Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അനന്തപുരിയുടെ അമരത്ത്
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുട...
നിശബ്ദ വിജയം
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കര...
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
കോവിഡ് ഹണിമൂണ്‍
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
ഒരു വടക്കന്‍ സെല്‍ഫി
Previous
Next
Sthreedhanam
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവുകടല്‍ സ്ഥിതിചെയ്യുന്നത്. ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സമതലത്തില്‍ കിടക്കുന്ന ഒരു ഉപ്പുജല തടാകമാണ് ചാവുകടല്‍. ഏറ്റവും കൂടിയ നീളം 50 കിലോമീറ്ററും വീതി 15 കിലോമീറ്ററും. 200 മീറ്ററാണു ശരാശരി ആഴം. ചാവുകടലിന് 135 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരമുണ്ട്. ചാവുകടലിന്റെ മധ്യത്തിലൂടെയാണ് ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിരേഖ കടന്നുപോകുന്നത്. ജോര്‍ദാന്‍ നദിയാണ് ചാവുകടലിന്റെ പ്രധാന ജലസ്രോതസ്. കൂടാതെ മഴവെള്ളവും ഏതാനും ചില കൊച്ചരുവികളും. ചാവുകടലില്നിന്നു പുഴകളൊന്നും ഒഴുകിപ്പോകുന്നില്ല.
അനേകലക്ഷം വര്‍ഷംകൊണ്ടാണ് ചാവുകടല്‍ ഇന്നത്തെ രൂപത്തിലെത്തിയത്. വലുപ്പക്കൂടുതലുണ്ടായിരുന്ന ചാവുകടല്‍ ചുരുങ്ങുംതോറും അതിലെ വെള്ളത്തിന്റെ സാന്ദ്രത കൂടിക്കൂടിവന്നു. ഇന്നത്തേതില്‍നിന്ന് 100 മീറ്ററെങ്കിലും ഉയരെ, വളരെ വിസ്തൃതമായാണ് 10,000 വര്ഷംമുന്പ് ചാവുകടല്‍ കിടന്നിരുന്നത്. ഭൂകമ്പം, അഗ്നിപര്‍വത സ്ഫോടനം മുതലായ ഭൗമപ്രതിഭാസങ്ങള്‍ ചാവുകടലിന്റെ പ്രത്യേകതകള്‍ക്കു കാരണമായിുണ്ട്. മരുഭൂമിയിലെ പച്ചപ്പില്ലാത്ത വരണ്ട മലകളാല്‍ ചുറ്റപ്പെ്, സമുദ്രനിരപ്പില്‍നിന്ന് 400 മീറ്റര്‍ താഴെയായാണ് ചാവുകടലിന്റെ സ്ഥാ്യൂം. ഈ തടാകത്തിലെ വെള്ളത്തില്‍ കാത്സ്യം, മഗ്നീഷ്യം, ബ്രോമൈഡ്, സോഡിയം, പൊാസ്യം മുതലായ 21 ഇനം ധാതുലവണങ്ങളുടെ സാന്നിധ്യമുണ്ട്. മാത്രമല്ല, സാധാരണ സമുദ്രജലത്തെക്കാള്‍ ഏകദേശം പത്തുമടങ്ങു കൂടുതലാണ് ഇതിലുള്ള ഉപ്പിന്റെ അളവ്. ഇക്കാരണങ്ങളാല്‍ ജലജീവികള്‍ക്കോ ജലസസ്യങ്ങള്‍ക്കോ വളരാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ ചാവുകടലില്‍ ഇല്ല. സാന്ദ്രതകൂടിയ വെള്ളമായതിനാല്‍ മനുഷ്യര്‍ക്കു ചാവുകടലില്‍ മുങ്ങിപ്പോകാതെ കിടക്കാന്‍ കഴിയും.
ചാവുകടലിനുചുറ്റും മരുഭൂമി ആയതിനാല്‍ ചെടികളില്‍നിന്നുള്ള പൂമ്പൊടിയോ മനുഷ്യവാസം കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്തതിനാല്‍ അന്തരീക്ഷവായു ശുദ്ധമാണ്. എല്ലാദിവസവും സൂര്യപ്രകാശവും ലഭിക്കും. മഴ വളരെ കുറവാണ്. (രണ്ടു മുതല്‍ നാല് മില്ലിമീറ്റര്‍ വരെ മാത്രം.) ധാതുലവണങ്ങളുടെ സാന്നിധ്യംമൂലം ചാവുകടലില്‍ കുളിക്കുന്നതും തീരത്തെ ചെളി ശരീരത്തില്‍ പൂശുന്നതും പുരാതനകാലംമുതല്‍ സൗഖ്യദായകമായി കരുതപ്പെിരുന്നു. ശരീരവേദന, നടുവേദന, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കുള്ള സിദ്ധൗഷധമായി അന്നും ഇന്നും ചാവുകടല്‍ സ്നാനവും ചെളിയഭിഷേക'വും ഉപയോഗിക്കുന്നുണ്ട്. വലിയ ഹേറോദ് രാജാവ് (ബി.സി. 37എ.ഡി. 4) ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍, ചാവുകടലിനടുത്തുള്ള ജെറീക്കോയില്‍ ഒരു കൊാരംതന്നെ പണികഴിപ്പിക്കുകയുണ്ടായി. ചാവുകടല്‍ തീരത്തെ ആദ്യത്തെ റിസോര്‍ട്ട് ആയിരിക്കണം അത്.
