സിവിൽ സർവീസസ് പരീക്ഷ 2021
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ സിവിൽ സർവീസസ് പ്രലിമിനറി പരീക്ഷ 2021, ജൂണ്‍ 27ന് നടത്തും. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉൾപ്പെടെ കേന്ദ്രസർവീസിലെ ഗ്രൂപ്പ് എ, ബി തസ്തികളിലേക്ക് ഉദ്യോഗാർഥികളെ കണ്ടെത്തുന്ന പൊതുപരീക്ഷയാണിത്.
ഇന്ത്യൻ സിവിൽ സർവീസസ് 2021 ൽ വിവിധ വകുപ്പുകളിലായി 721 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതിൽ 22 എണ്ണം വികലാംഗർക്കായി സംവരണം ചെയ്തിട്ടുണ്ട്.

പ്രായം: 21- 32 വയസ്. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 100 രൂപ. മറ്റുള്ളവർക്ക് ഫീസില്ല.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.

ജനറൽ വിഭാഗക്കാർക്ക് ആറു തവണയും ഒബിസിക്കാർക്ക് ഒന്പതു തവണയും മാത്രമേ പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കൂ. വികലാംഗർ, എസ്‌സി, എസ്ടി വിഭാഗക്കാർ എന്നിവർക്ക് ഈ നിബന്ധനയില്ല.

തെരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2021 നവംബറിലായിരിക്കും മെയിൻ പരീക്ഷ. ഒബ്ജക്ടീവ് രീതിയിൽ മൊത്തം 400 മാർക്കിന്‍റെ രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷ. 33 ശതമാനം മാർക്ക് നേടുന്നവരെ മെയിൻ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കും. ഹിന്ദിയിലും ഇംഗ്ലീഷിലുമായിരിക്കും പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങൾ.

മെയിൻ പരീക്ഷ

മെയിൻ പരീക്ഷയിൽ എഴുത്തുപരീക്ഷയും ഇന്‍റർവ്യൂവും ഉണ്ടായിരിക്കും. മെയിൻ പരീക്ഷയിൽ ഒന്പത് പേപ്പറാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം യോഗ്യതാ പേപ്പറാണ് (മാർക്ക് പരിഗണിക്കില്ല). ബാക്കി ഏഴു പേപ്പറിനു ലഭിക്കുന്ന മാർക്കിന്‍റെയും ഇന്‍റർവ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പേപ്പർ A: ഭരണഘടനയുടെ എട്ടാം പട്ടികയിൽ പെടുന്ന ഏതെങ്കിലും ഇന്ത്യൻ ഭാഷ- 300 മാർക്ക്
പേപ്പർ B: ഇംഗ്ലീഷ്- 300 മാർക്ക്. (യോഗ്യതാ പേപ്പറുകൾ)
പേപ്പർ ഒന്ന്: ഉപന്യാസം: 250 മാർക്ക്
പേപ്പർ രണ്ട്: ജനറൽ സ്റ്റഡീസ്- ഒന്ന് ( ഭാരതീയ സംസ്കാരവും പൈതൃകവും, ചരിത്രവും ഭൂമിശാസ്ത്രവും)- 250 മാർക്ക്.

പേപ്പർ മൂന്ന്: ജനറൽ സ്റ്റഡീസ്-രണ്ട് (ഭരണനിർവഹണം, ഭരണഘടന, നയം, സമൂഹ്യനീതി, രാജ്യാന്തര ബന്ധങ്ങൾ)- 250 മാർക്ക്.

പേപ്പർ നാല്: ജനറൽ സ്റ്റഡീസ്- മൂന്ന് (ടെക്നോളജി, ഇക്കണോമിക്സ് ഡെവലപ്മെന്‍റ്, ബയോഡൈവേർസിറ്റി, പരിസ്ഥിതി, സുരക്ഷ, ഡിസാസ്റ്റർ മാനേജ്മെന്‍റ്)- 250 മാർക്ക്.
പേപ്പർ അഞ്ച്: ജനറൽ സ്റ്റഡി-നാല് (എത്തിക്സ്, ഇന്‍റഗ്രിറ്റി & എത്തിക്സ്)- 250 മാർക്ക്.

പേപ്പർ ആറ്: ഓപ്ഷണൽ പേപ്പർ-1 - 250 മാർക്ക്
പേപ്പർ ഏഴ്: ഓപ്ഷണൽ പേപ്പർ-2- 250 മാർക്ക്

എഴുത്തുപരീക്ഷ ആകെ മാർക്ക്- 1750, ഇന്‍റർവ്യൂ- 275 മാർക്ക്. മൊത്തം 2025 മാർക്ക്. എഴുത്തുപരീക്ഷയ്ക്കുശേഷം വിജ്ഞാപനം ചെയ്തിരിക്കുന്ന ഒഴിവുകളുടെ എണ്ണത്തിന്‍റെ ഇരട്ടി ഉദ്യോഗാർഥികളെ ഇന്‍റർവ്യൂവിനു ക്ഷണിക്കും.

അപേക്ഷിക്കേണ്ട വിധം:www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24.