Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേ...
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയി...
ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്...
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാ...
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ...
ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
കൃഷ്ണതീര്ഥത്തിലെ കൂണ് സമൃദ്ധി
പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ ക...
നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... ര...
Previous
Next
Karshakan
ഭക്ഷ്യവിഷബാധ തുടര്‍ക്കഥ: പരിശോധനയ്ക്കെന്താ ഇത്ര മടി?
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടാകുന്ന മരണങ്ങള് തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സ് മരിച്ചതോടെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി. ആശുപത്രിക്ക് അടുത്തുള്ള ഒരു കടയിലെ അല്‍ഫാമും കുഴമന്തിയുമാണ് ഇത്തവണ മരണകാരണമായത്.
നേരത്തെ കാസര്‍ഗോഡും തിരുവന ന്തപുരത്തും വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയതു ഷവര്മ്മയായിരുന്നുവെന്നു മാത്രം. ഇത്തരം ദുരന്തങ്ങള്‍ കേരളത്തിന് അപമാനമാണ്. പ്രത്യേകിച്ച് ടൂറിസത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഇക്കാലത്ത്.
സംഭവത്തെത്തുടര്‍ന്നു പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടക്കുന്ന ഇത്തരം പരിശോധനകള്‍ സാധാരണ ചടങ്ങുകളിലൊതുങ്ങുകയാണു പതിവ്. ബഹളങ്ങള്‍ തീരുന്നതോടെ കാര്യങ്ങളെല്ലാം വീണ്ടും പഴയപടിയാകും.
സാക്ഷരതയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തേണ്ട കാലമാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വില്പന നടത്തുന്നവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതു ഓരോ പൗരന്റേയും കൂടി ഉത്തരവാദിത്വമാണ്. നിലവിലുള്ള സംവിധാനത്തില്‍ കുറ്റവാളികള്‍ക്ക് പിഴയടച്ച് രക്ഷപ്പെടാം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് നിലവിലുള്ള രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ചു വില്പന നടത്താന്‍ ലൈസന്‍സ് നല്കുന്നതിനു മുമ്പ് എല്ലാ പരിശോധനകളും കൃത്യമായി നടത്തുക തന്നെ വേണം.
സസ്യേതര ഭക്ഷണ ശാലകളിലാണു ഭക്ഷ്യവിഷബാധ നിരക്ക് കൂടുതലായും കണ്ടുവരുന്നത്. ജനസംഖ്യയില്‍ 90 ശതമാനവും പാല്, മുട്ട, ഇറച്ചി, മല്‍സ്യം എന്നിവ കഴിക്കുന്നവരാണ് എന്നതാണ് അതിനു കാരണം.
കേരളത്തിലെ ഇറച്ചിയുത്പാദന മേഖല തീര്‍ത്തും അശാസ്ത്രീയമാണ്. ശാസ്ത്രീയ അറവുശാലകള്‍ വിരലിലെണ്ണാവുന്നതു മാത്രം. റോഡരികിലും വഴിയോരത്തുമാണു കശാപ്പും മാംസ വില്പനയും. കശാപ്പിനു മുമ്പും പിമ്പും പരിശോധന നിര്‍ബന്ധമാണ്. വിരലി ലെണ്ണാവുന്ന അറവുശാലകളില്‍ മാത്രമേ ഇതു നടക്കുന്നുള്ളൂ.
ഹോട്ട ലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നുമുള്ള ഭക്ഷണത്തിലൂടെ ഭക്ഷ്യ വിഷബാധയേല്‍ക്കുന്നവരുടെ എണ്ണം തുലോം കൂടുതലാണ്. ഇരുന്നൂറോളം ജന്തുജന്യ രോഗങ്ങളാണ് ഇതുവഴി മനുഷ്യരിലെത്തുന്നത്. രോഗം മൂലം ചത്തതും, രോഗം ബാധിച്ചതുമായ മൃഗങ്ങളുടെ ഇറച്ചിയാണു വറുത്തും പൊരിച്ചും രുചിയോടെ കഴിക്കുന്നതെന്നു പാവം ഉപഭോക്താവ് അറി യുന്നില്ല.
