Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
Previous
Next
Karshakan
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന അദ്ഭുത മരത്തെക്കുറിച്ചുമറിയണം.
കേരളത്തിലെ പച്ചക്കറിവിളകളില്‍ ഏറ്റവും പോഷകമൂല്യമുള്ളത്. ഇതിന്റെ ഇലയും പൂവും കായും ഭക്ഷ്യയോഗ്യമാണ്. 92 ജീവകങ്ങള്‍, 42 നിരോക്സീകാരികള്‍, 36 വേദനസംഹാരി ഘടകങ്ങള്‍, 18 അമിനോ ആസിഡുകള്‍, സൂക്ഷ്മമൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, മാംഗനീസ് തുടങ്ങിയവയാലൊക്കെ സമ്പുഷ്ടമാണ് മുരിങ്ങ. നൂറുഗ്രാം മുരിങ്ങക്കായില്‍ 8.5 ഗ്രാം അന്നജം, 3.2 ഗ്രാം നാര്, 2.1 ഗ്രാം മാംസ്യം, 30 മില്ലിഗ്രാം കാല്‍സ്യം, 0.36 മില്ലിഗ്രാം ഇരുമ്പ്, 461 മില്ലിഗ്രാം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങക്കായേക്കാള്‍ നാലിരട്ടി മാംസ്യവും രണ്ടിരട്ടി നാരും ആറിരട്ടി കാല്‍സ്യവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ ഒന്നരഗ്ലാസ് പാലിലുള്ള കാല്‍സ്യവും ഒരു പഴത്തിലുള്ള പൊട്ടാസ്യവും മൂന്ന് ഓറഞ്ചിലുള്ള ജീവകം സിയുമുണ്ട്. കൂടാതെ ചീരയേക്കാള്‍ മൂന്നിരട്ടി ഇരുമ്പ് മുരിങ്ങയിലയിലുണ്ട്. മുരിങ്ങയില മാത്രമായോ ഇതിനൊപ്പം പരിപ്പോ ചക്കക്കുരുവോ ചേര്‍ത്തോ തോരനും ഒഴിച്ചു കറിയാക്കിയു മൊക്കെ രുചിഭേദങ്ങളൊരുക്കാം. മുരിങ്ങപ്പൂവു മാത്രമായോ മുട്ടചേര്ത്തോ സ്വാദിഷ്ടമായ തോരനുണ്ടാക്കാം. മുരിങ്ങക്കുരുവില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കാം. മുരിങ്ങയുടെ വേരും തൊലിയും ഔഷധമാണ്.
ഒരു മുരിങ്ങ, ഒരായിരം രോഗങ്ങള്‍ക്ക്
ഔഷധഗുണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പിന്നിലല്ല. മുരിങ്ങയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കുന്നു. മുരിങ്ങയില ചേര്‍ത്ത കറികള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരപുഷ്ടിക്കും കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധിക്കും മുരിങ്ങയില ഉത്തമം. കണ്ണിലെ തിമിരബാധ തടയുന്നതിനു മുരിങ്ങയില തേന്‍ ചേര്‍ത്തു കഴിക്കാം. മുരിങ്ങയില ജൂസാക്കി ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ശമിക്കും. ശരീരവേദന കുറക്കാന്‍ മുരിങ്ങയില ഉണക്കിപ്പൊടിച്ച ചായ കുടിച്ചാല്‍ മതി. മുരിങ്ങയില അരച്ച് ഉപ്പുചേര്‍ത്തു കഴിച്ചാല്‍ ശരീരത്തിലെ നീരും വേദനയും കുറയും. മുരിങ്ങയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്തുകഴിച്ചാല്‍ ജീവിതശൈലി രോഗങ്ങള്‍ തടയാം. മുലപ്പാല്‍ വര്‍ധിപ്പിക്കും. പുരുഷന്മാരില് ബീജത്തിന്റെ ശരിയായ വളര്‍ച്ചക്ക് മുരിങ്ങക്കായ സഹായിക്കും. ചര്‍മരോഗങ്ങളും അകാലനരയും അലട്ടുന്നവര്‍ക്ക് യൗവനം നിലനിര്‍ത്താനും ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയവയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും മുരിങ്ങ ഉത്തമമാണ്.
അധികമായാല്‍ മുരിങ്ങയും...
അധികമായാല്‍ അമൃതും വിഷം എന്ന പഴഞ്ചൊല്ലുപോലെ മുരിങ്ങയില അധികമായാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകും. മുരിങ്ങ ഗര്‍ഭം അലസിപ്പിക്കുന്നതിനുപയോഗിക്കുന്ന മരുന്നു കൂടിയായതിനാല്‍ ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ ഇതു കഴിക്കരുത്.
