Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഞ്ഞള്‍ നടാം... ആദായം നേടാം
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം;...
Previous
Next
Karshakan
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത്തെ വലിയ അളവ് ഉപകരണമായിരുന്ന പറ. ചെറിയ അളവിനു ചങ്ങഴിയും നാഴിയും. കാര്‍ഷിക മേഖലയിലാണ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഐശ്വര്യത്തിന്റെ പ്രതീകം കൂടിയായിരുന്നു പറ. ഒരു പറയെങ്കിലും ഇല്ലാത്ത കാര്‍ഷിക കുടുംബങ്ങള്‍ തീരെക്കുറവായിരുന്നു. പറയോടൊപ്പം നാഴിയും, ചങ്ങഴിയും ഉണ്ടാകും. കതിര് മണ്ഡപത്തില്‍ ഇപ്പോഴും നിറപറയിലാണു പൂക്കുല നാട്ടുന്നത്. സുപ്രധാന സന്ദര്‍ഭങ്ങളില്‍ നിറപറയുടെ സാന്നിധ്യം മലയാളികള്‍ ആഗ്രഹിച്ചിരുന്നു. ആരാധനാലയങ്ങള്‍ക്കു ധാന്യങ്ങള്‍ നല്‍കിയിരുന്നത് പറയില്‍ അളന്നാണ്. ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് പറയെടുപ്പുകള്‍ ഇപ്പോഴുമുണ്ട്.
നെല്‍വയലുകളില്‍ മെതിച്ചുകൂട്ടുന്ന നെല്ല് അളന്ന് എടുത്തിരുന്നത് പറ ഉപയോഗിച്ചാണ്. തൊഴിലാളികള്‍ക്ക് ആദ്യം പന്ത്രണ്ടില്‍ ഒന്നും, പിന്നെ പത്തില്‍ ഒന്നും, അവസാനം ഏഴില്‍ ഒന്നും ആയിരുന്നു കൂലി. തൊഴിലാളികള്‍ നെല്ല് കൊയ്തു കറ്റയാക്കി കളത്തില്‍ കൊണ്ടുവന്നു മെതിച്ചു കൂട്ടിക്കഴിയുമ്പോള്‍ കൂലിയായി നല്കിയിരുന്നതും നെല്ലാണ്. അതിനു പതം എന്നാണു പറഞ്ഞിരുന്നത്. ഏഴില്‍ ഒന്ന് പതം എന്നു പറഞ്ഞാല്‍, തൊഴിലാളി മെതിച്ചുകൂട്ടിയ നെല്ലില്‍ ആദ്യം ഏഴ് പറ മുതലാളിക്ക്. പിന്നെ ഒരു പറ, ഒരു ചങ്ങഴി, ഒരു നാഴി നെല്ല് തൊഴിലാളിക്ക്.
പഴയ കാലത്ത് നെല്ല് അളന്ന് തിരിച്ചിരുന്നത് 'അഗ്രശാല പറ' എന്ന പറ കൊണ്ടായിരുന്നു. അതില്‍ പത്ത് ഇടങ്ങഴി (ചങ്ങഴി) കൊള്ളുമായിരുന്നു. ഔദ്യോഗിക അളവ് ഉപകരണമായി 'അഗ്രശാല പറ' കളം വാണിരുന്ന കാലത്ത് അമ്പലപ്പുഴ ചെമ്പകശേരി രാജാവിന്റെ ഉറ്റമിത്രവും ആശ്രിത നുമായിരുന്ന ചമ്പക്കുളം കല്ലൂര്‍ക്കാട് ഇടവകയിലെ കാണികാടന് ചെമ്പു തകിടില്‍ ഒരു പറ പണിയിച്ച് കാഴ്ച വച്ചു. പത്തിടങ്ങഴി കൊള്ളുന്ന അഗ്രശാല പറക്ക് ബദലായി എട്ടിട ങ്ങഴി അളവുള്ള 'കല്ലൂര്‍ക്കാടന്‍' പറയാണ് കാഴ്ചയായി നല്‍കിയത്.
