Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ...
പശു പരിപാലനം റെജിക്ക് ലഹരി
ജോബിയുടെ കൃഷിമാർഗം, പൊന്നു വി...
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്...
മാലിന്യമുക്തിക്ക് കൂണ്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
Previous
Next
Karshakan
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും.
അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും.
വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്‍പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും.
അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം.
സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു.
മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം
സ്വകാര്യ ബാങ്കിലെ മാനേജർ ജോലി രാജിവച്ചു ഭക്ഷ്യമേഖലയിൽ പുതിയ സംരംഭം ആരംഭിക്കാൻ തീരുമാനിച്ച അംബിക, വിവിധ തരം പുട്ടു പൊടികൾ വിപണയിൽ ഇറക്കിയാണു രംഗത്തേക്കു വന്നത്.
പ്രീമിയം ക്വാളിറ്റിയിൽ കാരറ്റ് റൈസ് പൗഡർ, ബീറ്റ്റൂട്ട് റൈസ് പൗഡർ, ഏത്തക്ക റൈസ് പൗഡർ, ചക്ക റൈസ് പൗഡർ, ചക്കക്കുരു റൈസ് പൗഡർ, ചെറുപയർ റൈസ് പൗഡർ, ചോളം റൈസ് പൗഡർ, റാഗി റൈസ് പൗഡർ, കപ്പലണ്ടി റൈസ് പൗഡർ തുടങ്ങി വിവിധ തരം പുട്ടു പൊടികൾ വിപണിയിലെത്തിച്ചതോടെ വിപണിയിൽ അംബിക ശ്രദ്ധനേടിത്തുടങ്ങി.
പച്ച നിറത്തിലുള്ള പുട്ടുപൊ ടിക്കു മുരിങ്ങ ഇല ഉപയോഗിച്ചാലെന്ത് എന്നു ചിന്തിച്ചിടത്താണ് ട്വിസ്റ്റ്. ഇതേസമയത്ത് ഒരു കണ്ടെയ്നർ മുരിങ്ങയില പൗഡറിനുള്ള അന്വേഷണം വിദേശത്തു നിന്നുണ്ടായതും കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായകമായി.
മരോട്ടിച്ചാൽ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു മുരിങ്ങയെങ്കിലും ഉണ്ടാകും. അങ്ങനെ നോക്കുന്പോൾ തൃശൂർ ജില്ലയിൽ അതു പതിനായിര ക്കണക്കിന് വരുമെന്നു മുൻ ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ അംബിക കണക്കുകൂട്ടി.
ആദ്യഘട്ടത്തിൽ സ്വന്തം പുരയിടത്തിലേയും സമീപപ്രദേശങ്ങളി ലേയും മുരിങ്ങയില ശേഖരിച്ചു കൊണ്ടായിരുന്നു തുടക്കം. സഹായത്തി നായി മൂന്നു വനിതാ ജീവനക്കാരെയും കൂട്ടി.
മുരിങ്ങയിലയിൽ നിന്നു മൂല്യവർ ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായി മുരിങ്ങയില വില നല്കി ശേഖരിക്കാൻ തുടങ്ങിയതാണു രണ്ടാം ഘട്ടം. ഇത് കേട്ടറിഞ്ഞ റവന്യു മന്ത്രി കെ. രാജൻ പ്രോത്സാഹന വുമായെത്തി.
അദ്ദേഹം നേതൃത്വം നല്കുന്ന കർഷക കന്പനിയായ ഒല്ലൂർ കൃഷി സമൃദ്ധിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്കിലെ നടത്തറ, പാണ ഞ്ചേരി, പുത്തൂർ, വടക്കേത്തറ എന്നീ നാലു പഞ്ചായത്തുകളിലെ കുടും ബശ്രി അംഗങ്ങൾക്ക് 10000 മുരിങ്ങ ത്തൈകൾ വിതരണം ചെയ്താണ് പിന്തുണ നൽകിയത്.
സാധാരണ ക്കാരായ വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനത്തിനൊപ്പം മുരിങ്ങ കൃഷി യുടെ വ്യാപനത്തിനും ഇതു കാരണമായി. ഈ നാലു പഞ്ചായത്തിലെ കർഷകർക്കു മുരിങ്ങ കൃഷി സംബ ന്ധിച്ചു വെള്ളാനിക്കര ഹോർട്ടി കൾച്ചർ കോളജിലെ പ്രഫസർ ഡോ. പി. അനിത പരിശീലനവും നൽകി.
നട്ടു ഒരു വർഷം കഴിഞ്ഞതോടെ മുരിങ്ങയില ശേഖരിച്ചു തുടങ്ങുകയും ചെയ്തു. തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വിയ്യൂർ സെൻട്രൽ ജയിൽ മതിൽക്കെട്ടിനുള്ളിലും മുരിങ്ങ കൃഷി തുടങ്ങി.
കഴിഞ്ഞ മാസം സെൻട്രൽ ജയിലിൽ നിന്നു 37 കിലോ മുരിങ്ങയില ശേഖരിച്ചു. നാലു മാസം കഴിഞ്ഞാൽ ഇതിൽ കൂടുതൽ ഇല ലഭിക്കും. മരോട്ടിച്ചാലിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ മുരിങ്ങയില ശേഖരിക്കാൻ വാഹനങ്ങളും ക്രമീക രിച്ചിട്ടുണ്ട്. കിലോയ്ക്കു 30 രൂപ നിരക്കിലാണ് മുരിങ്ങയില സംഭരിക്കു ന്നത്.