കാര്‍ഷിക വനവത്കരണവും മുരിങ്ങയും
ശാസ്ത്രീയ പരിപാലനമുറകളിലൂടെ ദീര്‍ഘകാലം വിളവു തരുന്ന മുരിങ്ങ കാര്‍ഷിക വനവത്കരണത്തിനും പച്ചക്കറിവിളയായി വീട്ടുവളപ്പുകളിലും സൂര്യപ്രകാശം നന്നായി കിട്ടുന്ന തരിശുഭൂമികളിലും കൃഷി ചെയ്യാം. വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുള്ളതിനാല്‍ വെള്ളം കുറവായ സ്ഥലങ്ങളിലും ഇവ നന്നായി വളരും. വെള്ളക്കെട്ടുള്ളിടങ്ങളില്‍ നട്ടാല്‍ വേരുചീഞ്ഞുപോകും. വേരു മണ്ണില്‍ പിടിച്ചാല്‍ അതിവേഗത്തില്‍ വളര്‍ന്നു പൂവിടുകയും കായ്ക്കുകയും ചെയ്യും. നേരിയ അമ്ലതയും (പിഎച്ച് 6.3-7.6) നീര്‍വാര്‍ച്ചയുമുള്ള മണ്ണാണു കൃഷിക്കനുയോജ്യം.
കൃഷിചെയ്യാം, നല്ല ഇനങ്ങള്‍
നാടന്‍ ഇനങ്ങളും കാര്‍ഷികസര്‍വകലാശാലകള്‍ വികസിപ്പിച്ചെടുത്ത ഉത്പാദനശേഷി കൂടിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. ചാവക്കച്ചേരി, ചെറുമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ തുടങ്ങിയവ പ്രധാനപ്പെട്ട നാടന്‍ ഇനങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഒരിനമാണ് അനുപമ. 2010-ലാണ് പുറത്തിറക്കിയത്. മണ്ണാറക്കാടു നിന്നുള്ള ഇനത്തില്‍ നിന്നു വികസിപ്പിച്ചതാണിത്. വര്‍ഷത്തില്‍ രണ്ടുതവണ പൂക്കുന്ന ഈ ഇനം ചിരസ്ഥായിയായി വളര്‍ത്താവുന്നതാണ്. കൂടാതെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി.കെ.എം 1, പി.കെ.എം-2, കെ.എം.-1 തുടങ്ങിയ ഒരാണ്ടന്‍ മുരിങ്ങ ഇനങ്ങളുമുണ്ട്.
മേയ്-ജൂണ്‍ മാസങ്ങളില്‍ മുരിങ്ങ നടാം. ഒരാണ്ടന്‍ മുരിങ്ങയുടെ മൂത്തകായില് നിന്നു വിത്തു ശേഖരിക്കാം. വിത്തു നേരിട്ടോ അല്ലെങ്കില്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തോ നടാം. വെള്ളത്തില്‍ കുതിര്‍ത്താല്‍ വേഗത്തില്‍ മുള വരും. ഗ്രോബാഗിലോ കവറുകളിലോ പോട്ടിംഗ് മിശ്രിതം നിറച്ചു വിത്തു പാകാം. തൈകള്‍ കുഴിയെടുത്ത് 2.5 മീറ്റര്‍ അകലത്തില്‍ നടണം. മുരിങ്ങയുടെ കമ്പുവഴിയുള്ള പ്രജനനത്തിനായി ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ നീളവും 15-20 സെന്റീമീറ്റര്‍ വ്യാസവുമുള്ള കമ്പുകള്‍ പോളി ബാഗിള്‍ നടാം. മുളപൊട്ടുമ്പോള്‍ മാറ്റി നടാം. നാലു മീറ്റര്‍ അകലത്തിലും അരമീറ്റര്‍ ആഴത്തിലും കുഴികളെടുത്ത്, ഒരു കുഴിയില്‍ 10 കിലോഗ്രാം കാലിവളവും ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും അരകിലോഗ്രാം റോക്ക് ഫോസ്ഫേറ്റും ഇട്ടുനടണം. നട്ടുനച്ചശേഷം വേരുറയ്ക്കുന്നതുവരെ നന്നായി പരിപാലിക്കണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് പത്തുദിവസം ഇടവിട്ടു നനച്ചുകൊടുക്കണം. കമ്പുവഴി പ്രജനനം നടത്തുമ്പോള്‍ തലഭാഗം മഴവെള്ളമൊലിച്ച് ചീഞ്ഞു പോകാതിരിക്കാന്‍ കവര്‍കൊണ്ട് മുകള്ഭാഗം മൂടണം. നട്ടു മൂന്നു നാലു മാസം കഴിയുമ്പോള്‍ ഓരോ ചെടിക്കും 10 കിലോഗ്രാം കാലിവളവും ഒരു കിലോഗ്രാം ചാരവും ചേര്‍ത്തു കൊടുക്കണം. വളപ്രയോഗം നടത്തുമ്പോള്‍ മണ്ണില്‍ ജലാംശമുണ്ടായിരിക്കണം.