റോഡരികിലുള്ള മാംസ വില്പന ശാലകള്‍ക്കും ഇറച്ചിക്കോഴി വില്പന കേന്ദ്രങ്ങളിലും ശുചിത്വ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അയല്‍ സംഥാനങ്ങളില്‍ നിന്നെത്തുന്ന കോഴി മുട്ടയുടെ ഗുണ നിലവാരം വിലയിരുത്തേണ്ടതുണ്ട്. സാല്‍മൊണെല്ല, ഷിഗെല്ല വിഷബാധ മുട്ടയിലൂടെ മനുഷ്യരിലുമെത്താം.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെ ത്തുന്ന പാലില്‍ സൂക്ഷിപ്പ് കാലാവധി കൂട്ടാനായി ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കുന്ന പ്രവണത കൂടുതലായുണ്ട്. ഇതു കഴിക്കുന്നതിലൂടെ മനുഷ്യരില്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരായുള്ള രോഗപ്രതിരോധ ശേഷി കുറയാ നിടവരും.
രാജ്യത്ത് മത്സ്യത്തിന്റെ ഉപഭോഗ ത്തില്‍ മലയാളികള്‍ ഏറെ മുന്നിലാണ്. എന്നാല്‍ നാം കഴിക്കുന്ന മത്സ്യം ഗുണനിലവാര മുള്ളതാണോ എന്നുള്ള വിലയിരുത്തല്‍ കാര്യമായി നടക്കുന്നില്ല. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതു പതാവാണ് താനും. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങള്‍ക്കിട വരുത്തും.
വ്യവസായ മേഖലയില്‍ നിന്നു പുറന്തള്ളുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ ലോഹാംശങ്ങള്‍ അഥവാ ഹെവി മെറ്റല്‍സ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍ ആര്‍സെനിക്, മോളിബ ്ഡിനം, ലെഡ് എന്നിവയുടെ തോത് കൂടുതലുമാണ്. ചീഞ്ഞളിഞ്ഞ മല്‍സ്യം കഴിക്കുന്നതിലൂടെ തുടര്‍ ഭക്ഷ്യ വിഷബാധയ്ക്കു സാധ്യതയേറും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെ ത്തുന്ന പച്ചക്കറികളിലും, പഴവര്‍ഗ ങ്ങളിലും കീടനാശിനികളുടെ അളവ് വളരെ കൂടുതലാണ്. ഓര്‍ഗാനിക് ഭക്ഷോത്പന്നങ്ങളിലും ഇവയുടെ അളവ് കൂടുതലാണെന്നു പഠനങ്ങ ളുണ്ട്. രാജ്യത്തിന്റെ 1.13 ശതമാനം മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളാണുള്ളത്.
എന്നാല്‍, ഇന്ത്യയിലെ മൊത്തം മരുന്ന് വില്പനയുടെ 20 ശതമാനവും കേരളത്തിലാണെന്ന വിരോധാഭാസം മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മലയാളി പ്രതിവര്‍ഷം 20000 കോടി രൂപയുടെ മരുന്നാണ് കഴിക്കു ന്നത്.
വര്‍ധിച്ചു വരുന്ന ഭക്ഷ്യ വിഷ ബാധയും ആരോഗ്യ പ്രശ്നങ്ങളും നിയന്ത്രിക്കാന്‍ സുസ്ഥിര നടപടി ക്രമങ്ങളാണ് ആവശ്യം. ഭക്ഷ്യോത് പാദനം മുതല്‍ ഉപഭോഗം വരെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്ക പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ശാസ് ത്രിയ അറവു ശാലകള്‍, ഇറച്ചി വില്‍ പന കേന്ദ്രങ്ങള്‍, ഇറച്ചിക്കോഴി വില്‍ പന സ്റ്റാളുകള്‍, കോഴിമുട്ട വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, വില്‍ പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷ കര്‍ശനമായി പാലി ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ വേണം. ഫാമുകളില്‍ ബയോസെക്യൂരിറ്റി സംവിധാനം ഉര്‍ജിതമാക്കണം. മാലിന്യ നിയന്ത്രണ സംവിധാനം കര്‍ശനമാക്കണം. വിദേശ ഭക്ഷ്യ ഇനങ്ങളായ ഷവര്‍മ്മ, കുഴിമന്തി തുടങ്ങിയവയുടെ ഉത്പാദനം ശാസ് ത്രീയ രീതിയിലാണോയെന്ന് പരിശോധിക്കണം.
