൻ പറ്റുന്നത്ര പണം മക്കൾക്ക് വേണ്ടി സന്പാദിച്ചിട്ട് ദുഃഖത്തിന്റെയും നഷ്ടബോധത്തിന്റെയും നീർക്കയത്തിൽ മുങ്ങിത്താഴാൻ വിധിക്കപ്പെടുന്ന കുറെയേറെ മാതാപിതാക്കളുടെ പ്രതിനിധികൾ മാത്രമാണ് മുകളിൽ കണ്ട ദന്പതികൾ. തങ്ങൾക്ക് അനുവദനീയമായ ന്യായമായ സുഖങ്ങൾ പോലും വേണ്ടെന്നുവച്ച് മക്കൾക്കു വേണ്ടി എല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ഇത്തരം മാതാപിതാക്കൾ ഒരു പരിധിവരെ തങ്ങളുടെ മക്കളെ അലസരും നിരുത്തരവാദികളും ആക്കുന്നതിൽ പങ്കുകാരാകുന്നില്ലേ എന്ന കാര്യത്തിൽ എനിക്ക് ബലമായ സംശയമുണ്ട്.അപ്പൻ കണ്ട മുതലിനെക്കാൾ അധ്വാനിച്ചുണ്ടാക്കുന്ന മുതൽ നഷ്ടപ്പെടുന്പോൾ മാത്രമേ ഓരോരുത്തനും നൊന്പരം ഉണ്ടാകൂ എന്ന പക്ഷക്കാരനാണ് ഞാൻ.വിയർപ്പൊഴുക്കാതെ അപ്പനമ്മമാരുടെ അധ്വാനത്തിന്റെ ഫലം കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് അഭിമാനിക്കാനായി എന്താണുള്ളത്.
മക്കളുടെ നല്ല ഭാവിക്കു വേണ്ടി കരുതൽ ധനം സ്വരുക്കൂട്ടാൻ നെട്ടോട്ടമോടുന്ന പല മാതാപിതാക്കളും ജീവിതത്തിന്റെ സുഖ സന്തോഷങ്ങൾ കാര്യമായൊന്നും അനുഭവിക്കാൻ കഴിയാതെ ഒരു നാൾ വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയിലേക്ക് വഴുതി വീഴുന്പോൾ അവർക്ക് നിരാശ ഉണ്ടാകുന്നതിൽ അതിശയിക്കാനൊന്നുമില്ല.
മക്കളെ നിരുത്തരവാദിത്വത്തിലേക്കും അലസതയിലേക്കും തള്ളിവിടാൻ ഇടയായേക്കാവുന്ന വിധത്തിൽ അവർക്കും അവരുടെ സന്തതിപരന്പരകൾക്കും കഴിയാൻ വേണ്ടുന്നതൊക്കെയും കണക്കില്ലാത്ത വിധത്തിൽ കരുതിവയ്ക്കേണ്ടതുണ്ടോ? മിടുക്കരായ മക്കൾക്ക് ജന്മം നൽകി നല്ല വിദ്യാഭ്യാസം ഉൾപ്പെടെയുള്ളതൊക്കെ അവർക്ക് നൽകി നല്ല വ്യക്തിത്വ രൂപീകരണവും നൽകി കുടുംബത്തിനും നാടിനും അഭിമാനിക്കത്തക്ക നിലയിൽ അവരെ എത്തിക്കാൻ കഴിഞ്ഞാൽ അതിനെക്കാൾ മറ്റെന്ത് സ്വത്താണ് അപ്പനമ്മമാർക്ക് തങ്ങളുടെ മക്കൾക്ക് നൽകാൻ കഴിയുന്നത്.
അങ്ങനെയാകുന്പോൾ കുടുംബത്തിന്റെയും നാടിന്റെയും യശസ്സ് ഉയർത്തുന്ന ഉത്തമ പൗരൻമാരായി അവർ മറുകയില്ലേ? മക്കളുടെ സാധ്യതകളെയും അഭിരുചികളെയും കണ്ടറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസം അവർക്ക് നൽകി നല്ല മക്കളായി അവരെ വളർത്തി പരിശീലിപ്പിച്ചാൽ ഭാവിയിൽ എന്താണ് അവർക്ക് നേടാൻ കഴിയാതെ പോവുക.
അപ്പനമ്മമാർ ഉണ്ണാതെയും ഉടുക്കാതെയും മക്കളുടെ ഭാവിക്കായി എല്ലാം കൂട്ടിവച്ച് കൊടുത്താൽ അധ്വാനിക്കാനും അദ്ഭുതങ്ങൾ ചെയ്യാനുമുള്ള അവരിലെ സാധ്യതകളാകും അതുവഴി തല്ലിക്കെടുത്തുക.മക്കൾ അധ്വാനിക്കാതെ സുഖിച്ചോട്ടെ എന്ന് കരുതിയാണ് മാതാപിതാക്കൾ എല്ലാം അവർക്കായി കരുതിവയ്ക്കുന്നതെങ്കിൽ അവർ ജീവിച്ചിരിക്കെത്തന്നെ മക്കളുടെ നാശം കാണാനാകും. ഞാൻ ഇപ്പറഞ്ഞതിന്റെ ഒക്കെ പൊരുൾ മക്കൾക്കു വേണ്ടി യാതൊന്നും കരുതിവയ്ക്കണ്ടെന്നല്ല, ഒന്നും അധികമാകാൻ പാടില്ലന്നാണ്.