രോഗങ്ങള്‍ക്കുള്ള ഔഷധം
ചാവുകടല്‍ തീരത്തെ ചെളി സോറിയാസിസ് രോഗമുള്ള ഭാഗത്തു പുരുന്നത് രോഗശാന്തി നല്‍കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിുണ്ട്. ചര്‍മം എപ്പോഴും ഈര്‍പ്പരഹിതമായി അനുഭവപ്പെടുന്നവര്‍ക്ക് ചാവുകടല്‍ത്തീരത്തെ ചെളി ഗുണകരമാണ്. ചര്‍മത്തിലെ മാലിന്യങ്ങളും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഈ ചെളി ദേഹമാസകലം പുരാവുന്നതാണ്. പ്രകൃതിചികിത്സയില്‍ മണ്ണിനുള്ള സ്ഥാനം ചാവുകടല്തീരത്തും അംഗീകരിച്ചിരിക്കുകയാണ്.
വാതസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ചാവുകടല്‍തീരത്തെ ചെളിസ്നാനം ഗുണകരമാണ്. ചെറുതായി ചൂടാക്കിയ മണ്പാക്കറ്റുകള്കൊണ്ട് വാതമുള്ള ഭാഗത്ത് 20 മിനിറ്റോളം കിഴി കുത്തുന്നത് ഉപകാരപ്രദമായി കണ്ടിുണ്ട്. ദിവസത്തില്‍ ഒരു പ്രാവശ്യം രണ്ടാഴ്ചക്കാലം ഈ ചികിത്സാരീതി തുടരണം. മുന്‍പറഞ്ഞതുപോലെ ചൂടാക്കിയ ചെളികൊണ്ടുള്ള കിഴി പുറംവേദന ശമിപ്പിക്കുമെന്നും അവകാശവാദമുണ്ട്.
മുഖക്കുരുവിനും ഫലപ്രദമായ ചികിത്സയായി ചാവുകടല്‍തീരത്തെ ചെളി ഉപയോഗപ്പെടുന്നുണ്ട്. മനുഷ്യചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഈ ചെളിക്കു കെല്പുണ്ട്. ചെളികൊണ്ടു മുഖംപൊത്തി, ശരീരം മുഴുവന്‍ ചെൡഅഭിഷിക്തരായി വിശ്രമിക്കുന്ന അനേകം ആളുകളെ തീരങ്ങളിലും ഹോല് മുറ്റങ്ങളിലും കാണാം. ചാവുകടലില്‍നിന്നുള്ള ലവണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രീമുകളും ലേപനങ്ങളും ധാരാളമുണ്ട്. അവയുടെ ഉല്പാദനവും വിപണനവും വലിയ വ്യാപാരമായി വളര്ന്നിുണ്ട്.
ചാവുകടല്‍ത്തീരത്തെ ചെളി ദേഹത്തു പുരാന് മാത്രമേ ഉപയോഗിക്കാവൂ. ലോഹാംശമുള്ളതുകൊണ്ട് അകത്തുചെന്നാല്‍ അപകടമാണ്. മാത്രമല്ല, നിക്കല്‍, ക്രോമിയം എന്നിവയോട് അലര്‍ജിയുള്ളവര്‍ ദേഹത്തു പുരുന്നതും നല്ലതല്ല.
ഇപ്പോള്‍ കേരളത്തില്‍നിന്നു ധാരാളം ആളുകള്‍ ഇസ്രയേലില്‍ തീര്‍ഥാടനത്തിനും കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കും പോകാറുണ്ട്. ജോര്ദാനില്നിന്നോ ഇസ്രയേലില്നിന്നോ ചാവുകടലിന്റെ തീരത്തേക്കു പോകാം. ഇരുവശത്തുമായി അനേകം ബീച്ചുകളുണ്ട്; ഓരോ ബീച്ചിലും നിരവധി ഹോലുകളും. ചാവുകടല്‍ തീരത്തേക്ക് ജെറൂസലമില്നിന്ന് 50 കിലോമീറ്ററും ജെറീക്കോയില്‍നിന്ന് 20 കിലോമീറ്ററും അാനില്നിന്ന് 60 കിലോമീറ്ററുമാണു ദൂരം.
ജെറി ജോര്‍ജ്
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
Latest News
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല, സമയം ആവശ്യപ്പെട്ടേക്കും
ഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ
സ്വീഡനിൽ കത്തിക്കുത്തിൽ എട്ട് പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം
സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എസിയാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Latest News
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല, സമയം ആവശ്യപ്പെട്ടേക്കും
ഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ
സ്വീഡനിൽ കത്തിക്കുത്തിൽ എട്ട് പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം
സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എസിയാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top