ഇറച്ചി, മുട്ട, പാല്, മല്‍സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ ഉത്പാദനം ഉറപ്പു വരുത്താന്‍ വെറ്ററിനറി, ഫിഷറീസ്, ക്ഷീര, കാര്‍ഷിക മേഖലയിലെ ഉദ്യോ ഗസ്ഥര്‍ ഉത്പാദന മേഖലകള്‍ സന്ദര്‍ശിക്കണം. സംസ്കരണ, വിപ ണന കേന്ദ്രങ്ങളും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
രജിസ്റ്റേര്‍ഡ് ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പുവഴിയുള്ള മരുന്ന് വില്‍ പനയ്ക്കു വിലക്കേര്‍പ്പെടുത്തണം. ഉപഭോക്തൃ ബോധവത്കരണം, സ്കില്‍ വികസനം എന്നിവ ഉര്‍ജിത പ്പെടുത്തുകയും വേണം. ഫോണ്‍: 9846108992
ഡോ. ടി.പി.സേതുമാധവന്
(ബംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്സിറ്റി പ്രഫസറാണ് ലേഖകന്‍.)
ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേട്ടൻ
പരന്പരാഗത നെൽവിത്ത് സംരക്ഷണത്തിൽ മലയാളിക്ക് അഭിമാനത്തോടെ എടുത്തു പറയാൻ ഒരു പേരു മാത്രമേ
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയിംസും ബിൻസിയും
ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ കാർഷിക രംഗത്തും ഉയരങ്ങൾ കീഴടക്കാമെന്നു വിശ്വസിക്ക
ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്
ആദ്യം കടും വയലറ്റ്. പിന്നെ ഇളം വയലറ്റ്. അതുകഴിഞ്ഞ് നല്ല തൂവെള്ള. കണ്ണുകള്‍ക്കു കുളിര്‍മ പകരുന്ന ഇത്തരം പൂക്കളുടെ സമൃദ്ധ
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ സഫലമാക്കി ബഹുവര്‍ഷ നെല്ലിന്റെ മൂന്നിനങ്ങള്‍ ച
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മു
ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
കന്നുകാലികളില്‍ പാല് ഉത്പാദനവും പ്രത്യുത്പാദനവും ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന സാംക്രമിക രോഗമാണു ചര്‍മ മുഴ. പോക്സ് വൈറ
കൃഷ്ണതീര്ഥത്തിലെ കൂണ് സമൃദ്ധി
ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴിക
പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ കാശുണ്ടാക്കാം
ഏറെ സാധ്യതകളുള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍. ചുരുങ്ങിയ മുതല്‍മുടക്ക് മതിയെന്ന പ്രത്യേകതയുമുണ്ട്. രുച
നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... രണ്ടുതരം... മൂന്നുതരം...
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് നാടന്‍ കാര്‍ഷികോത്പന്നങ്ങളുടെ കലവറയായി ഒരു ലേലച്ചന്ത!'കര്‍ഷകരുടെ സ്വന്തം ഗ
കാലം കഴിഞ്ഞ കച്ചിത്തുറു
പാടത്തു കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരു വര്‍ഷത്തെ ആഹാരത്തിനുള്ള നെല്ലും പിന്നെ കന്നുകാലികള്‍ക്കുള്ള കച്ചിയുമായിട്ടാവും കളം പ
ചെറുതല്ല, തായണ്ണന്‍കുടിക്ക് ചെറുധാന്യകൃഷി
ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്ത് ചിന്നാര്‍ വന്യജീവി സങ്കേത ത്തിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന തായണ്ണന്‍കുടി
ഈ മണ്ണില്‍ വിളയാത്തതൊന്നുമില്ല
കൃഷ്ണനും രാധയും മണ്ണിലിറങ്ങിയാല്‍ വിളയുന്നതു പത്തരമാറ്റ് പൊന്നാണ്. രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയും വിയര്പ
തെങ്ങിന് തോപ്പുകളില്‍ കാച്ചില് നടാം; അധിക വരുമാനം നേടാം
തെങ്ങിന് തോപ്പുകളില്‍ ഉത്പാദന വര്‍ധനവിനും അധിക ലാഭം നേടാനുമായി കൃഷി ചെയ്യാവുന്ന മെച്ചപ്പെട്ട കാച്ചില് ഇനങ്ങളും നൂതന സാ
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേട്ടൻ
പരന്പരാഗത നെൽവിത്ത് സംരക്ഷണത്തിൽ മലയാളിക്ക് അഭിമാനത്തോടെ എടുത്തു പറയാൻ ഒരു പേരു മാത്രമേ