ഇതില്‍ സംപ്രീതനായ രാജാവ് കല്ലൂര്‍ക്കാടന്‍ പറ രാജ്യത്തെ ഔദ്യോ ഗിക ധാന്യ അളവ് പാത്രമായി പ്രഖ്യാ പിച്ചു. രാജ പ്രീതിക്കും, തന്റെ പെരുമക്കും വേണ്ടി മൂന്നു നൂറ്റാണ്ടു മുമ്പാണ് കാണിക്കാടന്‍ ചെമ്പു പറ രാജാവിന് സമ്മാനിച്ചത്. ഈ കല്ലൂര്‍ ക്കാടന്‍ പറ തിരുവനന്തപുരത്തെ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഒരു പറ വിത്ത് ഇടാന്‍ കഴിയുന്ന സ്ഥലത്തിന്റെ അളവാണ് ഒരു പറ കണ്ടം. സാധാരണ നിലയില്‍ അത് പത്ത് സെന്റാണ്. കൃഷി കഴിഞ്ഞ് വിളവ് കണക്കാക്കിയിരുന്നതും പറക്ക ണക്കില്‍ ആയിരുന്നു. ഇന്ന് ഒരു ഹെക്ട റില്‍ ഇത്ര ക്വിന്റല്‍ നെല്ല് കിട്ടി എന്നു പറയുന്നതുപോലെ, പണ്ട് ഒരു പറകണ്ടത്തില്‍ നിന്ന് ഇത്ര പറ നെല്ല് കിട്ടി എന്നാണു പറഞ്ഞിരുന്നത്. പത്താ യത്തില്‍ സൂക്ഷിച്ചിരുന്ന നെല്ലില്‍ നിന്ന് വിതയ്ക്കാനായി കല്ലൂര്ക്കാടന്പറക്ക് ഒരു നിറപറ അളന്ന് എടുത്തിട്ടേ ബാക്കി അളക്കുമായിരുന്നുള്ളൂ.
അതുപോലെ പത്തായത്തില് നെല്ല് ഇടുമ്പോഴും ആദ്യം ഒരു നിറപറ എടുത്തിട്ടേ ബാക്കി നിക്ഷേപിക്കുമായിരുന്നുള്ളൂ. ചില ഇടങ്ങളില്‍ സൗക ര്യത്തെ കരുതി വലിയപറകളും ഉപ യോഗിച്ചിരുന്നു. അവയില്‍ ചിലതില്‍ രണ്ടും, രണ്ടര ഇരട്ടിയും വരെ കൊള്ളുമായിരുന്നു. കായല്‍ നിലങ്ങ ളിലെ മുതലാളിമാരും, കൂടുതല്‍ കൃഷിയുള്ള ജന്മിമാരും കൂടുതല്‍ വേഗ ത്തില്‍ ജോലി തീര്‍ക്കുന്നതിനുള്ള സൗകര്യത്തെ കരുതി ഇങ്ങനെ ഉള്ള പറകളാണ് ഉപയോഗിച്ചിരുന്നത്.
കളത്തില്‍ ആദ്യം അളക്കുന്നത് മൂപ്പന് ആയിരിക്കണം എന്നത് നിര്‍ബ ന്ധമുള്ള കാര്യമായിരുന്നു. രാശിയുള്ള മൂപ്പനും രാശിയുള്ള പറയും പല കള ങ്ങളിലും ഉണ്ടായിരുന്നു. പറ ഉപയോ ഗിച്ച് നെല്ല് അളക്കുന്ന കളങ്ങളില്‍ നിന്നും ഒരു പ്രത്യേകതരം ഈണ ത്തില്‍ മൂപ്പന്മാരുടെ എണ്ണല്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഒന്നേ... ഒന്നേ..... ഒന്നേ രണ്ടേ.....രണ്ടേ.. രണ്ടേ മുന്നേ..... മൂന്നേ.... അങ്ങനെയിരുന്നു അത്.
നെല്പാടങ്ങളിലെ കൊയ്ത്ത് പാട്ടും കൊയ്ത്തും ഒരു പഴങ്കഥയായി മാറിയ പ്പോള്‍ ഐശ്വര്യത്തിന്റെ പ്രതികമാ യിരുന്ന പറയ്ക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. നഷ്ടപ്രതാപത്തിന്റെ ഓര് മകളുമായി ഇപ്പോഴും പല തറവാടു കളിലേയും കാഴ്ച മുറികളില്‍ പറകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ആന്റണി ആറില്‍ചിറ
ചമ്പക്കുളം
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
Latest News
മണിപ്പുരിൽ 21 മൃതദേഹങ്ങൾ കണ്ടെത്തി
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
മെഡിസെപ്: 240 എംപാനൽഡ് ആശുപത്രികളുടെ പട്ടികയായി
സ്വർണത്തിന്റെ വിപണിവില കൂടും
Latest News
മണിപ്പുരിൽ 21 മൃതദേഹങ്ങൾ കണ്ടെത്തി
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
മെഡിസെപ്: 240 എംപാനൽഡ് ആശുപത്രികളുടെ പട്ടികയായി
സ്വർണത്തിന്റെ വിപണിവില കൂടും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top