തൈകള്‍ ഒരു മീറ്റര്‍ ഉയരം വയ്ക്കുമ്പോള്‍ അഗ്രമുകുളം നുള്ളി കളയുന്നതു ധാരാളം ശിഖരങ്ങളുണ്ടാകാന്‍ സഹായിക്കും. വര്‍ഷത്തില്‍ രണ്ടു തവണ വിളവെടുക്കാം- മാര്‍ച്ച്- ഏപ്രില്‍, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍. ഒരു ചെടിയില്‍ നിന്നു ശരാശരി 15 കിലോഗ്രാം വിളവു ലഭിക്കും. വിളവെടുപ്പിനു ശേഷം ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ മരം മുറിക്കണം. ഇങ്ങനെ ചെയ്താല്‍ ചെടികള്‍ പെട്ടെന്നു തളിര്‍ക്കുകയും നാലഞ്ചു മാസത്തിനുള്ളില്‍ വീണ്ടും പുഷ്പിക്കുകയും ചെയ്യും. ഒരാണ്ടന്‍ മുരിങ്ങ 5-6 വര്‍ഷം വരെ ആദായകരമായ വിളവു നല്‍കും. വര്‍ഷംതോറും ഓരോ ചെടിക്കും 10 കിലോഗ്രാം കാലിവളവും അരക്കിലോഗ്രാം റോക്ക് ഫോസ്ഫേറ്റും ഒരു കിലോ ചാരവും വിളവെടുപ്പിനു ശേഷം നല്‍കണം. മുരിങ്ങയുടെ തടി മൃദുവായതിനാല്‍ കാറ്റുവീശുമ്പോള്‍ ഒടിഞ്ഞുപോകാതിരിക്കാന്‍ ശാഖകള്‍ വെട്ടി ക്രമീകരിക്കണം.
സ്ഥലപരിമിതിയുള്ളവര്‍ക്ക് ചാക്കുകളിലോ ഗ്രോബാഗുകളിലോ മുരിങ്ങ നട്ടുവളര്‍ത്താം. മട്ടുപ്പാവു കൃഷിയിലും ഇത് ഉള്‍പ്പെടുത്താവുന്നതാണ്. പച്ചക്കറിയായും ഔഷധവിളയായും നമ്മുടെ പുരയിടങ്ങളില്‍ മുരിങ്ങ എന്ന അദ്ഭുത മരത്തിനു ഗണ്യമായ സ്ഥാനം നല്‍കേണ്ടതാണ്.
'മൊറിംഗ ഒലിഫെറ' എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ, 'മൊറിംഗേസിയ' കുടുംബത്തില്‍പ്പെടുന്നു. ഹിമാലയന്‍ താഴ്വരയില് ജനിച്ച് ഇന്ത്യയിലെങ്ങും വ്യാപിച്ച സസ്യമാണ്. ഫോണ്‍. 94955 82 387.
പൂജ എ.പി., അരുണ്‍ജിത്ത് പി.
ഡോ. ഒ.കെ. സ്വാതിജ
കാര്‍ഷിക കോളജ്, വെള്ളയാണി, തിരുവനന്തപുരം
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
Latest News
ടിക്ടോക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; കൗമാരക്കാരൻ ട്രെയിനിടിച്ചു മരിച്ചു
നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ കോടതിയിൽ ഹാജരായില്ല
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി നഗരസഭയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടിയിൽനിന്ന് രാജിവച്ചു
കാസർഗോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
Latest News
ടിക്ടോക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; കൗമാരക്കാരൻ ട്രെയിനിടിച്ചു മരിച്ചു
നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ കോടതിയിൽ ഹാജരായില്ല
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി നഗരസഭയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടിയിൽനിന്ന് രാജിവച്ചു
കാസർഗോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top