ഉത്പന്നങ്ങൾ തയാറാക്കുന്നത് ഏറെ ശ്രദ്ധയോടെ
ശേഖരിച്ച മുരിങ്ങയില ഫാക്ടറിയിൽ എത്തിച്ച് മഞ്ഞൾപൊടിയിട്ടു പലത വണ കഴുകി വൃത്തിയാക്കുന്നതാണ് ആദ്യപടി. പിന്നീട് ട്രയറിൽ ഉണക്കി കണ്ടെയ്നറിൽ സൂക്ഷിക്കും.
പിന്നീട് ആവശ്യത്തിന് എടുത്ത് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്നതാണു രീതി. പ്രതിമാസം ശരാശരി 60 കിലോ വരെ മുരിങ്ങയില പൊടി വിറ്റു പോകാറുണ്ട്.
നൂതന പാക്കിംഗ് രീതി ആയതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുകയും ചെയ്യും. പത്തു കിലോ പച്ച മുരിങ്ങയില ഉണങ്ങുന്പോഴാണ് ഒരു കിലോ പൊടി കിട്ടുന്നത്.
മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവ പരിശോധനയ്ക്കായി യുഎഇ യിലേക്ക് അയച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷ യിലാണ് അംബിക.
ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്ന മുരിങ്ങയിലയിൽ നിന്ന് മുരിങ്ങയില പൗഡർ, ക്യാപ്സ്യൂളുകൾ, മുരിങ്ങ യില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചമ്മന്തി പൊടി, മുരിങ്ങക്കായ പായസം മിക്സ്, മുരിങ്ങയില സൂപ്പ് മിക്സ് തുടങ്ങിയവ അംബിക ഉത്പാദിപ്പി ക്കുന്നുണ്ട്.
2020 മുതലാണ് മുരിങ്ങ യിലയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഒല്ലൂർ കൃഷി സമൃദ്ധി യുടെ നേതൃത്വത്തിൽ ഹോർട്ടി കോർപ് വഴിയാണ് മൂല്യവർധിത ഉത്പന്നങ്ങ ളിലേറെയും വിറ്റഴിക്കുന്നത്.
മുരിങ്ങയുടെ മൂല്യം
വിവിധയിനം വിറ്റാമിനുകൾ, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവയെല്ലാം മുരിങ്ങയിലയിൽ സമൃദ്ധമായുണ്ട്. അതിവേഗം വളരുന്ന മുരിങ്ങയ്ക്ക് പല ഇനങ്ങളുണ്ടെങ്കിലും പികഐം ഒന്ന്, പികഐം രണ്ട്, അനുപമ, രോഹിത് ഒന്ന് എന്നിവയാണു പ്രധാനം.
മേയ് മുത ലാണ് മുരിങ്ങ നടാൻ പറ്റിയ സമയം. ഒരു ഹെക്ടറിൽ നിന്നു ആറു ടണ്‍ വരെ മുരിങ്ങയില വിളവെടുക്കാൻ കഴിയും.
ഭക്ഷ്യ മേഖലയിൽ തന്നെ ചുവടുറ പ്പിച്ചാണു മരോട്ടിച്ചാലിൽ അംബിക കാര്യാട്ട് ഡ്രെെ ഫുഡ്സ് എന്ന സ്ഥാപനം തുടങ്ങിയത്. ജില്ലാ വ്യവസായ വകുപ്പിന്റെ സഹായ ത്തോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണു സംരംഭം ആരംഭിച്ചത്.
മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളിൽ നല്ല പങ്കും സംഭരിച്ചു ഹോർട്ടികോർപ് വഴി വിൽക്കുന്നത് ഒല്ലൂർ കൃഷി സമൃദ്ധിയാണ്.
ഒപ്പം, കുടുംബശ്രീ ബസാറുകളിലും അഗ്രോബസാറിലും കാര്യാട്ട് ഫുഡ് പ്രൊഡ ക്ടുകൾ ലഭ്യമാണ്. ഓണ്‍ലൈൻ വഴി രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഓർഡറുകൾ എത്താറുണ്ട്.
പ്രൊഡ ക്ഷൻ യൂണിറ്റിൽ നാലുപേരും മാർക്കറ്റിംഗിൽ രണ്ടു പേരും ജീവനക്കാരായുണ്ട്. പിന്തുണയുമായി റിട്ട. സർക്കാർ ജീവനക്കാരനായ ഭർത്താവ് സോമസുന്ദരനും രണ്ടു മക്കളും ഒപ്പമുണ്ട്.
ഫോണ്‍: 9539731501
തോമസ് വർഗീസ്
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തി
പശു പരിപാലനം റെജിക്ക് ലഹരി
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു
ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വി
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തി
പശു പരിപാലനം റെജിക്ക് ലഹരി
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു
ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വി
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം
എൽഐസി വിട്ടു; വിൽസണ്‍ കൃഷി പോളിസി
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷര
Latest News
3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം
ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
Latest News
3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം
ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top