വിദേശപഠനം: റാങ്കിംഗ് അറിയണം
മുരളി തുമ്മാരുകുടി , നീരജ ജാനകി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്നത്. എന്നാൽ ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്ന് എങ്ങനെ തീരുമാനിക്കും?

ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്പോൾ കാര്യങ്ങൾ ഇതിലും ബുദ്ധിമുട്ടാണ്. ആയിരം ഡോളർ കൊടുത്താൽ ആർക്കും ഇന്ത്യക്കാർ തന്നെ അടിപൊളി വെബ്സൈറ്റ് ഉണ്ടാക്കിക്കൊടുക്കും. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമെന്ന് തെറ്റിദ്ധരിച്ച് അഡ്മിഷനെടുത്താൽ പാണിപാളും. നല്ല കോളേജ് / യൂണിവേഴ്സിറ്റി എന്നത് ഞങ്ങളുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ഗുണങ്ങളുള്ളവയാണ്.
മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്നത്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നത്, നവീനവും ഫ്ലെക്സിബിളുമായ പാഠ്യപദ്ധതിയുള്ളത്, പരിചയസന്പന്നരും പ്രശസ്തരുമായ അധ്യാപകരുള്ളത്, ഇവിടെനിന്നും കുട്ടികളെ ജോലിക്കെടുക്കാൻ പുറം ലോകം താല്പര്യം കാണിക്കുന്നത്.

അന്താരാഷ്‌ട്രമായി ഇത്തരത്തിൽ ഒരു റാങ്കിംഗ് സംവിധാനം ഇപ്പോൾ ഇല്ല. അതുകൊണ്ട്തന്നെ ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ കുറേ അന്വേഷണങ്ങൾ സ്വയം നടത്തിയേ പറ്റൂ. ഈ അന്വേഷണങ്ങളെ സഹായിക്കാനായി ലോകത്തെ യൂണിവേഴ്സിറ്റികളെ റാങ്ക് ചെയ്യുന്ന ചില സ്ഥപനങ്ങളെ പരിചയപ്പെടുത്താം.

ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്

ലോകമെന്പാടുമുള്ള സർവകലാശാലകളുടെ പ്രകടന മികവും പൊതുജനസമ്മതിയും അളക്കുന്നതിനായി Quacquarelli Symonds എന്ന ബ്രിട്ടീഷ് എഡ്യൂക്കേഷൻ കന്പനിയാണ് ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പബ്ലിഷ് ചെയ്യുന്നത്. സ്ഥലം, വിഷയങ്ങൾ, വിവിധ കോഴ്സുകൾ (ബിസിനസ് മാസ്റ്റേഴ്സ്, എംബിഎ തുടങ്ങിയവ) എന്നീ വിഭാഗങ്ങളും പ്രത്യേകമായി അറിയാം. 'QS Top 50 Under 50' എന്ന പേരിൽ അൻപതുവർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരന്പര്യമുള്ളതും മികവിൽ ആദ്യ അന്പതു സ്ഥാനങ്ങളിലുള്ളതുമായ യംഗ് യൂണിവേഴ്സിറ്റികളുടെ റാങ്കിംഗും പുറത്തിറക്കുന്നുണ്ട്. https://www.topuniversities.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.

ടൈംസ് ഹയർ എഡ്യൂയുക്കേഷൻ റാങ്കിംഗ്

ഹയർ എഡ്യൂക്കേഷനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുന്ന പ്രതിവാരികയാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ.

ഇന്‍റർനാഷണൽ ഡൈവേഴ്സിറ്റി, പഠനഅധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് റേറ്റിംഗ് നടത്തുന്നത്. ഓരോ വിഷയങ്ങൾ, പ്രദേശങ്ങൾ എന്നിവയനുസരിച്ചുള്ള റാങ്കിംഗ്‌ലഭ്യമാണ്. വെബ്സൈറ്റ്: https://www.timeshighereducation.com.

അക്കാഡമിക് റാങ്കിംഗ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ്

ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ റാങ്കിംഗുകളിൽ പ്രധാനപ്പെട്ട മറ്റൊരു റാങ്കിംഗ്സംവിധാനമാണ് അക്കാഡമിക് റാങ്കിംഗ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ്. അഥവാ ഷാങ്ങ്ഹായ് റാങ്കിംഗ്. ഷാങ്ഹായ് റാങ്കിംഗ് കൺസൾട്ടൻസിയാണ് ഇത് പുറത്തിറക്കുന്നത്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനും ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനുമൊപ്പം ഏറ്റവും സ്വാധീനമുള്ളതും വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതുമായ മൂന്ന് സർവകലാശാല റാങ്കിംഗുകളിൽ ഒന്നാണ് ഷാങ്ങ്ഹായ് റാങ്കിംഗ്. എഡ്യൂക്കേഷൻ ക്വാളിറ്റി, ഫാക്കൽറ്റിയുടെ നിലവാരം, ഗവേഷണം, എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിലവാരം ഇതിലൂടെ അറിയാം. വിവരങ്ങൾക്കായി http://www.shanghairanking.com.

വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ തീർച്ചയായും ഇതിൽ ഏതെങ്കിലും അന്താരാഷ്‌ട്ര റാങ്കിംഗ് ഏജൻസിയുടെ വെബ്സൈറ്റ് പരിശോധിച്ചിരിക്കണം. ഇന്‍റർനാഷണൽ റാങ്കിംഗിൽ ആദ്യ അഞ്ഞൂറ് റാങ്കുകളിലുള്ള സ്ഥാപനങ്ങൾ പൊതുവെ എല്ലാ മേഖലകളിലും മുൻപന്തിയിൽ തന്നെ ആയിരിക്കും. അതുകൊണ്ട് അതിലാണ് അഡ്മിഷൻ കിട്ടുന്നതെങ്കിൽ പിന്നെ അധികം പേടിക്കാനില്ല.