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയിംസും ബിൻസിയും
ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ കാർഷിക രംഗത്തും ഉയരങ്ങൾ കീഴടക്കാമെന്നു വിശ്വസിക്ക
ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്
ആദ്യം കടും വയലറ്റ്. പിന്നെ ഇളം വയലറ്റ്. അതുകഴിഞ്ഞ് നല്ല തൂവെള്ള. കണ്ണുകള്‍ക്കു കുളിര്‍മ പകരുന്ന ഇത്തരം പൂക്കളുടെ സമൃദ്ധ
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ സഫലമാക്കി ബഹുവര്‍ഷ നെല്ലിന്റെ മൂന്നിനങ്ങള്‍ ച
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മു
ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
കന്നുകാലികളില്‍ പാല് ഉത്പാദനവും പ്രത്യുത്പാദനവും ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന സാംക്രമിക രോഗമാണു ചര്‍മ മുഴ. പോക്സ് വൈറ
കൃഷ്ണതീര്ഥത്തിലെ കൂണ് സമൃദ്ധി
ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴിക
പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ കാശുണ്ടാക്കാം
ഏറെ സാധ്യതകളുള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍. ചുരുങ്ങിയ മുതല്‍മുടക്ക് മതിയെന്ന പ്രത്യേകതയുമുണ്ട്. രുച
നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... രണ്ടുതരം... മൂന്നുതരം...
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് നാടന്‍ കാര്‍ഷികോത്പന്നങ്ങളുടെ കലവറയായി ഒരു ലേലച്ചന്ത!'കര്‍ഷകരുടെ സ്വന്തം ഗ
കാലം കഴിഞ്ഞ കച്ചിത്തുറു
പാടത്തു കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരു വര്‍ഷത്തെ ആഹാരത്തിനുള്ള നെല്ലും പിന്നെ കന്നുകാലികള്‍ക്കുള്ള കച്ചിയുമായിട്ടാവും കളം പ
ചെറുതല്ല, തായണ്ണന്‍കുടിക്ക് ചെറുധാന്യകൃഷി
ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്ത് ചിന്നാര്‍ വന്യജീവി സങ്കേത ത്തിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന തായണ്ണന്‍കുടി
ഈ മണ്ണില്‍ വിളയാത്തതൊന്നുമില്ല
കൃഷ്ണനും രാധയും മണ്ണിലിറങ്ങിയാല്‍ വിളയുന്നതു പത്തരമാറ്റ് പൊന്നാണ്. രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയും വിയര്പ
തെങ്ങിന് തോപ്പുകളില്‍ കാച്ചില് നടാം; അധിക വരുമാനം നേടാം
തെങ്ങിന് തോപ്പുകളില്‍ ഉത്പാദന വര്‍ധനവിനും അധിക ലാഭം നേടാനുമായി കൃഷി ചെയ്യാവുന്ന മെച്ചപ്പെട്ട കാച്ചില് ഇനങ്ങളും നൂതന സാ
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
Latest News
ഇലവുങ്കല്‍ ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
മോദി- അദാനി കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി വീണ്ടും പ്രതിപക്ഷം; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം
ക്ഷേത്രത്തിലെ പരിപാടിക്കിടെ യുവാവിനെ കുത്തി; നാല് പേര് പിടിയില്‍
ലക്ഷദ്വീപ് എംപി ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് സൈനികൻ മരിച്ചു
Latest News
ഇലവുങ്കല്‍ ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
മോദി- അദാനി കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി വീണ്ടും പ്രതിപക്ഷം; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം
ക്ഷേത്രത്തിലെ പരിപാടിക്കിടെ യുവാവിനെ കുത്തി; നാല് പേര് പിടിയില്‍
ലക്ഷദ്വീപ് എംപി ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് സൈനികൻ മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top