സിറിയക് കോട്ടയിൽ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
മരുമകളുടെ മറുപടി
കഴിഞ്ഞ ആഴ്ചയിലെ ഫാമിലിവിഷനിൽ ഞാൻ എഴുതിയത് മക്കൾ അറിയാൻ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു. ലേഖനം വായിച
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
മരുമകളുടെ മറുപടി
കഴിഞ്ഞ ആഴ്ചയിലെ ഫാമിലിവിഷനിൽ ഞാൻ എഴുതിയത് മക്കൾ അറിയാൻ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു. ലേഖനം വായിച
മക്കൾ അറിയാൻ...
എത്രയും പ്രിയപ്പെട്ട മക്കൾക്ക്,
എന്റെ ഈ കത്ത് നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഒരേ കത്ത് തന്നെയാണ് എല
വൈകിയെത്തിയ വെളിച്ചം
“സിസിലീ... മോളേ സിസിലീ...” കറിയാക്കുട്ടിയുടെ നാലാമത്തെ മകളാണു സിസിലി. അയാൾ ഒരു കുട്ടനാടൻ കർഷകനാണ്. സ്വന്തമായി രണ
അനുരാധയ്ക്കൊരു പ്രേമലേഖനം
വിവാഹിതനായ അയാൾ അനുരാധയ്ക്കൊരു പ്രേമലേഖനമെഴുതി. അയാൾ ജയദേവൻ. വയസ് മുപ്പത്. രണ്ടു കുട്ടികളുടെ പിതാവ്. ഭാര്യ സ്മൃതി
വികൃതമാക്കുന്ന മുഖങ്ങൾ
ഹൈറേഞ്ചിലെ ഒരു സെക്കൻഡറി സ്കൂൾ. കുട്ടിക്കാനം നിവാസികളുടെ വളർച്ചയ്ക്കു പിന്നിലെ ശക്തിസ്രോതസ്സായി പ്രശോഭിക്കുന്ന സരസ
പട്ടാളക്കാരന്റെ പാർട്ടി
“മമ്മീ .... ബസ്സു വരുന്നു.”
ഗെയ്റ്റിങ്കൽ നിന്ന രാഹുൽ സ്കൂൾബസ് വരുന്നതുകണ്ട് വിളിച്ചുപറഞ്ഞു. രാഹുൽ ഗുഡ്ഷെപ്പേർഡ് സ
ഇരു മുറികളായി ഇണക്കിളികൾ
കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബം. കുടുംബനാഥൻ തോട്ടുങ്കൽ തോമാച്ചൻ. ഭാര്യ പൂവത്തുമാവുങ്കൽ ഏലിക്കുട്ടി. മക്കൾ ആലീസും
സോണിയായുടെ കന്നിവിവാഹം
അയാൾ കാനറാ ബാങ്കിന്റെ മാനേജരാണ്. ഒറ്റത്തയ്യിൽ ചാക്കോച്ചന്റെയും മേരിക്കുഞ്ഞിന്റെയും മൂത്ത മകൻ ജോയി. ആദ്യ ഭാര്യ ലില്ലി
കടം വാങ്ങി കുടുംബം കഴിയുന്നവർ
--“അമ്മേ വല്ലതും തരണേ...”
വീടുകളിൽ കയറി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടകരുടെ സ്ഥിരം പല്ലവി. ഇതു വെറും സാധാരണ ഭിക്
പണി ചെയ്യാനും പാടുപെടാനും
കൗണ്സലറുടെ മുറിയിൽനിന്നു കതകു തുറന്ന് തോമസുകുട്ടി പുറത്തേക്കു വന്നു. വരാന്തയിലിരിക്കുന്ന തന്റെ ഭാര്യ ലൈസാമ്മയെ അ
ചെറുപ്പക്കാരിയായ അക്കമ്മ, വയസ് എഴുപത്തിമൂന്ന്
അക്കമ്മ സ്റ്റീഫൻ ചങ്ങനാശ്ശേരിക്കാരിയാണ്. ഇപ്പോൾ വയസ്സ് എഴുപത്തിമൂന്ന്. ഭർത്താവ് ഉപ്പുകണ്ടത്തിൽ സ്റ്റീഫൻ. നാൽപ്പതുവ
Latest News
"എനിക്കു മരിക്കണ്ട, രക്ഷിക്കണം'; നീതി ലഭിക്കാതെ ഉന്നാവോ പെണ്കുട്ടി കണ്ണടച്ചു
അനുകൂലമായി വിധിപറയാൻ കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ കേസ്
വില്ല്യംസണെ കൈയിൽകിട്ടാൻ കോഹ്ലി കാത്തിരുന്നത് രണ്ടു വർഷം; മധുരപ്രകാരം
പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിടും: ഇറോം ശർമിള
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത് യുപിയിലാണെന്ന് പ്രിയങ്ക
Latest News
"എനിക്കു മരിക്കണ്ട, രക്ഷിക്കണം'; നീതി ലഭിക്കാതെ ഉന്നാവോ പെണ്കുട്ടി കണ്ണടച്ചു
അനുകൂലമായി വിധിപറയാൻ കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ കേസ്
വില്ല്യംസണെ കൈയിൽകിട്ടാൻ കോഹ്ലി കാത്തിരുന്നത് രണ്ടു വർഷം; മധുരപ്രകാരം
പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിടും: ഇറോം ശർമിള
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത് യുപിയിലാണെന്ന് പ്രിയങ്ക
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top